വ്യാജപ്രവാചകരെ എങ്ങനെ തിരിച്ചറിയാം?

അവസാനകാലത്ത് നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിച്ച് നാശത്തിലേയ്ക്കു നയിക്കുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. അവസാനകാലത്ത് പ്രത്യക്ഷപ്പെടുന്ന ഈ വ്യാജപ്രവാചകന്‍മാരെ തിരിച്ചറിയാന്‍ ദൈവത്തിന്‍റെ ജ്ഞാനം കൂടിയേതീരൂ.

വ്യാജപ്രവാചകരെ എങ്ങനെ തിരിച്ചറിയാം?

അവസാനകാലത്ത് നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴിതെറ്റിച്ച് നാശത്തിലേയ്ക്കു നയിക്കുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (മത്താ. 24/11). അവസാനകാലത്ത് പ്രത്യക്ഷപ്പെടുന്ന ഈ വ്യാജപ്രവാചകന്‍മാരെ തിരിച്ചറിയാന്‍ ദൈവത്തിന്‍റെ ജ്ഞാനം കൂടിയേതീരൂ (ദാനി. 12/10).


ആരാണ് വ്യാജപ്രവാചകനെന്ന് പരിശോധിക്കുന്നതിനുമുമ്പ് ആരാണ് സത്യപ്രവാചകനെന്ന് അറിയേല്പതുല്പ്. ദൈവത്തിന്‍റെ വാക്ക് ഏറ്റുപറയുന്നവനാണ് പ്രവാചകന്‍. ദൈവസ്വരം ഏറ്റുപറയുന്നവനാണ് പ്രവാചകന്‍. ദൈവപിതാവില്‍നിന്നു ലഭിക്കുന്ന വചനങ്ങള്‍ കറയോ, ചുളിവോ, മായമോ ഇല്ലാതെ, ദൈവമഹത്വത്തിനും ദൈവനീതിക്കുമായി ദൈവത്തെ പ്രസാദിപ്പിക്കുംവിധം ദൈവജനത്തിനു നല്കുന്നവനാണ് പ്രവാചകന്‍. ആകാശവും ഭൂമിയും കടന്നുപോയി സമസ്തവും നിറവേറുവോളം (മത്താ. 5/17) സംഭവിക്കേല്പ കാര്യങ്ങള്‍ ദൈവപിതാവ് പ്രവാചകരിലൂടെയാണ് മുന്‍കൂട്ടി പറഞ്ഞിരിക്കുന്നത് (ഏശ. 43/10-12). അവരെ ദീര്‍ഘദര്‍ശികളെന്നും വിളിക്കുന്നു. ദൈവസ്വരം ഉള്ളില്‍ ഗര്‍ഭം ധരിച്ച് അത് പ്രസവിക്കുന്നതാണ് പ്രവചനം. ദൈവപിതാവ് അവിടുത്തെ ദാസരായ പ്രവാചകര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കാതെ ഒന്നും ചെയ്യുന്നില്ല (ആമോ. 3/7). അഞ്ചു കാര്യങ്ങള്‍ ചേരുമ്പോഴാണ് ഒരു പ്രവാചകനുല്പാകുന്നത്.


ദൈവത്താല്‍ അഭിഷേകംചെയ്യപ്പെടണം.

ദൈവത്തില്‍നിന്ന് പ്രത്യേക ദൗത്യം ലഭിക്കണം.

ദൈവത്താല്‍ അയയ്ക്കപ്പെടണം.

ദൈവവചനം നല്കപ്പെടണം

ജ്ഞാനത്തിന്‍റെ ആത്മാവ് നല്കപ്പെടണം

മോശയായിരുന്നു ആദ്യത്തെ പ്രവാചകന്‍. സ്നാപകയോഹന്നാന്‍ അവസാനത്തേതും (ലൂക്കാ 16/16). പ്രവാചകന്‍മാര്‍ ഇസ്രായേല്‍ജനത്തിന്‍റെ അടുത്തേക്കാണ് അയയ്ക്കപ്പെട്ടത്. ദൈവത്തിന്‍റെ വചനം അസ്ഥികളില്‍ അഗ്നിയായി ജ്വലിച്ചുനിന്ന പ്രവാചകര്‍ ശക്തിയോടെയും ദൈവനീതിക്കനുസൃതമായും ദൈവവചനം നിര്‍ഭയം പ്രഘോഷിച്ചു (ആമോ. 3/8, ജറെ. 20/9). ദൈവജനത്തിന്‍റെ പാപങ്ങളും അകൃത്യങ്ങളും വിളിച്ചുപറഞ്ഞ്, അവര്‍ക്കു ശിക്ഷണം നല്കി, ദൈവത്തിന്‍റെ വഴികളിലേയ്ക്ക് ജനത്തെ തിരിക്കുന്നവരായിരുന്നു പ്രവാചകര്‍. ഏറ്റവും പ്രധാനമായി, വരാനിരുന്ന രക്ഷകനെയും അവന്‍ നല്കുന്ന രക്ഷയെയും കാത്തിരിക്കുന്നവരായി ജനത്തെ ഒരുക്കുകയും, രക്ഷകന് വഴിയൊരുക്കുകയുമായിരുന്നു പ്രവാചകരുടെ ദൗത്യം.


യഥാര്‍ത്ഥ പ്രവാചകനെ തിരിച്ചറിയാനുള്ള അടയാളം ദൈവപിതാവ് നല്കിയിട്ടുല്പ്.


നിയ. 18/21-22 - കര്‍ത്താവ് അരുളിച്ചെയ്യാത്തതാണ് ഒരു പ്രവാചകന്‍റെ വാക്കെന്ന് ഞാന്‍ എങ്ങനെ അറിയും എന്നു നീ മനസ്സാ ചോദിച്ചേക്കാം. ഒരു പ്രവാചകന്‍ കര്‍ത്താവിന്‍റെ നാമത്തില്‍ സംസാരിച്ചിട്ട് അത് സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്താല്‍ ആ വാക്ക് കര്‍ത്താവ് അരുളിച്ചെയ്തിട്ടുള്ളതല്ല. ആ പ്രവാചകന്‍ അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്. നീ അവനെ ഭയപ്പെടേല്പാ.


എന്നാല്‍, ജനം പ്രവാചകന്‍മാരുടെ വചനങ്ങളെ വിശ്വസിച്ചില്ല. ഓരോ പ്രവചനങ്ങളുടെയും പൂര്‍ത്തീകരണത്തിന് ദൈവപിതാവ് അവിടുത്തെ അനന്തജ്ഞാനത്താല്‍ നിശ്ചയിച്ച സമയത്തിനുവേല്പി (സഭാ. 3/1, പ്രഭാ. 39/16-17) ജനം കാത്തിരിന്നില്ല, കാത്തിരിക്കുന്നില്ല. അതിനാല്‍ നാളുകള്‍ നീളുന്നു, ദര്‍ശനം നിറവേറുന്നില്ല എന്ന പഴമൊഴി ദൈവജനത്തിനിടയില്‍ രൂപമെടുത്തു (എസെ. 12/21-22). എല്ലാ പ്രവാചകരെയും ജനം അവഗണിക്കുകയും പീഡിപ്പിക്കുകയും അവരില്‍ ചിലരെ വധിക്കുകയും ചെയ്തു (അപ്പ. പ്രവ. 7/51-52, ലൂക്കാ 6/22-23).


പ്രവാചകവചനങ്ങളും സങ്കീര്‍ത്തനങ്ങളുമൊക്കെ പരിശോധിച്ചാല്‍, രക്ഷകനെക്കുറിച്ചുള്ള 15 ശതമാനം പ്രവചനങ്ങള്‍ മാത്രമാണ് 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് പൂര്‍ത്തിയായതെന്നു മനസ്സിലാക്കാം. രക്ഷകന്‍റെ സഹനത്തെയും മരണത്തെയും അവന്‍ നേടിത്തരുന്ന പാപമോചനത്തിന്‍റെ കൃപയെക്കുറിച്ചുമുള്ളതായിരുന്നു ഈ പ്രവചനങ്ങള്‍. ബാക്കി 85% പ്രവചനങ്ങളും സകല ജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊല്പു ഭരിക്കുന്ന ദൈവപുത്രന്‍റെ രാജത്വത്തെക്കുറിച്ചും, അവന്‍ തനിക്കു സ്വന്തമായവര്‍ക്കു നല്കുന്ന അപരിമേയമായ രക്ഷയെക്കുറിച്ചും (ഫിലി. 3/20-21), ഈ ഭൂമിയില്‍ അവന്‍ പൂര്‍ത്തിയാക്കുന്ന ദൈവനീതിയെക്കുറിച്ചുമാണ് (ഏശ. 42/2-4, നിയ. 32/39-43). മോശയുടെ നിയമത്തിലും പ്രവാചകഗ്രന്ഥങ്ങളിലും സങ്കീര്‍ത്തനങ്ങളിലും തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം പൂര്‍ത്തിയാകേല്പിയിരിക്കുന്നു എന്ന് യേശുക്രിസ്തു അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ചു (ലൂക്കാ 24/44). ഈ പ്രവചനങ്ങളെല്ലാം (85 ശതമാനം) പൂര്‍ത്തിയാകുന്നത് യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനത്തിലാണ്. രക്ഷകന്‍റെ രാജത്വത്തെക്കുറിച്ചുള്ള പ്രവചനങ്ങളെല്ലാം അവസാനനാളുകളില്‍, യേശുക്രിസ്തു ശരീരംധരിച്ച് വീല്പും വരുമ്പോള്‍, പൂര്‍ത്തിയാകും. ഈ പ്രവചനങ്ങള്‍ പൂര്‍ത്തിയായില്ലെങ്കില്‍ ഇവ പ്രവചിച്ച ദൈവത്തിന്‍റെ പ്രവാചകര്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ടവരെല്ലെന്നും, ദൈവപിതാവ് നുണയനാണെന്നും വരും (നിയ. 18/21-22). എന്നാല്‍, ദൈവം വിശ്വസ്തനും സത്യവാനുമാണ് (നിയ. 18/21-22, സുഭാ. 30/5). സംഭവിക്കാനിരിക്കുന്നവ മുന്‍കൂട്ടി പറയുന്നവനും പറയുന്നവ നിറവേറ്റുന്നവനുമാണ് ദൈവപിതാവ്.


ഏശ. 46/9-10 - പഴയ കാര്യങ്ങള്‍ ഓര്‍ക്കുവിന്‍, ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരുവനില്ല. ഞാന്‍തന്നെ ദൈവം, എന്നെപ്പോലെ മറ്റാരുമില്ല. എന്‍റെ ഉപദേശങ്ങള്‍ നിലനില്‍ക്കും, എന്‍റെ ഉദ്ദേശ്യങ്ങള്‍ ഞാന്‍ നിറവേറ്റുകയും ചെയ്യും എന്നു പറഞ്ഞ് ആദിയിലേ ഞാന്‍ എന്‍റെ ഉദ്ദേശ്യം വെളിപ്പെടുത്തി. പുരാതനകാലംമുതല്‍ സംഭവിക്കാനിരിക്കുന്നവ ഞാന്‍ വെളിപ്പെടുത്തി.


മനുഷ്യന്‍ അവിശ്വസ്തരായിരുന്നാലും ദൈവവചനമായ ദൈവപുത്രന്‍ വിശ്വസ്തനാണ്. തന്നെത്തന്നെ നിഷേധിക്കുക അവന് സാധ്യമല്ല. ദൈവപിതാവിന്‍റെ സകല വാഗ്ദാനങ്ങളും യേശുക്രിസ്തുവില്‍ അതെ തന്നെയാണ് (2 കോറി. 1/19-20). അതിനാല്‍, ദൈവവചനത്തിന്‍റെ പൂര്‍ത്തീകരണത്തിനായി യേശുക്രിസ്തു ശരീരംധരിച്ച് വീല്പും വന്നിരിക്കുന്നു (2 യോഹ. 1/7). എല്ലാ ദൈവവചനങ്ങളും പൂര്‍ത്തിയാകുമ്പോള്‍, ദൈവവചനത്തിന്‍റെ ഭരണം നടക്കുമ്പോള്‍, അവന്‍ ദൈവവചനം എന്നു വിളിക്കപ്പെടും (വെളി. 19/11-13).


ദൈവരാജ്യമെന്നാല്‍ ദൈവപിതാവിന്‍റെ ഇഷ്ടം പൂര്‍ണ്ണമായി നിറവേറ്റപ്പെടുന്ന അവസ്ഥയും സംവിധാനവുമാണ്. മൂന്നു ദൈവരാജ്യങ്ങളെക്കുറിച്ച് ദൈവപുത്രന്‍ പഠിപ്പിച്ചു. പരിശുദ്ധാത്മശക്തിയാല്‍ ഒരു വിശ്വാസിയുടെ ആത്മാവ് ഉണര്‍ത്തപ്പെടുകയും, അവനിലെ ജഡത്തിന്‍റെ നിയമങ്ങള്‍ കീഴ്പ്പെടുത്തപ്പെടുകയും, അവനില്‍നിന്ന് പരിശുദ്ധാത്മാവിന്‍റെ ഫലങ്ങള്‍ പുറപ്പെടുകയും ചെയ്യുന്ന അവസ്ഥയായാണ് അവന്‍റെയുള്ളില്‍ സംജാതമാകുന്ന ദൈവരാജ്യം (മത്താ. 12/28, റോമാ 8/9). ഇതാണ് ഒന്നാം ദൈവരാജ്യം. ഇതാണ് യേശുക്രിസ്തു നേടിത്തന്ന പാപമോചനത്തിന്‍റെ കൃപ. പ്രത്യക്ഷമായ അടയാളങ്ങളില്ലാതെയാണ് ഈ ദൈവരാജ്യം ഒരു മനുഷ്യന്‍റെ ഹൃദയത്തില്‍ സ്ഥാപിതമാകുന്നത്. കൃപയുള്ള അവസ്ഥയില്‍ മരിക്കുന്ന ഒരു വിശ്വാസി മരണശേഷം ചെന്നുപ്രവേശിക്കുന്ന ദൈവരാജ്യമാണ് പറുദീസ (മര്‍ക്കോ. 9/43-48) ഇതാണ് രല്പാം ദൈവരാജ്യം. ഒന്നും രല്പും ദൈവരാജ്യങ്ങളുടെ സുവിശേഷം പ്രസംഗിക്കപ്പെട്ടുകഴിഞ്ഞു. എന്നാല്‍, ഭര്‍ത്താവിനായി അണിഞ്ഞൊരുങ്ങിയ മണവാട്ടിയെപ്പോലെ സ്വര്‍ഗ്ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്ന് ഇറങ്ങിവരുന്ന (വെളി. 21/2), ശക്തിയോടെ സമാഗതമാകുന്ന (മര്‍ക്കോ. 9/1), പ്രത്യക്ഷമായ അടയാളങ്ങളോടെ വരുന്ന (മത്താ. 24/3, 33-35) ഒരു ദൈവരാജ്യത്തെക്കുറിച്ചും യേശുക്രിസ്തു പഠിപ്പിച്ചു. ഇതാണ് മൂന്നാം ദൈവരാജ്യം. ഈ ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്ത (ഏശ. 40/9-11) അവസാനകാലത്തുമാത്രം വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയുടേതാണ് (1 പത്രോ. 1/5, ഫിലി. 3/20-21). ഈ ദൈവരാജ്യത്തിന്‍റെ സദ്വാര്‍ത്ത ലോകമെങ്ങും പ്രസംഗിക്കപ്പെട്ടുകഴിയുമ്പോള്‍ യുഗാന്ത്യം സംഭവിക്കും (മത്താ. 24/14).


രക്ഷാകരചരിത്രത്തിലെ വിവിധ കാലഘട്ടങ്ങള്‍


ദൈവമക്കളുടെ കാലഘട്ടം.


പറുദീസായില്‍ ദൈവത്തിന്‍റെ ശക്തിക്കു സദൃശമായ ശക്തിയോടെ, ദൈവപിതാവിന്‍റെ അനന്തതയുടെ സാദൃശ്യത്തില്‍, നിത്യയുവത്വത്തില്‍, സകല സൃഷ്ടികളുടെയുംമേല്‍ ആധിപത്യമുള്ളവരായി, ദൈവമക്കള്‍ സൃഷ്ടിക്കപ്പെട്ടു. പാപം ചെയ്യുന്നതുവരെ അവര്‍ ദൈവമക്കളായി ജീവിച്ചു.


നീതിമാന്‍മാരുടെ കാലഘട്ടം.


പാപത്തിനടിമയായ മനുഷ്യനെ പറുദീസായില്‍നിന്ന് ഇറക്കിവിട്ടു. അവര്‍ സകലവിധ അനുസരണക്കേടിലും മുഴുകി. എന്നാല്‍ കുറെ നീതിമാന്‍മാര്‍ വിശ്വാസംമൂലം ദൈവത്തിനു പ്രീതികരമായി ജീവിച്ചു. നിയമമില്ലാതിരുന്ന ഈ കാലഘട്ടത്തില്‍ ജ്ഞാനത്തോടു ചേര്‍ന്നുനിന്ന് അവര്‍ പാപത്തില്‍ വീഴാതെ സംരക്ഷിക്കപ്പെട്ടു.


 പ്രവാചകരുടെ കാലഘട്ടം.


മോശമുതല്‍ സ്നാപകയോഹനാനാന്‍വരെയായിരുന്നു പ്രവാചകന്‍മാരുടെ കാലഘട്ടം (ലൂക്കാ 16/16). പ്രവാചകര്‍ ദൈവത്തിന്‍റെ ശക്തിയില്‍ നിറഞ്ഞ്, ദൈവവചനത്താല്‍ ജ്വലിച്ച്, ദൈവത്തിനുവേല്പി സംസാരിച്ചു. ദൈവജനത്തിന്‍റെ പാപങ്ങള്‍ ഉറക്കെ വിളിച്ചുപറഞ്ഞു. വരാനിരിക്കുന്ന രക്ഷകനായ ദൈവപുത്രനെക്കുറിച്ചു പ്രവചിച്ച് ജനത്തെ രക്ഷകനിലേക്കു നയിച്ചു.


 അപ്പസ്തോലന്‍മാരുടെ കാലഘട്ടം.


ദൈവപുത്രന്‍ ദൈവജനത്തിന്‍റെ പാപങ്ങള്‍ ഏറ്റെടുത്ത്, പാപപരിഹാരാര്‍ത്ഥം കുരിശില്‍ മരിച്ച് പാപമോചനത്തിനുള്ള കൃപ നല്കി. താന്‍ പഠിപ്പിച്ചതൊക്കെ അനുസരിക്കാന്‍ ദൈവജനത്തെ പഠിപ്പിക്കാനും, ലോകം മുഴുവനുമുള്ള ജനത്തെ തനിക്കു ശിഷ്യപ്പെടുത്താനും, അവര്‍ക്ക് ജ്ഞാനസ്നാനം നല്കാനുമായി അവന്‍ തന്‍റെ അപ്പസ്തോലന്‍മാരെ അയച്ചു. അവര്‍ക്കു നല്കിയ കൃപ നിലനിര്‍ത്താനും അവര്‍ക്കു സഹായകനായും പരിശുദ്ധാത്മാവിനെ നല്കി. സ്വര്‍ഗ്ഗത്തില്‍ തന്നോടുകൂടെ ആയിരിക്കാന്‍ അവകാശം ലഭിച്ചവര്‍ക്ക് വാസസ്ഥലമൊരുക്കിയതിനുശേഷം തിരികെവരുന്ന തന്നെയും (യോഹ. 14/1-3), ദൈവപിതാവിനെയും കാത്തിരിക്കുന്ന (ഏശ. 64/4) ഒരു ഗണത്തെ ഒരുക്കാന്‍ അവരെ ചുമതലപ്പെടുത്തി.


യേശുക്രിസ്തു തങ്ങളെ പഠിപ്പിച്ച സുവിശേഷം ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ വിശ്വസ്തതയോടെ പ്രസംഗിച്ച്, അപ്പസ്തോലന്‍മാര്‍ ദൈവജനത്തെ രൂപപ്പെടുത്തി. അവരുടെ പിന്‍ഗാമികളായി സഭാശ്രേഷ്ഠന്‍മാര്‍ വന്ന് കര്‍ത്താവിന്‍റെ അജഗണത്തെ പരിപാലിച്ചു. എന്നാല്‍, കാലക്രമേണ, അപ്പസ്തോലപിന്‍ഗാമികള്‍ ഈ ലോകത്തിന്‍റെ സമ്പത്തും ബഹുമതിയും സ്വീകരിച്ച് ഈ ലോകത്തിന്‍റേതായി മാറി. ദൈവവചനത്തിന്‍റെ പ്രഘോഷകരാകുന്നതിനുപകരം ഈ ലോകത്തിന്‍റെ തത്വശാസ്ത്രങ്ങളുടെ വക്താക്കളായി. ജനത്തിനു ദൈവികജ്ഞാനം നല്കുന്നതിനുപകരം ലൗകികവിജ്ഞാനം നല്കുന്നവരായി. യേശുക്രിസ്തുവിനു ശിഷ്യരെ നേടുന്നതിനുപകരം ജനത്തെ സ്വന്തം ശിഷ്യരാക്കി. ജനത്തെ ദൈവമക്കളാക്കുന്നതിനു പകരം സഭാസംവിധാനത്തിന്‍റെ ദാസരാക്കി. ഇങ്ങനെ അപ്പസ്തോലന്‍മാരെന്നു നടിക്കുന്നവരും എന്നാല്‍ അങ്ങനെയല്ലാതിരിക്കുന്നവരുമായി (വെളി. 2/1-2). ജനത്തെ വഴിതെറ്റിച്ച് നാശത്തിലേയ്ക്കു കൊല്പുപോകുന്ന (അപ്പ. 20/28-30) ചെന്നായ്ക്കളായി അവര്‍മാറി. ഇതാണ് 2000 വര്‍ഷം നീല്പുനിന്ന അപ്പസ്തോലന്‍മാരുടെ കാലഘട്ടം.


പ്രവാചകന്‍മാരുടെ കാലഘട്ടം.


ദൈവപുത്രന്‍ വീല്പും ഈ ഭൂമിയിലേക്ക് വന്നിരിക്കുന്നു. രാജാക്കന്‍മാരുടെ രാജാവായ (എംപറര്‍) അവന്‍ (ഇമ്മാനുഏല്‍) തന്‍റെ ദ്വിതീയാഗമനത്തില്‍ സ്വരമുയര്‍ത്തുകയോ, തെരുവീഥികളില്‍ പഠിപ്പിക്കുകയോ, ചെയ്യില്ല (ഏസ. 42/2-3). എന്നാല്‍, അവന്‍ അയയ്ക്കുന്ന പ്രവാചകര്‍ അവനുവേല്പി സംസാരിക്കുകയും അവന്‍റെ പ്രത്യാഗമനത്തിനു വഴിയൊരുക്കുകയും ചെയ്യും (മത്താ. 23/34). എന്നാല്‍, സ്നാപകയോഹന്നാന്‍വരെ മാത്രമേ പ്രവാചകരുള്ളൂ. അതിനാല്‍, പഴയകാല പ്രവാചകരെത്തന്നെ വീല്പും അവന്‍ അയയ്ക്കും. നൂറ്റാല്പുകള്‍ക്കും സഹസ്രാബ്ദങ്ങള്‍ക്കുംമുമ്പ് രക്ഷകനായ ഇമ്മാനുഏലിനെക്കുറിച്ച് പ്രവാചകര്‍ നടത്തിയ അനേകം പ്രവചനങ്ങള്‍ ഇനിയും പൂര്‍ത്തിയാകനിരിക്കുന്നവയാണ്. ഈ പ്രവാചകന്‍മാര്‍ അന്ത്യകാലത്ത് വീല്പും അയയ്ക്കപ്പെടുമെന്ന് നിരവധി ദൈവവചനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു (മത്താ. 11/13-15, മലാ. 4/5, ലൂക്കാ 11/49, മിക്കാ. 2/12-13, ദാനി. 12/13, എസെ. 14/14). ഇതാ ഇപ്പോള്‍ പ്രവാചകന്‍മാരുടെ കാലഘട്ടം.


നീതിമാന്‍മാരുടെ കാലഘട്ടം.


നീതിമാന്‍മാര്‍ വിശ്വാസംമൂലം ജീവിക്കുമെന്ന (ഗലാ. 3/11) ദൈവവചനം പൂര്‍ത്തിയാകും. ദൈവവചനത്തിലും, ദൈവികപദ്ധതികളിലും, ദൈവത്താല്‍ അയയ്ക്കപ്പെടുന്നവരിലും, വിശ്വസിക്കുകയും ചെറിയ ഒരു ഗണത്തിന്‍റെ വിശ്വാസത്തിന്‍റെ കാലഘട്ടമാണ് (വെളി. 14/12). യേശുക്രിസ്തു ശരീരംധരിച്ച് വീല്പും വന്നെന്നും, അവന്‍ മഹത്വത്തോടെ പ്രത്യാഗമനം ചെയ്യുമെന്നും, അവന്‍ തങ്ങളുടെ ദുര്‍ബ്ബലശരീരങ്ങളെ തന്‍റെ മഹത്വമുള്ള ശരീരംപോലെ രൂപാന്തരപ്പെടുത്തുമെന്നും, തങ്ങള്‍ പുതിയഭൂമിയില്‍ ദൈവപിതാവിനോടൊപ്പം ജീവിക്കുമെന്നും ഇവര്‍ വിശ്വസിക്കുന്നു. നിയമത്തിന്‍റെ അനുസരണത്തില്‍നിന്നും വിശ്വാസത്തിന്‍റെ അനുസരിണത്തിലേക്ക് ഇവര്‍ കടന്നിരിക്കുന്നു. അതിനാല്‍ ഇവരില്‍ ദൈവകൃപ ആധിപത്യം പുലര്‍ത്തുന്നു (റോമാ 5/21). തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന എല്ലാ ദൈവികവാഗ്ദാനങ്ങളും ഇവര്‍ പ്രാപിക്കുന്നത് വിശ്വാസത്താലാണ്.


ദൈവങ്ങളുടെ (ദൈവത്തിന്‍റെ പുത്രന്‍മാരുടെയും പുത്രിമാരുടെയും) കാലഘട്ടം.


യോഹ. 10/34-35 - യേശു അവരോടു ചോദിച്ചു: നിങ്ങള്‍ ദൈവങ്ങളാണെന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ നിയമത്തില്‍ എഴുതപ്പെട്ടിട്ടില്ലേ?        വിശുദ്ധലിഖിതം നിറവേറാതിരിക്കുകയില്ലല്ലോ. ദൈവവചനം ആരുടെ അടുത്തേക്കു വന്നുവോ അവരെ ദൈവങ്ങള്‍ എന്ന് അവന്‍ വിളിച്ചു.


ദൈവവചനത്താല്‍ നിറഞ്ഞ് പ്രശോഭിക്കുന്ന ദൈവമക്കളുടെയടുക്കല്‍ ഇമ്മാനുഏല്‍ വന്ന് അവരെ ദൈവങ്ങള്‍ എന്നു വിളിക്കുകയും അവരുടെ വിശ്വാസത്തെപ്രതി അവരെ സ്തുതിക്കുകയും ചെയ്യും (സങ്കീ. 82/6, 1 പത്രോ. 1/7). ഇമ്മാനുഏലിനെ ശുശ്രൂഷിക്കുന്ന ഈ ദൈവമക്കളെ ദൈവപിതാവ് ബഹുമാനിക്കും അവര്‍ ഇമ്മാനുഏല്‍ ആയിരിക്കുന്നിടത്ത് ആയിരിക്കുകയും ചെയ്യും (യോഹ. 17/24). ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന നിത്യജീവന്‍ സ്വീകരിച്ച്, അമര്‍ത്യരായി ശരീരത്തോടുകൂടെ യഥാര്‍ത്ഥ ദൈവപുത്രന്‍മാരും പുത്രിമാരുമായി അവര്‍ എന്നേക്കും ദൈവപിതാവിനോടൊത്തു വസിക്കും.


വ്യാജപ്രവാചകന്‍മാര്‍


ദൈവത്തിന്‍റെ ആത്മാവില്ലാതെ പ്രസംഗിക്കുന്നവരാണ് വ്യാജപ്രവാചകര്‍. ദൈവപിതാവിന്‍റെ വാക്കുകളാണ് സത്യം (യോഹ. 17/17). ദൈവത്തില്‍നിന്നു വചനം ലഭിക്കാതെ സ്വന്തം തോന്നലുകളും വാക്കുകളും പ്രവചിക്കുന്നവനാണ് വ്യാജപ്രവാചകന്‍.


ദൈവം എന്നുമുതല്‍ പ്രവാചകരെ അയയ്ക്കാന്‍ തുടങ്ങിയോ (മോശമുതല്‍) അന്നുമുതല്‍ സാത്താനും അനേകം വ്യാജപ്രവാചകരെ അയച്ചുതുടങ്ങി. അവസാനകാലത്ത് നിരവധി വ്യാജപ്രവാചകന്‍മാര്‍ രംഗപ്രവേശം ചെയ്യുമെന്നും അവര്‍ സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കുമെന്നും യേശുക്രിസ്തു മുന്നറിയിപ്പ് തരുന്നു (മര്‍ക്കോ. 13/22). അതിനാല്‍, അപ്പസ്തോലന്‍മാരെന്നു നടിക്കുകയും എന്നാല്‍ അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്ന വ്യാജപ്രവാചകരെ പരിശോധിച്ചു കല്പുപിടിക്കാനും അവരില്‍നിന്ന് അകന്നിരിക്കാനും ദൈവവചനം വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.


വെളി. 2/2 - നിന്‍റെ പ്രവൃത്തികളും പ്രയത്നങ്ങളും ക്ഷമാപൂര്‍വമായ ഉറച്ചുനില്‍പും, ദുഷ്ടരോടുള്ള സഹിഷ്ണുതയും ഞാന്‍ മനസ്സിലാക്കുന്നു. അപ്പസ്തോലന്മാരെന്നു നടിക്കുകയും എന്നാല്‍, അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരെ പരിശോധിച്ച് അവര്‍ വ്യാജം പറയുന്നവരാണെന്നു നീ കല്പുപിടിച്ചു.


എംപറര്‍ ഇമ്മാനുഏല്‍ സഭയ്ക്കെതിരെ കത്തോലിക്കാസഭയിലെയും ഇതരസഭകളിലെയും പുരോഹിതര്‍ ജനത്തെ അണിനിരത്തുന്നത് എംപറര്‍ ഇമ്മാനുഏല്‍ വ്യാജപ്രവാചകനാണെന്ന് ആരോപിച്ചാണ്. ദൈവപിതാവില്‍നിന്നല്ലാത്ത നിരവധി വ്യാജപ്രസ്ഥാനങ്ങളോട് എംപറര്‍ ഇമ്മാനുഏല്‍ സഭയെയും കൂട്ടിച്ചേര്‍ത്തും, ജനത്തെ വൈകാരികമായി ഇളക്കാന്‍ കഴിയുന്ന നിരവധി വ്യാജആരോപണങ്ങളുന്നയിച്ചും അവര്‍ ഈ ആരോപണത്തിനു പുകമറ സൃഷ്ടിക്കുന്നു. അവസാനകാലത്ത് നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്ഷപ്പെട്ട് ജനത്തെ വഴിതെറ്റിക്കുമെന്ന മത്തായി 24/4-5 വചനങ്ങളുടെ ചുവടുപിടിച്ചാണ് സഭാസ്നേഹികളുടെ ഈ ആക്രമണം. എന്നാല്‍, യുഗാന്ത്യത്തില്‍ സംഭവിക്കുമെന്ന് ദൈവവചനം പ്രഖ്യാപിക്കുന്ന ഈ കാര്യം (വ്യാജപ്രവാചകന്‍മാരുടെ ആഗമനം) ഇപ്പോള്‍ സംഭവിക്കുകയാണെന്നു പ്രസ്താവിക്കുകവഴി, ഇത് അവസാനനാളുകളാണെന്ന സീയോന്‍റെ പ്രബോധനം ക്രിസ്തീയസഭകള്‍ ഏറ്റുപറയുന്നു.


എന്നാല്‍, എംപറര്‍ ഇമ്മാനുഏല്‍ വ്യാജപ്രവാചകനാണെന്ന് ആരോപിച്ച് ജനത്തെ ദൈവവചനം കേള്‍ക്കുന്നതില്‍നിന്നും തടയുന്ന കത്തോലിക്കാസഭ ഏതു മാനദണ്ഡമനുസരിച്ചാണ് ഇത് തീരുമാനിക്കുന്നത്? തങ്ങളില്‍നിന്നും (സഭാധികാരികളില്‍നിന്നും) വ്യത്യസ്തമായി പഠിപ്പിക്കുന്നവര്‍ വ്യാജരാണെന്ന വാദമാണോ സഭകളുടെ മാനദണ്ഡം? ഇത് തികച്ചും ബാലിശവും, ധിക്കാരപൂര്‍ണ്ണവും, വ്യാജവുമായ ഒരു വാദമാണ്. 2000 വര്‍ഷംമുമ്പ് ഇതേ വാദഗതിയുന്നയിച്ച യഹൂദപുരോഹിതരെ സംബന്ധിച്ചിടത്തോളം യേശുക്രിസ്തുവും അപ്പസ്തോലന്‍മാരും വ്യാജപ്രവാചകരായിരുന്നു.


എന്താണ് സഭ? ദൈവവചനം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും അനുസരിച്ച്, ദൈവപിതാവ് അവിടുത്തെ മക്കളെ സൃഷ്ടിച്ചപ്പോള്‍ അവിടുത്തെ ചിന്തയിലുല്പായിരുന്നതരത്തില്‍ ദൈവരാജ്യമായിരിക്കുവാനായി അവിടുന്നു വേര്‍പെടുത്തുന്ന സമൂഹമാണ് സഭ. ഏകസത്യദൈവത്തില്‍ ഒന്നായിരിക്കുന്ന യഥാര്‍ത്ഥ വിശ്വാസികളുടെ കൂട്ടായ്മയാണ് സഭ. വിശ്വാസത്താല്‍ ഈ ലോകത്തെയും (1 യോഹ. 5/4), പരിശുദ്ധിയാല്‍ സാത്താനെയും (1 യോഹ. 3/8), പരിശുദ്ധാത്മാവിന്‍റെ ഫലങ്ങളാല്‍ ജഡത്തെയും (ഗലാ. 5/17-18, 22-23) കീഴ്പ്പെടുത്താന്‍ ദൈവം ശക്തിപ്പെടുത്തി സ്വന്തമാക്കുന്ന സമൂഹമാണ് സഭ. യേശുക്രിസ്തുവിന്‍റെ പേരിലറിയപ്പെടുന്നതോ, ആ പേരുംപറഞ്ഞ് ഈ ലോകത്തില്‍നിന്നു നേടിയെടുത്ത സമ്പത്തും പ്രൗഢിയും മഹത്വമോ ഒന്നുമല്ല യഥാര്‍ത്ഥ സഭയുടെ അടയാളം. തൊപ്പിയും വടിയും കോട്ടകളും മണിമന്ദിരങ്ങളും സിംഹാസനങ്ങളും സ്ഥാനമാനങ്ങളും ഇവനിലനിര്‍ത്താന്‍ കെട്ടിപ്പെടുത്തിയിരിക്കുന്ന ഭൗതികസംവിധാനങ്ങളുമല്ല സഭ. കാരണം, ഇന്നത്തെ ക്രിസ്തീയസഭകള്‍ക്കുള്ള ഇവയൊന്നും യേശുക്രിസ്തു നല്കിയതോ, സ്ഥാപിച്ചതോ, തന്‍റെ സഭയ്ക്കുല്പാകണമെന്ന് ആഗ്രഹിച്ചതോ അല്ല. ഈ ലോകത്തില്‍, ഈ ലോകത്തിന്‍റേതായി, ഈ ലോകമൂല്യങ്ങളും തത്വശാസ്ത്രങ്ങളും സ്വീകരിച്ച്, ഈ ലോകരാജ്യത്തിന്‍റെ നിത്യനിലനില്പിനായി അദ്ധ്വാനിക്കാന്‍ രുപപ്പെടുത്തപ്പെട്ട സംവിധാനമല്ല ദൈവത്തിന്‍റെ സഭ. എന്നാല്‍ ഇന്ന് ക്രിസ്തീയ സഭകള്‍ ഇങ്ങനെയൊക്കെയായിത്തീര്‍ന്നു.


അതിനാല്‍, ഇന്നത്തെ ക്രിസ്തീയസഭകളെ ദൈവം തിരസ്കരിച്ചു കഴിഞ്ഞു. സഭകള്‍ക്ക് യോനായുടെ അടയാളം നല്കപ്പെട്ടുകഴിഞ്ഞു. അതുകൊല്പ്, സഭയ്ക്കെതിരാണ് എന്നവാദം സത്യപ്രവാചകരെയും വ്യാജപ്രവാചകരെയും തിരിച്ചറിയാനുള്ള ഒരു മാനദണ്ഡമല്ല.


സത്യപ്രവാചകരെ ആര്‍ക്കു തിരച്ചറിയാം?


മോശയുടെ കാലംമുതല്‍ ദൈവജനം നേരിടുന്ന ഒരു വെല്ലുവിളിയാണ് സത്യപ്രവാചകന്‍മാരെയും വ്യാജപ്രവാചകന്‍മാരെയും വേര്‍തിരിച്ചറിയുക എന്നത്. ആരാണ് വ്യാജപ്രവാചകന്‍, ആരാണ് സത്യപ്രവാചകനെന്നു തിരിച്ചറിയാനുള്ള ഏതെങ്കിലും ഫോര്‍മുല സഭാധികാരികള്‍ക്കറിയാമോ? പ്രബോധനാധികാരം ഉല്പെന്നവകാശപ്പെടുന്ന ഏതെങ്കിലും സഭാധികാരികള്‍ ജനത്തെ ഈ ഫോര്‍മുല പഠിപ്പിക്കുന്നുല്പോ? വ്യാജപ്രവാചകന്‍കാരെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍ ദൈവവചനത്തില്‍ എഴുതപ്പെട്ടിരിക്കുന്നത് ഏവയാണെന്നു ജനത്തെ പഠിപ്പിക്കുകയും ആ അടയാളങ്ങള്‍ കാണിക്കുന്നവരെ വ്യാജപ്രവാചകരായിക്കല്പ് തിരസ്കരിക്കാന്‍ ജനത്തെ ഉദ്ബോധിപ്പിക്കുകയുമാണ് യഥാര്‍ത്ഥത്തില്‍ സഭാധികാരികള്‍ ചെയ്യേല്പിയിരുന്നത്.


സത്യപ്രവാചകനെ തിരിച്ചറിയാന്‍ ദൈവപിതാവില്‍നിന്നും വിവേചനാവരം ലഭിക്കണം


ദൈവപിതാവ് വിശ്വസ്തനാണ് (നിയ. 32/4). അവിടുത്തെ ആശ്രയിക്കുകയും അവിടുന്നില്‍ വിശ്വസിക്കുകയും ചെയ്യുന്നവരെ വഞ്ചിക്കുക ദൈവപിതാവിന് അസാദ്ധ്യമാണ്. മാത്രമല്ല, അവിടുത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, എല്ലാം ആത്യന്തിക നന്‍മയ്ക്കായി ക്രമീകരിക്കുന്നവനാണ് ദൈവപിതാവ് (റോമാ 8/28). ദൈവപിതാവിന്‍റെ കൈകളില്‍നിന്ന്, അവിടുത്തേക്കുള്ളവരെ പിടിച്ചെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല (യോഹ. 10/29). ദൈവപുത്രനും തനിക്കു നല്കപ്പെട്ടിരിക്കുന്ന ആരെയും നഷ്ടപ്പെടുത്തുകയില്ല. അവിടുത്തെ കാത്തിരിക്കുന്നവര്‍ക്കുവേല്പിയാണ് ദൈവപിതാവ് ഇപ്പോഴും അദ്ധ്വാനിക്കുന്നത് (ഏശ. 64/4, യോഹ. 5/17). ഇതേ ഉദ്ദേശ്യത്തോടെ ദൈവപുത്രനും (യോഹ. 5/17) പരിശുദ്ധാത്മാവും (1 കോറി. 12/4-7) പരിശുദ്ധ അമ്മയും (ജ്ഞാനം 9/10) അദ്ധ്വാനിക്കുന്നു. സ്വര്‍ഗ്ഗത്തില്‍നിന്നു ദൈവപിതാവ് നോക്കുന്നത് അവിടുത്തെ തേടുന്ന വിവേകികളും ജ്ഞാനികളുമുല്പോയെന്നാണ് (സങ്കീ. 14/2, സങ്കീ. 53/2). അതിനാല്‍, സത്യപ്രബോധനം തേടുന്ന ഒരു വിശ്വാസിക്ക് ഏതാണ് സത്യപ്രബോധനമെന്ന് വിവേചിച്ചറിയാനുള്ള വിവേചനാവരം ദൈവപിതാവ് നല്കും. വിശ്വാസവരത്തിനായും വിവേചനാവരത്തിനായുമാണ് ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ ദൈവപിതാവിനോടു പ്രാര്‍ത്ഥിക്കേല്പത്.


പിതാവിന്‍റെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവര്‍ക്കു മാത്രമാണ് വിവേചനാവരം ലഭിക്കുക


എപ്പോഴും ദൈവപിതാവിന്‍റെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുള്ള ദൈവഭക്തനുമാത്രമേ വിവേചനാവരം ലഭിക്കൂ (യോഹ. 7/16-17). സ്വന്തം ഇഷ്ടവും, തന്‍റെ ജീവിതപങ്കാളിയുടെ ഇഷ്ടവും, നേതാക്കന്‍മാരുടെ ഇഷ്ടവും, പുരോഹിതരുടെ ഇഷ്ടവും, സഭയുടെ ഇഷ്ടവും, തങ്ങളെ സഹായിക്കുന്നവരുടെ ഇഷ്ടവും, ഒക്കെ പൂര്‍ത്തിയാക്കാനാണ് എല്ലാവരുടെയും താല്പര്യം. ദൈവപിതാവിന്‍റെ ഇഷ്ടമെന്തെന്ന് അന്വേഷിക്കാനോ അത് നിറവേറ്റാനോ ദൈവജനത്തിന് ഒരു താല്പര്യവുമില്ല. തങ്ങള്‍ ദൈവേഷ്ടമാണു നിറവേറ്റുന്നതെന്ന് അവകാശപ്പെടുന്ന അനേകര്‍ ഇന്ന് ലോകത്തിലുല്പ്. എന്നാല്‍, ദൈവപിതാവില്‍നിന്ന് ഒന്നും മറയ്ക്കുക സാധ്യമല്ല (പ്രഭാ. 23/19-20). ആത്മാവും ചലനാത്മകവുമായ ദൈവവചനം, മനുഷ്യഹൃദയത്തിന്‍റെ വികാരങ്ങളും നിയോഗങ്ങളും വിവേചിച്ചറിയുന്നതാണ് (ഹെബ്രാ. 4/12). കര്‍ത്താവ് കുറ്റം ചുമത്താവനാണ് ഭാഗ്യവാന്‍ (സങ്കീ. 32/2, റോമാ 4/8).


ദൈവപിതാവിന്‍റെ ഇഷ്ടം എങ്ങനെയറിയും? ദൈവശുശ്രൂഷകരായും മനുഷ്യസേവകരായും ചമഞ്ഞ് തങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവേഷ്ടം നിറവേറ്റുന്നവരാണെന്ന് ഇന്ന് അനേകര്‍ അവകാശപ്പെടാറുല്പ്. ദൈവപിതാവിനെ അറിയുന്നത് ദൈവവചനത്തിലൂടെയാണ്. അതായത്, പ്രവാചകന്‍മാരിലൂടെ സംസാരിച്ച ദൈവജ്ഞാനത്തിന്‍റെ വാക്കുകളിലൂടെയും, ദൈവപുത്രന്‍റെ വാക്കുകളിലൂടെയും, അപ്പസ്തോലന്‍മാരിലൂടെ സംസാരിച്ച പരിശുദ്ധാത്മാവിന്‍റെ വാക്കുകളിലൂടെയുമാണ് ദൈവപിതാവിനെ അറിയുക. ജ്ഞാനത്തിനും, ദൈവപുത്രനും, പരിശുദ്ധാത്മാവിനും സ്വന്തമായ വാക്കുകളോ, പ്രബോധനമോ ഇല്ലാത്തതിനാല്‍, ഇവര്‍ മൂന്നുപേരും സംസാരിച്ചത് ദൈവപിതാവിന്‍റെ വാക്കുകള്‍ മാത്രമാണ്. ഇതാണ് കര്‍ത്താവിന്‍റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്ന ദൈവവചനം. എന്നാല്‍, ജ്ഞാനത്താല്‍ നിറഞ്ഞ് ദൈവവചനം ശ്രവിക്കുന്നവനു മാത്രമാണ് ദൈവവചനത്തിന്‍റെ ചുരുള്‍ നിവര്‍ത്തപ്പെട്ടുകിട്ടുന്നത്. അവനുമാത്രമാണ് ദൈവേഷ്ടം വെളിപ്പെടുന്നതും. ദൈവവചനം എഴുതപ്പെട്ടിരിക്കുന്നതുപോലെ വിശ്വസിക്കുകയും എപ്പോഴും അതനുസരിക്കുകയും ചെയ്യാന്‍ മനസ്സുള്ളവനാണ് ദൈവേഷ്ടം നിറവേറ്റാന്‍ മനസ്സുള്ളവന്‍.


ദൈവപിതാവിന്‍റെ സ്നേഹത്താല്‍ നിറഞ്ഞിരിക്കുന്നവര്‍ മാത്രമാണ് എപ്പോഴും ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റുന്നവര്‍.


ദൈവപിതാവിന്‍റെ സ്നേഹത്താല്‍ നിറഞ്ഞിരിക്കുന്നവനാണ് എപ്പോഴും അവിടുത്തെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുല്പായിരിക്കുക. ദൈവത്തെ സ്നേഹിക്കുക എന്നാല്‍ അവിടുത്തെ കല്പന അനുസരിക്കുക എന്നാണര്‍ത്ഥം (1 യോഹ. 5/3). ദൈവപുത്രനായ യേശുക്രിസ്തുവിനെ സ്നേഹിക്കുന്നവന്‍ അവന്‍റെ വചനം പാലിക്കും (യോഹ. 14/23-24). ഒരു വ്യക്തി ആരുടെ സ്നേഹത്താല്‍ നിറഞ്ഞിരിക്കുന്നവോ അവന്‍റെ ഇഷ്ടം എപ്പോഴും നിറവേറ്റാന്‍ ആ വ്യക്തിക്ക് മനസ്സുല്പായിരിക്കും.


മറ്റൊരുരീതിയില്‍ പറഞ്ഞാല്‍, ഒന്നാംപ്രമാണം (ലൂക്കാ 10/27) പാലിക്കുന്നവനുമാത്രമാണ് എപ്പോഴും ദൈവപിതാവിന്‍റെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുല്പാകുക. എല്ലാവരെക്കാളും, എല്ലാറ്റിലുമുപരിയും ദൈവപിതാവിനെയും യേശുക്രിസ്തുവിനെയും പരിശുദ്ധാത്മാവിനെയും പരിശുദ്ധജ്ഞാനത്തെയും സ്നേഹിക്കാത്തവര്‍ക്ക് ദൈവതിരുവിഷ്ടം അരോചകമായിരിക്കും. എല്ലാറ്റിലുമുപരി യേശുക്രിസ്തുവിനെ സ്നേഹിക്കുന്നു എന്ന് ശിമയോന്‍ പത്രോസ് സത്യമായി ഏറ്റുപറഞ്ഞപ്പോഴാണ് അവനെ തന്‍റെ ആടുകളെ മേയ്ക്കാന്‍ യേശുക്രിസ്തു ചുമതലപ്പെടുത്തിയത് (യോഹ. 21/15-17). അതിനാല്‍ തന്‍റെ ജീവിതാന്ത്യംവരെ, രക്തസാക്ഷിത്വംവരെ, യേശുക്രിസ്തുവിന്‍റെ ഇഷ്ടം നിറവേറ്റാന്‍ ശിമയോനു കഴിഞ്ഞു.


ഏകസത്യദൈവത്തില്‍നിന്നുള്ള മഹത്വംമാത്രം അന്വേഷിക്കുന്നവരാണ് ദൈവസ്നേഹത്താല്‍ നിറയുന്നത്.


ഒരു വ്യക്തി ദൈവസ്നേഹത്താല്‍ നിറയാന്‍ അവന്‍ ഏകസത്യദൈവത്തില്‍നിന്നുള്ള മഹത്വം മാത്രം അന്വേഷിക്കുന്നവനായിരിക്കണം (യോഹ. 5/41-44). ഏതാണീ മഹത്വം? ദൈവപിതാവ് അവിടുത്തെ മഹത്വവും, ശക്തിയും, ആധിപത്യവും, ഛായയും സാദൃശ്യവും നല്കിയാണ് മക്കളെ സൃഷ്ടിച്ചത്. എന്നാല്‍ പാപംവഴി മനുഷ്യന്‍ അവയെല്ലാം നഷ്ടപ്പെടുത്തി, ദൈവമഹത്വത്തിന് അയോഗ്യരായി (റോമാ. 3/23). എന്നാല്‍, ദൈവപിതാവ് അവിടുത്തെ മക്കളെ വിളിച്ചിരിക്കുന്നത് ദൈവമക്കളുടെ മഹത്വത്തിലേയ്ക്കും ഔന്നത്യത്തിലേയ്ക്കുമാണ് (2 പത്രോ. 1/3). ഇതുതന്നെയാണ് ദൈവത്തിന്‍റെ പുത്രത്വലബ്ധി (റോമാ. 8/23). ഇതിനുവേല്പി ദാഹിക്കുന്നവനുമാത്രമാണ് ദൈവസ്നേഹത്താന്‍ നിറയാന്‍ കഴിയുന്നത്. ദൈവപിതാവ് അവിടുത്തെ ആത്മാവിലൂടെയാണ് ദൈവസ്നേഹം നമ്മില്‍ നിറയ്ക്കുന്നത്.


സ്വയം മഹത്വവും പരസ്പരമഹത്വവും ഉപേക്ഷിക്കുന്നവര്‍ക്കുമാത്രമാണ് ഏകസത്യദൈവത്തില്‍നിന്നുള്ള മഹത്വം അന്വേഷിക്കാന്‍ കഴിയുക.


ഏകസത്യദൈവത്തില്‍ നിന്നുള്ള മഹത്വം അന്വേഷിക്കാന്‍ സ്വയം മഹത്വവും പരസ്പരമഹത്വവും ഉപേക്ഷിക്കണം (യോഹ. 5/41-44). ഇന്നു മനുഷ്യരെല്ലാം വിശ്വാസികളാണെങ്കിലും അല്ലെങ്കിലും ഈ ലോകത്തില്‍ മഹത്വപ്പെടാന്‍ ആഗ്രഹിക്കുന്നു. ഈ ലോകത്തില്‍ മാന്യമായി ജീവിക്കണം, നല്ലപേരുവേണം എന്നൊക്കെ അവര്‍ ആഗ്രഹിക്കുന്നു. മനുഷ്യരുടെ മുമ്പില്‍ പേരുകളയുന്ന ഒന്നും ചെയ്യാന്‍ ഇന്ന് വിശ്വാസികള്‍ ആഗ്രഹിക്കുന്നില്ല. അതുകൊല്പാണ് അവര്‍ക്ക് ദൈവവചനം വിശ്വസിക്കാനും ഏകസത്യദൈവത്തില്‍നിന്നു വരുന്ന മഹത്വം അന്വേഷിക്കാനും കഴിയാത്തത്. ദൈവപിതാവ് അവിടുത്തെ മഹത്വത്തിലേക്കും ഔന്നത്യത്തിലേക്കുമാണ് ദൈവമക്കളെ വിളിച്ചിരിക്കുന്നത് (2 പത്രോ. 1/4). ഈ മഹത്വം ലഭിക്കാനാണ് ഒരു യഥാര്‍ത്ഥവിശ്വാസി അഭിലഷിക്കേല്പത്. ദൈവപിതാവിന്‍റെ അവകാശവും ദൈവപുത്രന്‍റെ കൂട്ടവകാശവുമാണ് ഈ മഹത്വം.


സത്യപ്രവാചകരെയും വ്യാജപ്രവാചകരെയും വിവേചിച്ചറിയണം.


അതിന്,


ദൈവപിതാവില്‍നിന്നും വിവേചനാവരം ലഭിക്കണം.


അതിന്,


ദൈവപിതാവിന്‍റെ ഇഷ്ടം നിറവേറ്റാന്‍ മനസ്സുല്പാകണം.


അതിന്,


ദൈവസ്നേഹത്താല്‍ നിറയണം.


അതിന്,


ഏകസത്യദൈവത്തില്‍നിന്നുവരുന്ന മഹത്വംമാത്രം അന്വേഷിക്കണം.


അതിന്,


സ്വയംമഹത്വവും പരസ്പരമഹത്വവും ഉപേക്ഷിക്കണം.


ഇതാണ് സത്യപ്രബോധനം തിരിച്ചറിയാനുള്ള മാര്‍ഗ്ഗം.


സത്യപ്രവാചകര്‍ വീല്പും അയയ്ക്കപ്പെടും.


ദൈവത്തിന്‍റെ പ്രവാചകര്‍ വീല്പും അയയ്ക്കപ്പെടുമോ? അവര്‍ക്ക് അന്ത്യകാലത്ത് എന്തു ജോലിയാണുള്ളത്? എന്താണ് അവരെ തിരിച്ചറിയാനുള്ള അടയാളങ്ങള്‍? ഇവയെല്ലാം ദൈവജനത്തിന്‍റെ ചിന്തയില്‍ വന്നിട്ടില്ലാത്ത ചോദ്യങ്ങളാണ്. ദൈവവചനം എന്താണ് ഈ കാര്യത്തില്‍ പഠിപ്പിക്കുന്നതെന്ന് നമുക്കു നോക്കാം.


രല്പാംവരവില്‍ രക്ഷകന്‍ സ്വരമുയര്‍ത്തി പ്രസംഗിക്കില്ല; അവന്‍ വിലപിക്കില്ല; അവന്‍റെ സ്വരം തെരുവീഥിയില്‍ മുഴങ്ങുകയില്ല എന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (ഏശ. 42/2-4). ദൈവപുത്രന്‍ തന്‍റെ ഒന്നാം വരവില്‍ തെരുവീഥികളിലും ദൈവാലയത്തിലും കടല്‍ത്തീരത്തും, മലമുകളിലും, സിനഗോഗുകളിലും, ഭവനങ്ങളിലും പ്രസംഗിച്ചു (മര്‍ക്കോ. 1/21, 39, ലൂക്കാ 4/16, ലൂക്കാ 8/1). തെരുവീഥിയില്‍ അവന്‍റെ സ്വരം മുഴങ്ങി. അവന്‍ സ്വരമുയര്‍ത്തി പലപ്പോഴും പഠിപ്പിച്ചു (യോഹ. 7/37-38, യോഹ. 7/28-29). ജനത്തിന്‍റെ വിശ്വാസരാഹത്യത്തെപ്രതിയും, ജറുസലെമിന്‍റെ ഹൃദയകാഠിന്യത്തെക്കുറിച്ചും ജനത്തിന്‍റെമേലുള്ള സാത്താന്‍റെ അടിമത്തത്തെക്കുറിച്ചും അവന്‍ വിലപിച്ചു.


എന്നാല്‍ രക്ഷകനെക്കുറിച്ചു മോശയുടെ നിയമത്തിലും പ്രവാചകവചനങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എഴുതപ്പെട്ടിരിക്കുന്നത് പൂര്‍ത്തിയാകേല്പിയിരിക്കുന്നുവെന്ന് യേശുക്രിസ്തുതന്നെ പ്രസ്താവിച്ചിരിക്കുന്നു (ലൂക്കാ 24/44). അതിനാല്‍, ഈ പ്രവചനം അവന്‍റെ ദ്വിതീയാഗമനത്തില്‍ പൂര്‍ത്തിയാകും. എന്നാല്‍ ദൈവപുത്രന്‍റെ സ്വരമാണ് അവന്‍റെ ആടുകളെ ഒരുമിച്ചുകൂട്ടുന്നതും (യോഹ. 10/16-17), അവരെ നിത്യജീവനിലേക്കു നയിക്കുന്നതും (യോഹ. 10/27-29). അതിനാല്‍, അവനു പകരം മറ്റാരെങ്കിലും സംസാരിക്കും. അത് അവന്‍ അയയ്ക്കുന്നവനായിരിക്കും (മത്താ. 23/34, ഏശ. 41/26-29). ഇപ്രകാരം അയയ്ക്കപ്പെടുന്നവനിലൂടെ കേള്‍ക്കുന്നത് ദൈവസ്വരമായിരിക്കും.


സ്നാപകയോഹന്നാല്‍വരെയായിരുന്നു പ്രവാചകന്‍മാര്‍ (ലൂക്കാ. 16/16). അതിനാല്‍ പുതിയപ്രവാചകന്‍മാരെയല്ല മറിച്ച്, പഴയപ്രവാചകന്‍മാരെ വീല്പും അയയ്ക്കുകയാണ് ദൈവപിതാവ് ചെയ്യുന്നത്. പഴയപ്രവാചകന്‍മാര്‍ വീല്പും അയയ്ക്കപ്പെടുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. ദൈവപുത്രന്‍ രാജാവാകാനാണ് ജനിച്ചത് (യോഹ. 18/37). അവന്‍ രാജാക്കന്‍മാരുടെ രാജാവാണ് (വെളി. 11/19). ദൈവപുത്രന്‍ ഇമ്മാനുഏലിന്‍റെ പ്രത്യാഗമനത്തെക്കുറിച്ചും, യുഗാന്ത്യത്തില്‍ പൂര്‍ത്തിയാകുന്ന ദൈവനീതിയെക്കുറിച്ചും (2 തെസ. 1/6-7, ഏശ. 63/1-6) ഇമ്മാനുഏലിന്‍റെ രാജത്വത്തെയും ഭരണത്തെയുംകുറിച്ചുള്ള പ്രഘോഷണമാണ് സദ്വാര്‍ത്ത (ഏശ. 40/9-10). ഇത് അവന്‍ അയയ്ക്കുന്നവന്‍ പ്രസംഗിക്കും. ഇതു പ്രസംഗിക്കുന്നവന്‍ അവനാല്‍ അയയ്ക്കപ്പെട്ടവനാണെന്നതിന്‍റെ ഏറ്റവും വലിയ തെളിവ് അവന്‍ ദൈവപിതാവിന്‍റെ നാമം വെളിപ്പെടുത്തും എന്നതാണ്. കാരണം, ദൈവപുത്രന്‍ തന്‍റെ സഹോദരര്‍ക്കാണ് ദൈവപിതാവിന്‍റെ നാമം വെളിപ്പെടുത്തിക്കൊടുക്കുന്നത് (സങ്കീ. 22/22, ഹെബ്രാ. 2/11-12). ദൈദവപിതാവിന്‍റെ നാമം വെളിപ്പെടുത്തപ്പെടുന്നിടത്ത് ദൈവപിതാവാണ് സംസാരിക്കുന്നതെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (ഏശ. 52/6-10). ഈ അവസാനകാലത്ത് സത്യപ്രവാചകന്‍ ഇമ്മാനുഏല്‍ നാമത്തില്‍ സദ്വാര്‍ത്ത പ്രസംഗിക്കുന്നു.


റോമാ 10/13-17 - എന്തെന്നാല്‍, കര്‍ത്താവിന്‍റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷ പ്രാപിക്കും. എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും? അയക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? സുവിശേഷം (സദ്വാര്‍ത്ത) പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം. എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. എന്നാല്‍, എല്ലാവരും സുവിശേഷം അനുസരിച്ചില്ല. കര്‍ത്താവേ, ഞങ്ങളുടെ സന്ദേശം കേട്ടിട്ട് വിശ്വസിച്ചവന്‍ ആരാണ്? എന്ന് ഏശയ്യാ ചോദിക്കുന്നുല്പല്ലോ. ആകയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്.


അവസാനകാലത്തെ വ്യാജപ്രവാചകന്‍മാരുടെ വര്‍ദ്ധിച്ച ആഗമനം.


അവസാനകാലത്ത് വ്യാജപ്രവാചകന്‍മാര്‍ അനവധിയുല്പാകുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (മത്താ. 24/11, മര്‍ക്കോ. 13/22). എന്തുകൊല്പാണ് അവസാനകാലത്ത് വ്യാജപ്രവാചകന്‍മാര്‍ ധാരാളമായി രംഗത്തുവരുന്നത്?


ദൈവപുത്രന്‍റെ ദ്വിതീയാഗമനം അവസാനനാളുകളിലാണ്. ദൈവപുത്രന്‍റെ മഹത്വമേറിയ പ്രത്യാഗമനത്തിനുമുമ്പ് അവനു വഴിയൊരുക്കാനും, അവനുള്ളവരെ ഒരുക്കാനുമായി പ്രവാചകന്‍മാര്‍ അയയ്ക്കപ്പെടുന്നു (മത്താ. 24/34). സത്യപ്രവാചകര്‍ അയയ്ക്കപ്പെടുമ്പോള്‍ത്തന്നെ വ്യാജപ്രവാചകരെ അയച്ചാല്‍മാത്രമേ ജനം പരമാവധി വഞ്ചിക്കപ്പെടുകയുള്ളൂ. ഒറിജിനല്‍ ഉള്ളപ്പോള്‍മാത്രമേ ഡ്യൂപ്ലിക്കേറ്റുകള്‍ കാണിച്ച് വഞ്ചിക്കാന്‍ സാത്താനു സാധിക്കൂ. ഉദാഹരണത്തിന്, 1000 രൂപയുടെ നോട്ട് ഇന്‍ഡ്യന്‍ റിസര്‍വ്വ് ബാങ്ക് അച്ചടിച്ച് വിതരണം തുടങ്ങിയതിനുശേഷമാണ്, 1000 രൂപയുടെ കള്ളനോട്ടുകള്‍ ആളുകള്‍ അച്ചടിച്ചിറക്കാന്‍ തുടങ്ങിയത്. അവസാനകാലത്ത് ദൈവം സത്യപ്രവാചകരെ അയയ്ക്കുന്നതുകൊല്പാണ് നിരവധി വ്യാജപ്രവാചകരെ സാത്താന്‍ രംഗത്തിറക്കുന്നത്.

തനിക്ക് ചുരുങ്ങിയ സമയമേ അവശേഷിച്ചിട്ടുള്ളൂവെന്ന് സാത്താന്‍ അറിയുന്നത് അവസാനനാളുകളിലാണ് (വെളി. 12/12). ഉടന്‍ അവന്‍റെ നാശം സംഭവിക്കും (ഉല്‍പ. 3/14-15, റോമാ 16/20). അതിനാല്‍, അരിശംപൂല്പ് സാത്താന്‍ ജനത്തെ വഞ്ചിക്കാനായി അനേകം വ്യാജപ്രവാചകരെ അവസാനനാളുകളില്‍ അയയ്ക്കുന്നു.

അവസാനനാളുകളില്‍മാത്രം വെളിപ്പെടുന്ന രക്ഷയുടെ അവകാശികള്‍ക്കാണ് (ഹെബ്രാ. 1/14) ഏറ്റവും ചേതോഹരമായ അവകാശം ലഭിക്കുന്നത് (ജറെ. 3/19). സാത്താനെയും (ഉല്‍പ. 3/15) പിശാചുക്കളെയും (റോമാ 16/20) തകര്‍ക്കുന്നവര്‍ അവസാന നാളുകളില്‍ വെളിപ്പെടുന്ന ഈ ദൈവമക്കളാണെന്ന് (റോമാ 8/19) സാത്താനു നന്നായി അറിയാം. അതിനാല്‍, സാത്താനുമായുള്ള ഏറ്റവും ശക്തമായ യുദ്ധം അവര്‍ നടത്തണം. സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കാന്‍ വ്യാജപ്രവാചകര്‍ വരുമെന്ന ദൈവവചനം പൂര്‍ത്തിയാകേല്പിയിരിക്കുന്നു. അതിനായി സാത്താന്‍ അനേകം വ്യാജപ്രവാചകരെ അയയ്ക്കുന്നു.

അവസാനനാളുകളില്‍ ജനത്തെ വഞ്ചിച്ചാല്‍ സാത്താന് കൂടുതല്‍ നേട്ടമുല്പാകും. സാത്താന്‍ അയയ്ക്കുന്ന കള്ളന്‍മാര്‍ വരുന്നത് കൊല്ലാനും മോഷ്ടിക്കാനും നശിപ്പിക്കാനുമാണ് (യോഹ. 10/10). ഈ അവസാനകാലത്ത് സാത്താന്‍റെ വഞ്ചനയില്‍പ്പെടുന്ന ജനത്തെ മരണശേഷം പാതാളത്തില്‍ ശുദ്ധീകരിക്കാന്‍ ദൈവപിതാവിന് സമയം ലഭിക്കില്ല. അതിനാല്‍, വലിയ ഒരു ഗണം നാശത്തിലേക്കു പോകും.

അന്തിക്രിസ്തു അവസാനനാളുകളിലാണ് രംഗപ്രവേശം ചെയ്യുക. അന്തിക്രിസ്തുവിനെ ആരാധിക്കാന്‍ വ്യാജപ്രവാചകര്‍ ജനത്തെ നിര്‍ബ്ബന്ധിക്കണമെങ്കില്‍ അവസാനനാളുകള്‍ വരേല്പിയിരിക്കുന്നു (വെളി. 13/11-15). സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുന്നവരെ വഴിതെറ്റിക്കുന്ന നിരവധി അടയാളങ്ങളും അത്ഭുതങ്ങളും അന്തിക്രിസ്തു പ്രവര്‍ത്തിക്കുന്നത് വ്യാജപ്രവാചകന്‍മാരിലൂടെയായിരിക്കും (2 തെസ. 2/9-12). അന്തിക്രിസ്തു വരുമ്പോഴാണല്ലോ അവനെ സേവിക്കാന്‍ ജനത്തെ ഒരുമിച്ചുകൂട്ടേല്പത്. വ്യാജപ്രവാചകനാണ് വാല്‍ (ഏശ. 9/13-16).

വ്യാജപ്രവാചകരുടെ സവിശേഷതകള്‍


വൃക്ഷത്തെ ഫലത്തില്‍നിന്നാണ് മനസ്സിലാക്കുക. വ്യാജപ്രവാചകന്‍മാരെ അവരുടെ സംസാരത്തില്‍നിന്നും പ്രവൃത്തികളില്‍നിന്നും തിരിച്ചറിയാം.


മത്താ. 7/15-20 - ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍നിന്ന് അത്തിപ്പഴമോ പറിക്കാറുല്പോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിനു ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും.


1. വ്യാജപ്രവാചകര്‍ നുണ പറയുന്നവരായിരിക്കും.


ദൈവം സത്യവാനും പരിശുദ്ധനും, നീതിമാനുമാണ് (നിയ. 32/4). അവിടുത്തെ ഒരോ വാക്കും സത്യമാണ് (സുഭാ. 30/5, യോഹ. 17/17, സങ്കീ. 119/160, സങ്കീ. 33/4, 6). അവ സത്യമാണെന്ന് അവിടുന്ന് തെളിയിക്കും. അതിനാല്‍, സത്യസ്വരൂപനായ ദൈവപിതാവില്‍നിന്നു പുറപ്പെട്ട ദൈവംതന്നെയായ ദൈവവചനമാണ് (യോഹ. 1/1-5) ഒരേയൊരു സത്യം. ജീവനും ആത്മാവുമായി ദൈവത്തില്‍നിന്നു പുറപ്പെട്ട ദൈവസ്വരമാണ് എഴുതപ്പെട്ട ദൈവവചനം. കര്‍ത്താവിന്‍റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ട ദൈവവചനത്തിന് മനുഷ്യനും സൃഷ്ടപ്രപഞ്ചവും വിധേയരാണ്. എഴുതപ്പെട്ട ദൈവവചനത്തിന് പിശാചുക്കളും സാത്താനും വിധേയരാണ്. എഴുതപ്പെട്ട ദൈവവചനത്തിന് സ്വര്‍ഗ്ഗംമുഴുവന്‍ വിധേയരാണ്. എഴുതപ്പെട്ട ദൈവവചനത്തിന് ദൈവപുത്രനും, പരിശുദ്ധ ജ്ഞാനവും, പരിശുദ്ധാത്മാവും വിധേയരാണ്. എഴുതപ്പെട്ട ദൈവവചനത്തിന് ദൈവപിതാവുപോലും വിധേയപ്പെടാന്‍ തിരുമനസ്സായി. കാരണം, അവിടുന്ന് സത്യവാനായതിനാല്‍ തന്നെത്തന്നെ നിഷേധിക്കുക സാധ്യമല്ല. ഈ വചനങ്ങളെല്ലാം പൂര്‍ത്തിയാകുമ്പോള്‍ അവ സത്യമെന്ന് ലോകത്തിനുമുമ്പില്‍ തെളിയിക്കപ്പെടും. സത്യം സ്വീകരിച്ചാല്‍ ജീവനും, നുണ സ്വീകരിച്ചാല്‍ മരണവുമാണ് ഫലം. ദൈവപിതാവ് മരണത്തെ സൃഷ്ടിച്ചില്ല; ജീവിക്കുന്നവരുടെ മരണത്തില്‍ അവിടുന്ന് ആഹ്ലാദിക്കുന്നുമില്ല (ജ്ഞാനം 1/13). മരണം ലോകത്തില്‍ പ്രവേശിച്ചത് സാത്താന്‍റെ അസൂയ നിമിത്തമാണ് (ജ്ഞാനം 2/23). സാത്താന്‍ നുണയനും നുണയരുടെ പിതാവുമായതിനാല്‍ (യോഹ. 8/44), മരണമാണ് ഏറ്റവും വലിയ നുണ. ദൈവം സത്യമായതിനാല്‍, അവിടുത്തെ വചനം സത്യമായതിനാല്‍ ജീവനാണ് സത്യം.


എന്താണ് നുണ? ദൈവവചനത്തിനു വിരുദ്ധമായതെല്ലാം നുണയാണ്. സത്യത്തിനു വിരുദ്ധമായതാണ് നുണ. സത്യം ദൈവവചനമാണ് (യോഹ. 17/17). അതായത്, ദൈവമാരെന്നും, മനുഷ്യന്‍റെ ഉത്ഭവമെന്തെന്നും, മനുഷ്യന്‍റെ ഇന്നത്തെ അവസ്ഥയ്ക്കു കാരണമെന്തെന്നും, ഈ ദുരവസ്ഥയില്‍നിന്നും മോചനം ആരു നല്കുമെന്നും, മനുഷ്യന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവുമെന്തെന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ക്ക് കര്‍ത്താവിന്‍റെ ഗ്രന്ഥത്തിലെഴുതപ്പെട്ടിരിക്കുന്ന ദൈവവചനം നല്കുന്ന ഉത്തരങ്ങളില്‍നിന്നു വ്യത്യസ്തമായതെല്ലാം നുണയാണ്.


വ്യാജപ്രവാചകന്‍മാര്‍ ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെയാണ് നുണ നല്കുന്നത്?


1) വചനം വ്യാഖ്യാനിച്ച് വചനത്തെ നിരര്‍ത്ഥകമാക്കി നുണ പഠിപ്പിക്കുന്നു


2) നുണകള്‍ കൂട്ടിച്ചേര്‍ത്ത് വചനത്തില്‍ വിഷം നിറച്ച് നുണ പഠിപ്പിക്കുന്നു


3) ലൗകിക തത്വശാസ്ത്രങ്ങളുടെ ചുവടുപിടിച്ച് വചനത്തില്‍ വെള്ളംചേര്‍ത്ത് നുണ പഠിപ്പിക്കുന്നു


4) വചനത്തിനുമുകളില്‍ തങ്ങളുടെ മാനുഷിക പ്രബോധനങ്ങള്‍നല്കി നുണ പഠിപ്പിക്കുന്നു


5) വചനത്തെക്കാളുപരി ഭൗതികവിജ്ഞാനത്തെ സത്യമായി പ്രബോധിപ്പിച്ച് നുണ പഠിപ്പിക്കുന്നു


ഇപ്രകാരം പ്രവര്‍ത്തിച്ച് വ്യാജപ്രവാചകന്‍മാര്‍ നുണയന്‍മാരായിത്തീര്‍ന്നിരിക്കുന്നു (സുഭാ. 30/5-6).


ഇനി, ആരാണ് ഈ പ്രവൃത്തികള്‍ ചെയ്യുന്നത് എന്നു പരിശോധിക്കണം. ഇപ്രകാരം പ്രവര്‍ത്തിക്കുന്നത് അക്രൈസ്തവരായ മതനേതാക്കളല്ല. യേശുക്രിസ്തുവില്‍ വിശ്വസിക്കുകയും യേശുക്രിസ്തുവിന്‍റെ നാമത്തില്‍ പഠിപ്പിക്കുകയും ചെയ്യുന്നവരാണ് ഈ വ്യാജപ്രവാചകര്‍. ഏതു സഭയിലെ പ്രബോധകരാണ് ഇപ്രകാരം പഠിപ്പിക്കുന്നത്? ദൈവവചനത്തിന് അനേകവാല്യങ്ങളായി വ്യാഖ്യാനങ്ങള്‍ എഴുതിയുല്പാക്കിയിട്ടുള്ളത് വിവിധ സഭകളാണ്. (ഉദാഹരണം, കേരളത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ആല്‍ഫാ ബൈബിള്‍ വ്യാഖ്യാനം). ലോകത്തിലെ സകല തത്വശാസ്ത്രങ്ങളും സ്വന്തമായി സ്വീകരിച്ച് പഠിപ്പിക്കുന്നതും, ഈ തത്വശാസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ ദൈവവചനത്തെ വികലമാക്കുന്നതും ഇന്നത്തെ ക്രിസ്തീയസഭകളാണ്. ആധുനിക ബൈബിള്‍ വ്യാഖ്യാനങ്ങളും വിവിധ സെമിനാരികളിലെ അദ്ധ്യാപകരുടെ ഗ്രന്ഥങ്ങളുമെല്ലാം ഇതു തെളിയിക്കുന്നു. മറ്റുഗ്രന്ഥങ്ങളില്‍നിന്നും വാക്കുകളും ആശയങ്ങളും ദൈവവചനത്തോടു കൂട്ടിച്ചേര്‍ത്ത് മറ്റൊരു സുവിശേഷം നല്കുന്നത് കത്തോലിക്കാസഭയാണ് (ഉദാഹരണം, കത്തോലിക്കാസഭ ഇന്‍ഡ്യയില്‍ പുറത്തിറക്കിയ കമ്മ്യൂണിറ്റി ബൈബിള്‍). വചനത്തെക്കാളധികം സഭാപ്രബോധനം അനുസരിക്കണമെന്നും, വചനത്തിന് അപ്രമാദിത്വമില്ലെങ്കിലും പോപ്പിന് അപ്രമാദിത്വമുല്പെന്നും പഠിപ്പിച്ച് അബദ്ധപ്രബോധനം നല്കുന്നത് കത്തോലിക്കാസഭയാണ്. ദൈവവചനത്തിനും ജ്ഞാനത്തിനുമുപരി, ഈ ലോകം നല്കുന്ന സകല ഭൗതികശാസ്ത്രങ്ങളും സത്യമായി സ്വീകരിച്ചിരിക്കുന്നത് ക്രിസ്തീയസഭകളാണ്. (ഉദാഹരണത്തിന്, ഡാര്‍വ്വിന്‍റെ പരിണാമസിദ്ധാന്തം അംഗീകരിച്ചതിലൂടെ മനുഷ്യന്‍റെ പിതാവ് കുരങ്ങനാണെന്ന് ക്രിസ്തീയസഭകള്‍ പ്രബോധനം നല്കുന്നു.)


എന്നാല്‍. സീയോനില്‍ സത്യംമാത്രമാണ് പഠിപ്പിക്കപ്പെടുന്നത്. മുകളില്‍ പ്രഖ്യാപിച്ച നുണ പഠിപ്പിക്കുന്ന ഒരു മാര്‍ഗ്ഗവും സീയോന്‍ സ്വീകരിച്ചിട്ടില്ല. ഇതു പരിശോധിക്കേല്പത് സഭാപുരോഹിതരുടെയോ, സഭാപണ്ഡിതരുടെ നുണപ്രചരണങ്ങളുടെ അടിസ്ഥാനത്തിലോ അല്ല. മറിച്ച്, ദൈവവചനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം. കാരണം, യഥാര്‍ത്ഥ സത്യത്തിന്‍റെ വെളിച്ചത്തില്‍മാത്രമാണ് നുണയേതെന്ന് മനസ്സിലാക്കാനാകൂ. വെളിച്ചത്തിലാണ് സകലവും അനാവൃതമാകുന്നത്. ദൈവവചനമാണ് യഥാര്‍ത്ഥ വെളിച്ചം (യോഹ. 1/1-5). ജ്ഞാനത്താല്‍ പ്രകാശിതമായ വചനമാണ് സത്യം. സീയോനില്‍ പഠിപ്പിക്കപ്പെടുന്നതെന്തെങ്കിലും ദൈവവചനത്തിന് വിരുദ്ധമാണെന്നു തെളിയിക്കാന്‍ ആര്‍ക്കും സാധിക്കില്ല.


ഇനി പറയുക, ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


2. വ്യാജപ്രവാചകര്‍ തങ്ങള്‍ക്കജ്ഞാതമായ കാര്യങ്ങളെക്കുറിച്ച് ദൂഷണം പറയും.


2 പത്രോ. 2/ 12 - കൊല്ലപ്പെടുന്നതിനുമാത്രമായി സൃഷ്ടിക്കപ്പെട്ട, സഹജവാസനയാല്‍ നയിക്കപ്പെടുന്ന, വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെയാണവര്‍. തങ്ങള്‍ക്കജ്ഞാതമായ കാര്യങ്ങളെക്കുറിച്ച് അവര്‍ ദൂഷണം പറയുന്നു. മൃഗങ്ങളുടെ നാശംതന്നെ അവര്‍ക്കും വന്നുകൂടും.


അപ്പസ്തോലനായ യൂദാസിലൂടെയും പരിശുദ്ധാത്മാവ് ഇതു വ്യക്തമാക്കുന്നു (യൂദാ. 1/10).


എന്താണ് ഈ അജ്ഞാതമായ കാര്യങ്ങള്‍? ഈ കാര്യങ്ങള്‍ മുമ്പ് മനുഷ്യര്‍ അറിയാതിരുന്നതും ഇന്ന് ശാസ്ത്രമോ, തത്വശാസ്ത്രമോ കല്പെത്തിയിട്ടുള്ളതുമായ അറിവല്ല. ശാസ്ത്രത്തിലൂടെയും മറ്റും ഇതുവരെ അജ്ഞാതമായിരിക്കുന്ന കാര്യങ്ങള്‍ (അറിഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍) അറിയുമ്പോള്‍ ആരും അതിനെ ദുഷിച്ചു സംസാരിക്കാറില്ല. ദൈവമക്കളുടെ മഹത്വത്തിനായി യുഗങ്ങള്‍ക്കുമുമ്പേ ദൈവം നിശ്ചയിച്ചിട്ടുള്ള നിഗൂഢമായ ദൈവികജ്ഞാനമാണ് ഈ അജ്ഞാതമായ കാര്യങ്ങള്‍ എന്നതിലൂടെ ദൈവവചനം വിവക്ഷിക്കുന്നത് (1 കോറി. 2/6-7). സത്യപ്രവാചകരിലൂടെ ദൈവം പഠിപ്പിക്കുന്ന പുതിയതും നിഗൂഢവുമായ കാര്യങ്ങളാണിവ (ഏശ. 48/6-7, ആമോ. 3/7). ഈ പുതിയ കാര്യങ്ങള്‍ പ്രവാചകലിഖിതങ്ങളിലൂടെ പഠിപ്പിക്കുന്നത് ഇപ്പോള്‍ - ഈ അവസാനകാലത്ത് - ആണ് (റോമാ 16/26). ദൈവപിതാവിനെ അവിടുത്തെ മക്കള്‍ എന്‍റെ പിതാവേ എന്നു വിളിക്കുമ്പോള്‍ അവിടുന്ന് അവരെ പഠിപ്പിക്കുന്ന, മനുഷ്യബുദ്ധിക്കതീതമായ നിഗൂഢമായ കാര്യങ്ങളാണ് ഇവ (ജറെ. 33/3). ദൈവപിതാവ് നേരിട്ട് അവിടുത്തെമക്കളെ പഠിപ്പിക്കുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു. ദൈവപിതാവിനാല്‍ ആകര്‍ഷിക്കപ്പെട്ട് ദൈവപുത്രന്‍ ഇമ്മാനുഏലിന്‍റെയടുക്കല്‍ വരുന്നവരാണ് ഇപ്രകാരം പഠിപ്പിക്കപ്പെടുന്നവര്‍ (യോഹ. 6/44-45, യോഹ. 10/27-29). ഇക്കാര്യങ്ങള്‍ കാലത്തിന്‍റെ സമാപ്തിയില്‍ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളാണ് (പ്രഭാ. 48/25). ഇവയാണ് ദൈവപിതാവ് അവിടുത്തെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചരിക്കുന്നവയും കണ്ണുകള്‍ കാണുകയോ, ചെവികള്‍ കേള്‍ക്കുകയോ, മനുഷ്യമനസ്സ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ലാത്തവയുമായ കാര്യങ്ങള്‍ (1 കോറി. 2/9). ചുരുക്കത്തില്‍, ദൈവപിതാവ് യുഗാന്ത്യത്തില്‍ പാപികളെ ശിക്ഷിക്കുകയും ഭൂമിയെ ശൂന്യമാക്കുകയും ചെയ്തുകൊല്പ് നടപ്പിലാക്കാന്‍പോകുന്ന ദൈവനീതിയെക്കുറിച്ചും, അവിടുത്തെ മക്കള്‍ക്ക് അവിടുന്ന് നല്കാന്‍പോകുന്ന മഹത്വത്തെയും നിത്യജീവനെയും ഔന്നത്യത്തെയുംകുറിച്ചുമുള്ള കാര്യങ്ങളാണ് മനുഷ്യന് അജ്ഞാതമായ ദൈവികവും നിഗൂഢവുമായ കാര്യങ്ങള്‍.


ഈ കാര്യങ്ങള്‍ ഗ്രഹിക്കാനോ, അവ വിശ്വസിക്കാനോ വ്യാജപ്രവാചകര്‍ക്കു കഴിയില്ല, അവരതിനു തയ്യാറുമല്ല. കാരണം,


1) ഈ ലോകത്തിന്‍റെ ദേവന്‍ അവരുടെ ബുദ്ധിയില്‍ അന്ധകാരം നിറച്ചിരിക്കുന്നു. എങ്ങനെയാണിതു സംഭവിച്ചത്? യേശുക്രിസ്തുവിനു യോജിക്കാത്തതും, ഈ പ്രപഞ്ചത്തിന്‍റെ മൂലഭൂതങ്ങള്‍ക്കുമാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥതത്വചിന്തകള്‍ക്കു അവര്‍ വശംവദരായതാണ് ഇപ്രകാരം അന്ധത നിറയാന്‍ കാരണം (കൊളോ. 2/8). അതിനാല്‍, ദൈവത്തിന്‍റെ മഹത്വമേറിയ സദ്വാര്‍ത്തയുടെ പ്രകാശം അവര്‍ക്കു മനസ്സിലാകില്ല (ഏശ. 40/9-10, 2 കോറി. 4/3-4). ഈ പ്രകാശം, ഉയര്‍ന്നമലയില്‍വച്ച് രൂപാന്തരപ്പെട്ട യേശുക്രിസ്തുവിന്‍റെ മുഖത്തുനിന്നു പുറപ്പെട്ട പ്രകാശമാണ് (മത്താ. 17/1-2). ഇത് അവസാനകാലത്ത് ദൈവത്തിന്‍റെ പുത്രന്‍മാരും പുത്രിമാരും രൂപാന്തരപ്പെടുമ്പോള്‍ അവരില്‍നിന്നു പുറപ്പെടുന്ന ദൈവവചനത്തിന്‍റെ തേജസ്സാണ് (1 കോറി. 15/50-54, ഫിലി. 3/20-21, എഫേ. 5/1-14).


2) ദൈവികരഹസ്യങ്ങള്‍ ദൈവപിതാവില്‍നിന്നുവരുന്ന സത്യമാണ്. എന്നാല്‍, വ്യാജപ്രവാചകര്‍ ശാപത്തിന്‍റെ സന്താനങ്ങളാണ് (2 പത്രോ. 2/14). ശാപം സാത്താനാണ്. സാത്താന്‍ നുണയനും നുണയരുടെ പിതാവുമാണ്. അതായത്, വ്യാജപ്രവാചകര്‍ സാത്താന്‍റെ സന്തതികളായതിനാല്‍ തങ്ങളുടെ ജന്‍മവാസനകൊല്പ് ഈ ദൈവികരഹസ്യങ്ങള്‍ ഗ്രഹിക്കുവാന്‍ അവര്‍ക്കു സാധിക്കില്ല (യോഹ. 8/44, യൂദാ. 1/10). സത്യം ഉള്ളിലുള്ളവനുമാത്രമേ സത്യം ഗ്രഹിക്കാന്‍ കഴിയൂ.


3) ദൈവാത്മാവുള്ളവര്‍ക്കു മാത്രമേ ഈ ദൈവികരഹസ്യങ്ങള്‍ ഗ്രഹിക്കാന്‍ സാധിക്കുകയുള്ളൂ (1 കോറി. 2/9-12). എന്നാല്‍ വ്യാജപ്രവാചകരില്‍ പരിശുദ്ധാത്മാവില്ല. അതിനാല്‍, വ്യാജപ്രവാചകര്‍ ഈ കാര്യങ്ങളെ ദുഷിച്ചു സംസാരിക്കും.


4) ചെവിയുള്ളവര്‍ക്കുമാത്രമാണ് ദൈവികരഹസ്യങ്ങള്‍ മനസ്സിലാകുക (വെളി. 2/7, 11). അവസാനകാലത്ത് ദുഷ്ടര്‍ ദൈവികരഹസ്യങ്ങളും ദൈവികപദ്ധതികളും ഗ്രഹിക്കുകയില്ലെന്നും, ജ്ഞാനികള്‍ മാത്രമേ ഗ്രഹിക്കുകയുള്ളൂവെന്നും ദാനിയേല്‍ പ്രവാചകനിലൂടെ ദൈവം പ്രവചിച്ചിരിക്കുന്നു (ദാനി. 12/8-10). സാത്താന്‍റെ ഏറ്റവുംകൂടുതല്‍ ചതിപ്രയോഗങ്ങളുല്പാകുന്ന അവസാനകാലത്താണ് ജ്ഞാനം ഏറ്റവുംകൂടുതല്‍ ആവശ്യകമായിരിക്കുന്നതെന്നാണ് ദൈവവചനം മുന്നറിയിപ്പു തരുന്നത് (വെളി. 13/15-18, വെളി. 17/7-9). വ്യാജപ്രവാചകര്‍ ഒന്നാം പ്രമാണം ലംഘിക്കുന്നതിനാലും, ദൈവികജ്ഞാനം തിരസ്കരിച്ച് ലൗകികവിജ്ഞാനത്തിന്‍റെ പ്രഘോഷകരും അന്വേഷകരുമായതിനാലും അവര്‍ക്കു ജ്ഞാനം നഷ്ടപ്പെട്ടു. ജ്ഞാനം അഥവാ ചെവി നഷ്ടപ്പെട്ടതിനാല്‍ ദൈവികരഹസ്യങ്ങള്‍ അവര്‍ക്ക് അജ്ഞാതമായിരിക്കും. ജ്ഞാനത്താല്‍മാത്രം നീതീകരിക്കപ്പെടുന്ന പ്രവൃത്തികള്‍ വ്യാജപ്രവാചകര്‍ക്ക് അഗ്രാഹ്യവും അസ്വീകാര്യവുമായിരിക്കും (മത്താ. 11/18-19).


5) പാപത്തിന്‍റെ വഞ്ചനയാല്‍ കഠിനഹൃദയരായിത്തീര്‍ന്നതിനാല്‍ (ഹെബ്രാ. 3/13), ദൈവവചനവും അവയിലൂടെ ദൈവപിതാവ് വെളിപ്പെടുത്തുന്ന കാര്യങ്ങളും വിശ്വസിക്കാനും സ്വീകരിക്കാനും തക്കവിധം വ്യാജപ്രവാചകര്‍ അനുതപിക്കുകയില്ല. അവര്‍ക്കു ദൈവവചനം കഠിനമായിരിക്കും; അവര്‍ക്ക് അതു മനസ്സിലാകുകയില്ല (യോഹ. 6/60, 6/66).


യുഗാന്ത്യത്തില്‍ സംഭവിക്കേല്പ ഈ കാര്യങ്ങളെക്കുറിച്ച് ഇന്നത്തെ മിക്ക സഭകളിലെയും അധികാരികളോ, പുരോഹിതരോ, സുവിശേഷപ്രസംഗകരോ പ്രസംഗിക്കുന്നില്ല, അവ അവര്‍ക്ക് മനസ്സിലാകുന്നില്ല. പുനരുത്ഥാനവും രൂപാന്തരീകരണവും യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനവും അവര്‍ക്ക് ഇന്ന് പരിഹാസവിഷയങ്ങളാണ്. ഒരോരുത്തരും മരിക്കുമ്പോള്‍ അവരുടെ അവസാനമാണത്രെ; ലോകം അവസാനിക്കില്ലത്രെ; കുര്‍ബ്ബാനയില്‍ യേശുക്രിസ്തു വരുന്നതിനാല്‍ യേശുക്രിസ്തു ശരീരം ധരിച്ച് വില്പും വരില്ലത്രെ; കാലത്തിന്‍റെ അടയാളങ്ങളില്‍നിന്ന് യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനം അറിയാന്‍ കഴിയില്ലത്രെ, കാരണം അവന്‍ കള്ളനെപ്പോലെയേ വരൂ അത്രെ. എന്നിങ്ങനെ തങ്ങള്‍ക്കജ്ഞാതമായ കാര്യങ്ങളെക്കുറിച്ച് ഇന്നത്തെ പുരോഹിതരും കൂട്ടരും ദുഷിച്ചു സംസാരിക്കുന്നു.


യുഗാന്ത്യത്തില്‍ സംഭവിക്കാന്‍ പോകുന്ന നിഗൂഢകാര്യങ്ങള്‍ സീയോനില്‍ ഇപ്പോള്‍ പ്രഘോഷിക്കപ്പെടുമ്പോള്‍, സഭാപുരോഹിതരും മെത്രാന്‍മാരും സഭയ്ക്കു വെള്ളപൂശുന്ന ധ്യാനപ്രസംഗകരും അവയെ ദുഷിച്ചു സംസാരിക്കുകയും അവയുടെ പ്രഘോഷകരെ പീഡിപ്പിക്കുകയും ചെയ്യുന്നു.


ഇത്തരം നിന്ദകര്‍ക്ക് സംഭവിക്കാനിരിക്കുന്ന നാശത്തെക്കുറിച്ച് ദൈവം മുന്നറിയപ്പു നല്കിയിട്ടുല്പ്.


ഏശ. 28/22 - അവിടുത്തെ പ്രവൃത്തി ദുരൂഹമാണ്. അതിനാല്‍, നിങ്ങള്‍ നിന്ദിക്കരുത്; നിന്ദിച്ചാല്‍, നിങ്ങളുടെ ബന്ധനങ്ങള്‍ കഠിനമാകും; ദേശം മുഴുവന്‍റെയുംമേല്‍ വരാനിരിക്കുന്ന നാശത്തെക്കുറിച്ചുള്ള, സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ വിധി ഞാന്‍ കേട്ടു.


അപ്പ. 13/38-41 - ٹ മോശയുടെ നിയമംവഴി    നീതീകരണം ലഭിക്കാനാവാത്ത കാര്യങ്ങളുല്പ്. വിശ്വസിക്കുന്നവര്‍ക്ക് അവന്‍വഴി അവയില്‍ നീതീകരണം ലഭിക്കും. അതുകൊല്പ്, പ്രവചനങ്ങളില്‍ പറഞ്ഞിട്ടുള്ളത് നിങ്ങള്‍ക്കു സംഭവിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍; നിന്ദകരേ, കാണുവിന്‍, ആശ്ചര്യപ്പെടുവിന്‍; അപ്രത്യക്ഷരാകുവിന്‍. എന്തെന്നാല്‍, നിങ്ങളുടെ ദിവസങ്ങളില്‍ ഞാന്‍ ഒരു പ്രവൃത്തി ചെയ്യുന്നു - ആരു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കാത്ത ഒരു പ്രവൃത്തി.


1 തെസ. 5/20-22 - പ്രവചനങ്ങളെ നിന്ദിക്കരുത്. എല്ലാം പരിശോധിച്ചു നോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍. എല്ലാത്തരം തിന്‍മയിലുംനിന്ന് അകന്നു നില്‍ക്കുകയും ചെയ്യുവിന്‍.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


3. വ്യാജപ്രവാചകര്‍ തങ്ങളെ വിലകൊടുത്തുവാങ്ങിയ യേശുക്രിസ്തുവിനെ തള്ളിപ്പറയും.


യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും നിഷേധിക്കുയും ചെയ്യുമെന്നത് വ്യാജപ്രവാചകരുടെ ഏറ്റവും വലിയ അടയാളമാണ്.


2 പത്രോ. 2/1 - ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്‍മാരുല്പായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉല്പാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും.


മ) വ്യാജപ്രവാചകര്‍ യേശുക്രിസ്തു ഏകരക്ഷനാണെന്ന സത്യം തള്ളിക്കളയും.


യേശുക്രിസ്തു ഏകരക്ഷകനാണെന്നും മറ്റെങ്ങും രക്ഷയില്ലെന്നുമുള്ള വിശ്വാസമാണ് ക്രൈസ്തവവിശ്വാസത്തിന്‍റെ മൂലക്കല്ല്. വ്യാജപ്രവാചകര്‍ ഈ വിശ്വാസസത്യം നിഷേധിക്കും. ഏതു വഴിയായാലും കുഴപ്പമില്ല, എല്ലാവഴിയും ഒരിടത്താണ് എത്തുന്നത് എന്ന നിര്‍മ്മതത്വം വ്യാജപ്രവാചകര്‍ പഠിപ്പിക്കും. മനുഷ്യരുടെ വിശ്വാസമൊന്നുമല്ല പ്രധാനം മറിച്ച്, നന്നായി ജീവിച്ചാല്‍ രക്ഷപെടാമെന്ന് അവര്‍ പഠിപ്പിക്കും.


ഒരു യഥാര്‍ത്ഥ വിശ്വാസിക്ക് രക്ഷ എന്നാല്‍ നിത്യജീവനാണ്. നിത്യജീവനെന്നാല്‍ ദൈവപിതാവിനെപ്പോലെ പരിശുദ്ധരായിത്തീര്‍ന്ന്, സ്വര്‍ഗ്ഗീയ ശരീരത്തോടുകൂടെ അവിടുത്തോടൊത്ത് നിത്യമായി വസിക്കുന്നതാണ്. എന്നാല്‍, വ്യാജപ്രവാചകന്‍മാര്‍ ഈ രക്ഷയെ തള്ളിപ്പറയും. അവര്‍ക്കു രക്ഷയെന്നാല്‍ ആത്മാവിന്‍റെ മോക്ഷമാണത്രെ. സ്വര്‍ഗ്ഗം എന്നത് ആത്മാവിന്‍റെ അവസ്ഥയാണെന്ന് അക്കൂട്ടര്‍ പഠിപ്പിക്കും.


യ) യേശുക്രിസ്തുവിനെ തള്ളിക്കളഞ്ഞിരിക്കുന്നതിനാല്‍ അവര്‍ യേശുക്രിസ്തു വെളിപ്പടുത്തിത്തരുന്ന പിതാവ് മാത്രമാണ് ഏകസത്യദൈവം എന്ന വിശ്വാസസത്യം തള്ളിക്കളയും.


1 കോറി. 8/5-6 - ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉല്പെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്‍മാരും നാഥന്‍മാരും ഉല്പല്ലോ - എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വ്വവും സൃഷ്ടിച്ചത്, ആര്‍ക്കുവേല്പിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു കര്‍ത്താവേ നമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വ്വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്, ആ യേശുക്രിസ്തു.


ഏശ. 46/10 - ആരോടു നീ എന്നെ സാദൃശ്യപ്പെടുത്തും? ആരാണ് എനിക്കു തുല്യന്‍? ആരോടു നീ എന്നെ തുലനം ചെയ്യും?


ഏശ. 43/10 - കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍റെ സാക്ഷികളാണ്. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന് ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കുമുമ്പ് മറ്റൊരു ദൈവം ഉല്പായിട്ടില്ല; എനിക്കുശേഷം മറ്റൊരു ദൈവം ഉല്പാവുകയുമില്ല.


ജറെ. 10/10-11 - എന്നാല്‍ കര്‍ത്താവാണ് സത്യദൈവം; ജീവിക്കുന്ന ദൈവവും നിത്യനായ രാജാവും അവിടുന്നുമാത്രം. അവിടുത്തെ ഉഗ്രകോപത്തില്‍ ഭൂമി നടുങ്ങുന്നു. അവിടുത്തെ കോപം താങ്ങാന്‍ ജനതകള്‍ക്കാവില്ല. നീ അവരോടു പറയുക: ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാക്കളല്ലാത്ത ദേവന്‍മാര്‍ ഭൂമിയില്‍നിന്ന്, ആകാശത്തിന്‍ കീഴില്‍നിന്ന്, തിരോഭവിക്കും.


അന്ത്യകാലത്ത്, അന്തിക്രിസ്തു കൊല്പുവരുന്ന അവന്‍റെ സംരംഭം (ുൃീഷലരേ) ആണ് സാര്‍വ്വലൗകികമതം. ഇതു സഫലമാക്കാന്‍ സാത്താന്‍ ആവിഷ്കരിച്ച ഏറ്റവും വലിയ ചിന്താധാരയാണ് നിര്‍മ്മതത്വം (തീത്തോ. 2/11-12). എല്ലാ ദൈവസങ്കല്പങ്ങളും, അവ എത്ര വ്യത്യസ്തങ്ങളായാലും, പരസ്പരവിരുദ്ധങ്ങളായാലും, സത്യമാണ്, ഒരേ ദൈവംതന്നെയാണ്. മനുഷ്യന്‍ ദൈവത്തെ എന്തുവിളിച്ചാലും, എങ്ങനെ കല്പാലും, ഏതുവഴിയിലൂടെ നേടാന്‍ ശ്രമിച്ചാലും അത് നല്ലതാണ്. ഇങ്ങനെയൊക്കെയുള്ള പ്രബോധനം അഥവാ ചിന്താധാരയാണ് നിര്‍മ്മതത്വം. ദൈവകൃപയുള്ളവര്‍ക്ക് നിര്‍മ്മതത്വം ഉല്പായിരിക്കുകയില്ല. എന്നാല്‍, അന്ത്യകാലത്ത് വ്യാജപ്രവാചകര്‍ നിര്‍മ്മതത്വം പഠിപ്പിക്കും.


ഏകസത്യദൈവത്തില്‍ വിശ്വിസിക്കുകയെന്നാല്‍, അവിടുന്ന് ജീവിക്കുന്ന ദൈവമാണെന്നും അവിടുത്തെ വാക്കുകള്‍ മാത്രമാണ് സത്യമെന്നും അവിടുന്നയക്കുന്നവരുടെ വാക്കുകളും പ്രവൃത്തികളും സത്യമാണെന്നും വിശ്വസിക്കുകയാണ്. എന്നാല്‍, വ്യാജപ്രവാചകര്‍ ദൈവത്തിന്‍റെ വാക്കുകളെ തള്ളിക്കളയും. അവയ്ക്കുപരി മാനുഷിക പ്രബോധനങ്ങളും തത്വചിന്തകളും അവര്‍ പ്രതിഷ്ഠിക്കും. മാത്രമല്ല, ദൈവപിതാവ് ആദിമുതല്‍ ചെയ്തിട്ടുള്ള പ്രവൃത്തികളും, ഇന്ന് ചെയ്തുകൊല്പിരിക്കുന്ന പ്രവൃത്തികളും, വ്യാജപ്രവാചകര്‍ തിരസ്കരിക്കും. തങ്ങളുടെ ബുദ്ധിക്കും, തങ്ങള്‍ മെനഞ്ഞെടുത്ത നിര്‍മ്മതത്വത്തിനും അസ്വീകാര്യമായതിനാല്‍ ദൈവികപ്രവൃത്തികളെ നിന്ദിച്ച് അവര്‍ ദൈവത്തെ നിഷേധിക്കും.


ദൈവപിതാവില്‍നിന്ന് പുറപ്പെട്ട വചനങ്ങള്‍ മാത്രമാണ് സത്യം (യോഹ. 17/17). ഇതിന് പകരമായിട്ടുള്ളതോ, പൂരകമായിട്ടുള്ളതോ, സമാനമായിട്ടുള്ളതോ, ആയ വചനങ്ങള്‍ ഒന്നുംതന്നെയില്ല. എന്നാല്‍, വ്യാജപ്രവാചകര്‍ മനുഷ്യന്‍ പൂജ്യമായി ഇന്ന് കരുതുന്നതെല്ലാം ദൈവവചനവും ദൈവികവെളിപാടുകളാണെന്ന് പഠിപ്പിക്കും. ഇങ്ങനെ സത്യത്തിന്‍റെ അനന്യത നിഷേധിക്കുന്നതും, വ്യാജത്തെ സത്യവുമായി താദാത്മ്യപ്പെടുത്തുന്നതും, സത്യവുമായി മറ്റു കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതും വ്യാജപ്രാവാചകന്‍മാരാണ്.


ഇന്ന് ഒരു സാര്‍വ്വലൗകികമതം സൃഷ്ടിക്കാന്‍ വെമ്പല്‍കൊല്പു നടക്കുന്നത് മുഖ്യധാരാ ക്രിസ്തിയ സഭകളാണ്. അസ്സീസ്സിയില്‍ സര്‍വ്വവിശ്വാസസംഗമം നടത്തിയതും, ക്രൈസ്തവമല്ലാത്ത ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനനടത്തുന്നതും കത്തോലിക്കാ പോപ്പും മെത്രാന്‍മാരും പുരോഹിതരുമാണ്. ദൈവവിശ്വാസമില്ലെങ്കില്‍പോലും രക്ഷപ്രാപിക്കാം എന്നു പഠിപ്പിക്കുന്നത് ഇന്നത്തെ സഭാധികാരികളാണ്. യേശുക്രിസ്തുമാത്രമല്ല രക്ഷകന്‍ എന്ന് പഠിപ്പിക്കുന്നത് കത്തോലിക്കാസഭയിലെയും ഇതരക്രിസ്തീയസഭകളിലെയും പണ്ഡിതരും പുരോഹിതരുമാണ്. ദൈവവചനത്തെ വ്യാഖ്യാനിച്ചു തള്ളിക്കളഞ്ഞിരിക്കുന്നതും, ദൈവവചനത്തോടു മറ്റു ഗ്രന്ഥങ്ങളില്‍നിന്നു വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് ബൈബിള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നതും കത്തോലിക്കാസഭയാണ് (ഉദാ. ഇന്‍ഡ്യയില്‍ പുറത്തിറക്കിയ കമ്മ്യൂണിറ്റി ബൈബിള്‍). മറ്റു വിശ്വാസഗ്രന്ഥങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് കത്തോലിക്കാസഭയിലെയും ഇതരസഭകളിലെയും പണ്ഡിതരാണ്. എംപറര്‍ ഇമ്മാനുഏല്‍ സഭയ്ക്ക് ഒരു ദൈവമേയുള്ളൂ - പിതാവായ ദൈവം; ഒരു രക്ഷകനേയുള്ളൂ - ഇമ്മാനുഏല്‍; ഒരു സത്യമേയുള്ളൂ - ഈ ദൈവപിതാവിന്‍റെ വചനം.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


4. വ്യാജപ്രവാചകര്‍ സ്വന്തം തോന്നലുകളെ പ്രവചനങ്ങളായി അവതരിപ്പിക്കും.


വ്യാജപ്രവാചകര്‍ തങ്ങളുടെ തോന്നലുകള്‍ ദൈവവചനമെന്ന വ്യാജേന ജനത്തെ പഠിപ്പിക്കും.


എസെ. 13/1-3, 6-7 - കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേലിലെ പ്രവാചകന്‍മാര്‍ക്കെതിരായി നീ പ്രവചിക്കുക. സ്വന്തമായി പ്രവചനങ്ങള്‍ നടത്തുന്നവരോടു പറയുക: കര്‍ത്താവിന്‍റെ വചനം കേള്‍ക്കുവിന്‍.ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദര്‍ശനം ലഭിക്കാതെ സ്വന്തം തോന്നലുകളെ പിന്തുടരുന്ന ഭോഷന്‍മാരായ പ്രവാചകന്‍മാര്‍ക്കു ദുരിതം! ... അവര്‍ കള്ളം പറയുകയും വ്യാജപ്രവചനം നടത്തുകയും ചെയ്യുന്നു. കര്‍ത്താവ് അവരെ അയച്ചിട്ടില്ലെങ്കിലും കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്ന് അവര്‍ പറയുകയും അവിടുന്ന് അതു നിറവേറ്റുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഞാന്‍ പറയാതിരിക്കേ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു നിങ്ങള്‍ പറഞ്ഞപ്പോഴൊക്കെ നിങ്ങള്‍ മിഥ്യാദര്‍ശനം കാണുകയും വ്യാജപ്രവചനം നടത്തുകയുമല്ലേ ചെയ്തത്?


ഒരു പ്രഘോഷകന്‍ പറയുന്ന വാക്ക് സ്വന്തം തോന്നലുകളാണെന്ന് നമുക്കെങ്ങനെയറിയാം? അവന്‍റെ വാക്കുകള്‍ ദൈവവചനത്തിനു വിരുദ്ധമാണെങ്കില്‍ അവന്‍ പറയുന്നത് സ്വന്തം തോന്നലുകളാണ്. കാരണം, ദൈവത്തിന്‍റെ വാക്കുകള്‍ അനുസരിക്കാന്‍ മനസ്സുള്ളവന് സ്വന്തമായി ഇഷ്ടങ്ങളും തോന്നലുകളുമുല്പാവുകയില്ല. ദൈവത്തിന്‍റെ വാക്കുകള്‍ കര്‍ത്താവിന്‍റെ ഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുല്പ്. അതിനാല്‍, എഴുതപ്പെട്ട ദൈവവചനത്തിനു വിരുദ്ധമായി സംസാരിക്കുന്നവന്‍ സ്വന്തം തോന്നലുകളാണ് പ്രഘോഷിക്കുന്നത്.


ജറെ. 23/25-29 - എനിക്ക് ഒരു സ്വപ്നമുല്പായി, എനിക്ക് ഒരു സ്വപ്നമുല്പായി എന്ന് അവകാശപ്പെട്ട് പ്രവാചകന്‍മാര്‍ എന്‍റെ നാമത്തില്‍ വ്യാജം പ്രവചിക്കുന്നതു ഞാന്‍ കേള്‍ക്കുന്നുല്പ്. കള്ളപ്രവചനങ്ങള്‍ നടത്തുന്ന, സ്വന്തം തോന്നലുകളെ പ്രവചനങ്ങളായി അവതരിപ്പിക്കുന്ന, ഈ പ്രവാചകന്‍മാര്‍ തങ്ങളുടെ ഹൃദയത്തില്‍ എത്രനാള്‍ വ്യാജം കൊല്പുനടക്കും? തങ്ങളുടെ പിതാക്കന്‍മാര്‍ ബാലിനെപ്രതി എന്‍റെ നാമം വിസ്മരിച്ചതുപോലെ എന്‍റെ ജനത്തിന്‍റെ ഇടയില്‍ എന്‍റെ നാമം വിസ്മൃതമാക്കാമെന്നു വിചാരിച്ച് അവര്‍ തങ്ങളുടെ ഭാവനകള്‍ പരസ്പരം കൈമാറുന്നു. കര്‍ത്താവ് അരുളിച്ചെയ്യുന്നു: സ്വപ്നം കാണുന്ന പ്രവാചകന്‍ തന്‍റെ സ്വപ്നം പറയട്ടെ, എന്‍റെ വചനം ലഭിച്ചിട്ടുള്ളവന്‍ അത് വിശ്വസ്തതയോടെ പ്രഖ്യാപിക്കട്ടെ. പതിരിനും ഗോതമ്പുമണിക്കും തമ്മില്‍ എന്തു പൊരുത്തം? എന്‍റെ വചനം അഗ്നിപോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? കര്‍ത്താവ് ചോദിക്കുന്നു.


ഇതു തിരിച്ചറിയാനുള്ള മാര്‍ഗ്ഗവും ദൈവപിതാവ് നല്കിയിട്ടുല്പ്.


നിയ. 18/21-22 - കര്‍ത്താവ് അരുളിച്ചെയ്യാത്തതാണ് ഒരു പ്രവാചകന്‍റെ വാക്കെന്ന് ഞാന്‍ എങ്ങനെ അറിയും എന്നു നീ മനസ്സാ ചോദിച്ചേക്കാം. ഒരു പ്രവാചകന്‍ കര്‍ത്താവിന്‍റെ നാമത്തില്‍ സംസാരിച്ചിട്ട് അത് സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്താല്‍ ആ വാക്ക് കര്‍ത്താവ് അരുളിച്ചെയ്തിട്ടുള്ളതല്ല. ആ പ്രവാചകന്‍ അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്. നീ അവനെ ഭയപ്പെടേല്പാ.


ഇന്നത്തെ ക്രിസ്തീയസഭകളാണ് ദൈവവചനത്തിനു വിരുദ്ധമായി സഭാപാരമ്പര്യമെന്നും സഭാപ്രബോധനമെന്നും സഭാപിതാക്കന്‍മാരുടെ പ്രബോധനമെന്നും ആധുനിക മനശ്ശാസ്ത്രമെന്നും തത്വശാസ്ത്രമെന്നും പറഞ്ഞ് സ്വന്തം തോന്നലുകളെ ദൈവത്തില്‍ നിന്നുള്ള വാക്കായി പഠിപ്പിക്കുന്നത്.


സത്യസന്ധനിലേ സത്യവചനം വസിക്കൂ; നുണയനില്‍ നുണവചനം വസിക്കും.


പ്രഭാ. 27/9 - പക്ഷികള്‍ സ്വന്തം വര്‍ഗത്തോടു കൂട്ടംചേരുന്നതുപോലെ സത്യസന്ധത സത്യസന്ധനോടു ചേരുന്നു.


അതിനാലാണ് പ്രകാശം (സത്യം) ഇരുട്ടില്‍നിന്നും സ്വയം വഴിമാറുന്നത് (ജ്ഞാനം 7/30). അതിനാലാണ് ദൈവപിതാവ് സത്യത്തെ നുണയില്‍നിന്നും എപ്പോഴും വേര്‍പെടുത്തുന്നത് (ഉല്‍പ. 1/3-4). അതിനാലാണ് നുണയില്‍നിന്നും നുണയുടെ അന്ധകാരത്തില്‍നിന്നും വേര്‍പിരിയാന്‍ ദൈവപിതാവ് കല്പിക്കുന്നത്.


2 കോറി. 6/14-18 - നിങ്ങള്‍ അവിശ്വാസികളുമായി കൂട്ടുചേരരുത്. നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്‍റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്‍റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്‍റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങി വരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്‍മാരും പുത്രികളും ആയിരിക്കും എന്ന് സര്‍വ്വശക്തനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


5. വ്യാജപ്രവാചകര്‍ മുഖസ്തുതി നടത്തി പ്രസംഗിക്കും.


ദൈവവചനം മുഴുവന്‍ പരിശോധിച്ചാല്‍ നാം കാണുന്ന ഒരു സത്യമുല്പ്. ദൈവം അയച്ച പ്രവാചകന്‍മാരാരും ജനത്തെ പ്രീതിപ്പെടുത്തിയല്ല സംസാരിച്ചത്. കാരണം, ദൈവത്തിന്‍റെ പ്രവാചകര്‍ അന്വേഷിച്ചത് സ്വയം മഹത്വമോ പരസ്പരമഹത്വമോ അല്ല. മറിച്ച്, ഏകസത്യദൈവത്തില്‍നിന്നു വരുന്ന മഹത്വംമാത്രമാണ്. അവര്‍ ദൈവത്തെ മാത്രം പ്രസാദിപ്പിച്ചവരാണ് (1 തെസ. 2/3-5, ഗലാ. 1/10). ദൈവത്തിന്‍റെ വാക്ക് കറകൂടാതെ ദൈവജനത്തിനു നല്കുമെന്ന് അവിടുത്തേയ്ക്ക് ഉറപ്പുള്ളതുകൊല്പാണ് അവരെ അവിടുന്ന് അയച്ചത്. അതിനാല്‍, ജനത്തിന് എന്തുതോന്നുമെന്നു കരുതിയോ, ജനത്തില്‍നിന്നു ലഭിക്കാനുള്ളത് നഷ്ടപ്പെടുത്തരുതെന്നു കരുതിയോ അവര്‍ ദൈവവചനത്തില്‍ വെള്ളം ചേര്‍ത്തില്ല. ഈ സത്യപ്രവാചകരെല്ലാം ദൈവപിതാവ് അവരുടെ അധരത്തില്‍ നിക്ഷേപിച്ച വളരെ കഠിനമായ വാക്കുകള്‍ ഉപയോഗിച്ച് ജനത്തെ പ്രബോധിപ്പിച്ചു. (ഉദാ. ലൂക്കാ 3/7-8, മത്താ. 23/13, 15, 29, ഏശ. 1/2-6, ഏശ. 6/8-11, ജറെ. 8/4-7). അവരുടെ വാക്കുകള്‍ ഹൃദയം കീറാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു (ജോയേ. 2/12-13). അതുകൊല്പാണ് ദൈവജനം എല്ലാ സത്യപ്രവാചകരെയും പീഡിപ്പിച്ചത് (ലൂക്കാ 6/22/23, അപ്പ. 7/51-52).


എന്നാല്‍, വ്യാജപ്രവാചകന്‍മാര്‍ സ്വയംമഹത്വവും പരസ്പരമഹത്വവും അന്വേഷിക്കുന്നതിനാല്‍ മൂഖസ്തുതി നടത്തും. അതിനാല്‍, അവരെ ജനം അന്വേഷിക്കുകയും പ്രശംസിക്കുകയും ചെയ്യും (2 തിമോ. 4/3-4, ലൂക്കാ 6/24-26). വ്യാജപ്രവാചകര്‍ മനുഷ്യപ്രീതിക്കായി മനുഷ്യരെ പ്രശംസിച്ചു സംസാരിക്കും.


സങ്കീ. 5/9 - അവരുടെ അധരങ്ങളില്‍ സത്യമില്ല; അവരുടെ ഹൃദയം നാശകൂപമാണ്. അവരുടെ തൊല്പ തുറന്ന ശവക്കുഴിയാണ്; അവരുടെ നാവില്‍ മുഖസ്തുതി മുറ്റിനില്‍ക്കുന്നു.


ഇന്ന് സഭകളിലെ മെത്രാന്‍മാരും പുരോഹിതരും വചനപ്രഘോഷകരും ജനത്തെ സുഖിപ്പിക്കുന്ന വാക്കുകളും പ്രബോധനവുമാണ് നല്കുന്നത്. ജനത്തിനു പ്രീതികരമായ വാക്കുകളും ശൈലികളുമാണ് സഭാപ്രഘോഷകര്‍ ഇന്നനുവര്‍ത്തിക്കുന്നത്. എന്നാല്‍, സീയോനിലെ വചനശുശ്രൂഷകളെല്ലാം ദൈവപിതാവ് അവിടുത്തെ മക്കള്‍ക്കു നല്കുന്ന ശാസനകളും ശിക്ഷണവുമാണ്. ദൈവപിതാവിനെ കാണുമെന്നും അവിടുത്തെപ്പോലെയാകുമെന്നും പ്രത്യാശിക്കുന്ന സീയോന്‍മക്കള്‍ (1 യോഹ. 3/1-3), ദൈവപിതാവിനെപ്പോലെ പരിശുദ്ധരും പരിപൂര്‍ണ്ണരുമാകാനുള്ള (മത്താ. 5/48) തീവ്രപരിശീലനത്തിലാണ് (ഹെബ്രാ. 12/6-11). സീയോനില്‍ മനുഷ്യന്‍റെ ജഡത്തെയും മനസ്സിനെയും സുഖിപ്പിക്കുന്ന വാക്കുകളും പ്രബോധനങ്ങളുമില്ല. പാപമുപേക്ഷിക്കണമെന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചകളുമില്ല. സീയോന്‍ പ്രശംസിക്കുന്നത് തങ്ങളുടെ കര്‍ത്താവായ ഇമ്മാനുഏല്‍ ഭൂമിയില്‍ കരുണയും ന്യായവും നീതിയും പുലര്‍ത്തുന്ന കര്‍ത്താവാണെന്ന അറിവില്‍മാത്രമാണ്. (ജറെ. 9/24). ഈ കര്‍ത്താവ് ഇന്നു ഭൂമയിലുല്പെന്ന വിശ്വാസത്തില്‍ അഭിമാനിക്കുന്നവരും ആനന്ദിക്കുന്നവരുമാണ് സീയോന്‍ മക്കള്‍ (1 പത്രോ. 1/5-8).


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


6. വ്യാജപ്രവാചകര്‍ ദൈവവചനത്തില്‍ മായം ചേര്‍ത്ത് കച്ചവടം നടത്തും.


സത്യപ്രവാചകന്‍ ദൈവവചനത്തെപ്രതി തനിക്കുള്ളതെല്ലാം ഉച്ഛിഷ്ടമായി കരുതുകയും ഉപേക്ഷിക്കുകയും ചെയ്യുന്നവനാണ് (ഫിലി. 3/7-8). എന്നാല്‍, വ്യാജപ്രവാചകന്‍ അത്യാഗ്രഹ ത്തിനടിമയായിരിക്കും (1 തെസ. 2/5). അതിനാല്‍ത്തന്നെ സകല തിന്‍മകളും അവനിലുല്പാകും (1 തിമോ. 6/9-10).


2 കോറി. 2/17 - ദൈവവചനത്തില്‍ മായം ചേര്‍ത്തു കച്ചവടം നടത്തുന്ന അനേകരുല്പ്. അവരെപ്പോലെയല്ല ഞങ്ങള്‍. മറിച്ച്, ദൈവസന്നിധിയില്‍ വിശ്വസ്തരും ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരുമെന്ന നിലയില്‍ ക്രിസ്തുവില്‍ ഞങ്ങള്‍ സംസാരിക്കുന്നു.


സുവിശേഷപ്രസംഗം ഇന്ന് അനേകര്‍ക്ക് വലിയ ധനസമ്പാദന മാര്‍ഗ്ഗമായിത്തീര്‍ന്നിരിക്കുന്നു. വേലചെയ്യുന്നവന്‍ കൂലിക്കര്‍ഹനാണെന്നും (1 തിമോ. 5/18), വചനം പഠിക്കുന്നവന്‍ തനിക്കുള്ള എല്ലാ നല്ല വസ്തുക്കളുടെയും പങ്ക് തന്‍റെ അദ്ധ്യാപകനു നല്കണമെന്നും (ഗലാ. 6/6) ദൈവവചനം നിഷ്കര്‍ഷിക്കുന്നു. എന്നാല്‍, ദൈവശുശ്രൂഷയ്ക്കുവേല്പി അയയ്ക്കപ്പെടുന്നവനെ സ്വതന്ത്രനാക്കാന്‍ മാത്രമാണ് ദൈവം ഇത് അനുവദിച്ചുനല്കിയത്.


കാലിത്തൊഴുത്തില്‍ ജനിച്ച്, ഈ ലോകത്തിന്‍റെ സമ്പത്തു പരിത്യജിച്ച്, ഈ ലോകത്തിന്‍റെ ധനവും മഹത്വവും വച്ചുനീട്ടിയ സാത്താനെ കീഴ്പ്പെടുത്തി (ലൂക്കാ 4/5-8), ലോകത്തെ ജയിച്ചവനായ യേശുക്രിസ്തുവാണ് (യോഹ. 16/33) സഭയുടെ കര്‍ത്താവും വഴികാട്ടിയും (യോഹ. 13/13, മത്താ. 28/18-20). ഇപ്രകാരം സ്വയം ശുന്യനാക്കിയ യേശുക്രിസ്തു (ഫിലി. 2/6-8), അപ്പസ്തോലന്‍മാരോടു കല്പിച്ചത് ദാസരും ഒന്നും സ്വന്തമായില്ലാത്തവരുമായിരിക്കാനാണ് (ലൂക്കാ 9/1-3). എന്നാല്‍ 2000 വര്‍ഷത്തെ വചനപ്രഘോഷണംകൊല്പ് ക്രിസ്തീയസഭകള്‍ ലോകത്തിലെ ഏറ്റവും സമ്പന്നവിഭാഗമായി. വചനം വിറ്റ് കാശാക്കി നിരവധി പാസ്റ്റര്‍മാര്‍ സമ്പന്നരുടെ പട്ടികയില്‍ ഇടംതേടി. വചനംവിറ്റാണ് സഭകള്‍ സ്ഥാപനങ്ങള്‍ നടത്തുന്നത്. ഈ സ്ഥാപനങ്ങളെല്ലാം ഈ ലോകത്തില്‍ സഭകള്‍ ഭൗതികമായി സമ്പന്നയാക്കി. യഥാര്‍ത്ഥ ദൈവവചനമാണ് ഈ സഭകള്‍ നല്കിയിരുന്നതെങ്കില്‍, അവരെ ലോകം വെറുക്കുമായിരുന്നു (യോഹ. 17/14).


സീയോനോ സീയോനിലെ വചനപ്രഘോഷകരോ ദൈവവചനം വിറ്റ് സമ്പന്നരായിട്ടില്ല, മറിച്ച്, തങ്ങള്‍ക്കുള്ള ഭൗതികസമ്പത്ത് നഷ്ടമായിക്കരുതി ദൈവശുശ്രൂഷ ചെയ്യുന്നവരാണ് സീയോനിലെ ദൈവജനം. ഈ ലോകജീവിതത്തനായി സീയോന്‍ വചനം വളച്ചൊടിക്കുന്നില്ല. സീയോന്‍റെ പൗരത്വം സ്വര്‍ഗ്ഗത്തിലാണ്, സ്വര്‍ഗ്ഗത്തില്‍നിന്നു വന്നിരിക്കുന്ന രക്ഷകനായ ഇമ്മാനുഏലിനെയും അവന്‍ നല്കുന്ന രക്ഷയെയും കാത്തിരിക്കുന്നവരാണ് സീയോന്‍ മക്കള്‍ (ഫിലി. 3/20-21). ഈ ലോകവും അതിലൂള്ള സമസ്തവും കത്തിനശിക്കുന്ന കര്‍ത്താവിന്‍റെ ദിനം അത്യാസന്നമായെന്നു വിശ്വസിക്കുകയും (2 പത്രോ. 3/10), ആ ദിനത്തെ ത്വരിതപ്പെടുത്തുകയും (2 പത്രോ. 3/12) സ്വര്‍ഗ്ഗീയ നഗരിയില്‍ ഇമ്മാനുഏല്‍ തീര്‍ത്ത വസതികളിലേക്ക് അവന്‍ തങ്ങളെ കൂട്ടിക്കൊല്പുപോകുമെന്നു പ്രത്യാശിക്കുകയും (യോഹ. 14/1-3, ഹെബ്രാ. 11/10) ചെയ്യുന്ന സഭയാണ് എംപറര്‍ ഇമ്മാനുഏല്‍ സഭ. അതിനാല്‍, നശ്വരമായ ഈ ലോകജീവിതത്തിനുവേല്പി സീയോന്‍ അദ്ധ്വാനിക്കുന്നില്ല. ഈ ലോകത്തില്‍ സമ്പത്തുനേടിത്തരുന്ന ഒരു സ്ഥാപനവും സീയോന്‍ നടത്തുന്നില്ല, നടത്തില്ല.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


7. വ്യാജപ്രവാചകന്‍മാരെ ലോകം ശ്രവിക്കും, അവരെ ജനം വിളിച്ചുകൂട്ടും.


സത്യപ്രവാചകര്‍ ദൈവപിതാവിന്‍റെ വചനം പ്രസംഗിക്കുന്നതിനാല്‍ അവരെ ലോകം വെറുക്കും (യോഹ. 17/14). എന്നാല്‍, വ്യാജപ്രവാചകന്‍മാര്‍ പറയുന്നത് ഈ ലോകം ശ്രവിക്കും.


1 യോഹ. 4/4-5 - കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാചകന്‍ മാരെ കീഴ്പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്. അവര്‍ ലോകത്തിന്‍റേതാണ്; അതുകൊല്പ്, അവര്‍ പറയുന്നതു ലൗകികവുമാണ്; ലോകം അവരുടെ വാക്കു ശ്രദ്ധിക്കുകയും ചെയ്യുന്നു.


എന്തുകൊല്പാണ് വ്യാജപ്രവാചകരെ ലോകം ശ്രവിക്കുന്നത്? ലോകത്തിന് ഉല്‍കൃഷ്ടമായത് പറയുന്നതിനാലാണ് ലോകം അവരെ ശ്രവിക്കുന്നത്. എന്നാല്‍, ലോകത്തിന് ഉല്‍കൃഷ്ടമായത് ദൈവത്തിനു നികൃഷ്ടമാണ് (ലൂക്കാ 16/15). ഈ ലോകജീവിതത്തില്‍ പ്രത്യാശവച്ചിരിക്കുന്ന ഈ ജനം ആഗ്രഹിക്കുന്നത് വ്യാജപ്രവാചകര്‍ പറയുന്നതുകൊല്പാണ് ലോകം അവരെ ശ്രവിക്കുന്നത് (1 കോറി. 15/19). യേശുക്രിസ്തുവിനു യോജിക്കില്ലെങ്കിലൂം ഈ ലോകത്തിന്‍റെ തത്വചിന്തകള്‍ക്കുചേരുന്ന കാര്യങ്ങള്‍ പ്രസംഗിക്കുന്നതുകൊല്പാണ് വ്യാജപ്രവാചകര്‍ സ്വീകാര്യരാകുന്നത് (കൊളോ. 2/8). അവര്‍ യേശുക്രിസ്തുവിനുള്ളവരല്ല, കാരണം, അവര്‍ ലോകത്തിന്‍റേതാണ് (യോഹ. 15/18-19). ലോകം തങ്ങളുടെ കാതുകള്‍ക്കിമ്പമുള്ള കാര്യങ്ങള്‍ പ്രസംഗിക്കുന്ന ഇത്തരം വ്യാജപ്രവാചകരെ വിളിച്ചുകൂട്ടും.


2 തിമോ. 4/3-4 - ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്ണുത കാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശം കൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കു ചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനുനേരെ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധ തിരിക്കും.


ഏതു സഭകളിലെ പ്രബോധകരെയാണ് ജനം ഇന്ന് ആദരിക്കുന്നതും ശ്രവിക്കുന്നതും? കത്തോലിക്കാസഭയിലെയും ഇതരസഭകളിലെയും വചനപ്രഘോഷകരെല്ലാംതന്നെ വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്ന ട്രേഡ്മാര്‍ക്കുകളാണ്. അത്തരം ധ്യാനഗുരുക്കന്‍മാരുടെ പേരുകള്‍ വച്ചാല്‍മാത്രമേ, ധ്യാനത്തിന് ആളെക്കിട്ടൂ. അവരെയൊക്കെ ജനം തേടുന്നതാകട്ടെ, ഈ ലോകജീവിതത്തിന് അവരില്‍നിന്നും എന്തെങ്കിലും കിട്ടുമെന്നു മോഹിച്ചിട്ടാണ്. (നല്ല ജോലി, വിദേശവാസം, സമ്പത്തുള്ള ഭാര്യ/ഭര്‍ത്താവ്, നല്ല വീട്, കടം വീടല്‍, രോഗശാന്തി, കള്ളുകുടി നിര്‍ത്തല്‍, തുടങ്ങിയവയാണ് ഈ ജനം തേടുന്ന കാര്യങ്ങള്‍). ഇത്തരം അത്ഭുതപ്രവര്‍ത്തകരെക്കൊല്പ് സഭകള്‍ നിറഞ്ഞിരിക്കുന്നു. ഇതരമതഗ്രന്ഥങ്ങളില്‍നിന്നും, സാഹിത്യകൃതികളില്‍നിന്നും, പോപ്പുലര്‍ മനഃശ്ശാസ്ത്രഗ്രന്ഥങ്ങളില്‍ന്നും, ഇതിഹാസങ്ങളില്‍ നിന്നുമൊക്കെ നുറുങ്ങുകള്‍ പറഞ്ഞ്, ആരുടെയും ഹൃദയം നോവിക്കാതെ പൊട്ടിച്ചിരിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും ചെയ്തു പ്രസംഗിക്കുന്നവരാണ് സഭകളില്‍ ഇന്നറിയപ്പെടുന്ന പണ്ഡിതരും പ്രഘോഷകരും. ഇപ്രകാരം, ലൗകികരായിമാറിയ പുരോഹിതരെയും സഭാദ്ധ്യക്ഷരെയും ലോകം വളരെ ഉയര്‍ത്തിക്കാട്ടുന്നു. അവരെ പിതാക്കന്‍മാരും ജ്ഞാനികളും പരിശുദ്ധരും ശ്രേഷ്ഠരുമായി ലോകം നമിക്കുന്നു.


ഇതൊന്നും എംപറര്‍ ഇമ്മാനുഏല്‍ സഭയിലില്ല. ഇവിടെ ദൈവവചനം മാത്രം ദൈവപിതാവ് നല്കുന്നതനുസരിച്ച് പ്രസംഗിക്കപ്പെടുന്നു. ഭൗതിക ആവശ്യങ്ങള്‍ക്കുവേല്പിയോ, ഈ ലോകജീവിതത്തില്‍ മഹത്വം നേടാനോ സീയോനില്‍ ദൈവവചനം പ്രസംഗിക്കപ്പെടുന്നില്ല. ഇവിടെ കാതുകള്‍ക്കിമ്പമുള്ളവയല്ല, മറിച്ച്, ഹൃദയത്തിനു ശിക്ഷണവും, വിശുദ്ധിയിലേയ്ക്ക് പരിശീലനവും നല്കുന്ന വചനപ്രഘോഷണം മാത്രമേയുള്ളൂ. സീയോനില്‍ പ്രസംഗിക്കപ്പെടുന്നത് നിത്യജീവന്‍ നേടാനുതകുന്ന യഥാര്‍ത്ഥ ദൈവരാജ്യത്തിന്‍റെ സുവിശേഷമാണ്. സീയോന്‍ ദൈവത്തോടു കൂട്ടായ്മ നിലനിര്‍ത്തുന്നു (1 യോഹ. 1/1-3). സീയോന്‍ ദൈവികപ്രത്യാശമാത്രം നല്കുന്നു. സീയോന്‍ ഈ ലോകത്തെയോ ലോകവസ്തുക്കളെയോ സ്നേഹിക്കുന്നില്ല. ലൗകികകാര്യങ്ങളല്ല സീയോന്‍ പഠിപ്പിക്കുന്നത്. മറിച്ച്, വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് സീയോന്‍ പഠിപ്പിക്കുന്നു. യേശുക്രിസ്തുവിന്‍റെ മഹത്വമേറിയ പ്രത്യാഗമനത്തെക്കുറിച്ചും, അവന്‍ വരുമ്പോള്‍ ദൈവമക്കള്‍ സ്വീകരിക്കാനിരിക്കുന്ന അപരിമേയമായ രക്ഷയെക്കുറിച്ചും സീയോന്‍ പ്രസംഗിക്കുന്നു. സീയോന്‍ ഏകരക്ഷകനായ ഇമ്മാനുഏലിനെയും ദൈവപിതാവിനെയും കാത്തിരിക്കുന്നു. അതിനാല്‍ സീയോനില്‍ പ്രഘോഷിക്കപ്പെടുന്ന ദൈവവചനം - സദ്വാര്‍ത്ത - ഈ ലോകത്തിന് അരോചകമാണ്, അസ്വീകാര്യമാണ്. യേശുക്രിസ്തുവില്‍ നിന്നും ജീവന്‍റെ വചനം സ്വീകരിക്കുന്നവര്‍ ലോകത്താല്‍ വെറുക്കപ്പെടുമെന്ന് ദൈവവചനം മുന്നറിയിപ്പുതരുന്നു (യോഹ. 17/14). യേശുക്രിസ്തുവിനുള്ളവര്‍ ഈ ലോകത്താല്‍ വെറുക്കപ്പെടും (യോഹ. 15/18-19). അതിനാല്‍, സീയോനെ ലോകം വെറുക്കുന്നു.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


8. വ്യാജപ്രവാചകര്‍ മ്ലേച്ഛതയും തിന്‍മയും പ്രവര്‍ത്തിക്കും.


വൃക്ഷത്തെ ഫലംകൊല്പ് തിരിച്ചറിയാം. സത്യപ്രവാചകര്‍ ജ്ഞാനത്തിന്‍റെ ആത്മാവിനാല്‍ നയിക്കപ്പെടുന്നതിനാലും യേശുക്രിസ്തുവിന്‍റെ കൃപയുള്ളതിനാലും ദൈവസന്നിധിയില്‍ പാപം ചെയ്യുകയില്ല (ജ്ഞാനം 7/27, ജ്ഞാനം 7/30, എഫേ. 1/7). എന്നാല്‍, വ്യാജപ്രവാചകര്‍ സകലതിന്‍മകളുടെയും വിഹാരഭൂമിയായിരിക്കും.


2 പത്രോ. 2/1, 13-14 - ഇസ്രായേല്‍ ജനങ്ങള്‍ക്കിടയില്‍ വ്യാജപ്രവാചകന്‍മാരുല്പായിരുന്നു. അതുപോലെ, തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉല്പാകും. ...അവര്‍ക്കു തിന്‍മയ്ക്കു തിന്‍മ പ്രതിഫലമായി ലഭിക്കും. പട്ടാപ്പകല്‍ മദിരോത്സവത്തില്‍ മുഴുകുന്നത് അവര്‍ ആനന്ദപ്രദമായെണ്ണുന്നു. നിങ്ങളോടൊത്തു ഭക്ഷണം കഴിക്കുമ്പോള്‍ അവര്‍ കുടിച്ചുമദിച്ചുകൊല്പു വഞ്ചന പ്രവര്‍ത്തിക്കുന്നു. അവര്‍ കളങ്കവും വൈകല്യവും നിറഞ്ഞവരാണ്. വ്യഭിചാരാസക്തി നിറഞ്ഞതും പാപത്തില്‍നിന്നു വിരമിക്കാത്തതുമാണ് അവരുടെ കണ്ണുകള്‍. അവര്‍ ചഞ്ചലമനസ്കരെ വശീകരിക്കുന്നു. അവര്‍ അത്യാഗ്രഹത്തില്‍ തഴക്കം നേടിയ ഹൃദയമുള്ളവരും ശാപത്തിന്‍റെ സന്തതികളുമാണ്.


വ്യഭിചാരം നടത്തിയതിനും കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിനും ഏതുസഭകളിലെ പുരോഹിതരും മെത്രാന്‍മാരുമാണ് ലോകത്തിലെ വിവിധ കോടതികളില്‍ ഇന്ന് വിചാരണചെയ്യപ്പെട്ടുകൊല്പിരിക്കുന്നത്? അവരുടെ പീഡനത്തിനിരയായ എത്രയധികംപേര്‍ അതു മറച്ചുവച്ച് നീറിനീറിക്കഴിയുന്നുല്പാകാം? പകല്‍പോലും കാറിലും മറ്റും വ്യഭിചാരം ചെയ്തതിനു പിടിക്കപ്പെട്ടത് ഏതു സഭയിലെ പുരോഹിതരാണ്? ഏതു സഭയാണ് പുരോഹിതരുടെ കുത്തഴിഞ്ഞ ജീവിതംമൂലം കോടിക്കണക്കിനു ഡോളര്‍ നഷ്ടപരിഹാരം നല്കിയത്? ഏതു സഭയിലെ മെത്രാനാണ് കൂടെക്കൊല്പുനടന്ന യുവതിയുടെ രക്തംകൊല്പ് മെത്രാസനമന്ദിരം ശുദ്ധിചെയ്തിന് പിടിക്കപ്പെട്ടത്? ഏതു സഭയിലെ പരിശുദ്ധ പിതാക്കന്‍മാരാണ് തങ്ങളുടെ ആസ്ഥാനമന്ദിരങ്ങളെ വ്യഭിചാരശാലകളാക്കിമാറ്റിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്? ഏതു സഭകളിലെ പുരോഹിതരാണ് മദ്യപാനത്തിന് അടിമകളായിത്തീര്‍ന്നിട്ടുള്ളത്? ഏതു സഭകളിലെ പുരോഹിതരാണ് സ്ത്രീകളെ വശീകരിച്ച് അനേകരെ പാപത്തിന് അടിമളാക്കിയത്? ഏതു സഭകളാണ് ഇന്ന് വലിയ സമ്പത്തിന് ഉടമകളായിട്ടുള്ളത്?


സീയോനില്‍ ഈ തിന്‍മകളൊന്നുമില്ല. എല്ലാ തിന്‍മകളില്‍നിന്നും പിന്‍തിരിഞ്ഞവരുടെ അടുക്കലേയ്ക്കാണ് ഇമ്മാനുഏല്‍ രക്ഷകനായി വരുന്നതെന്ന ഉറച്ചബോധ്യമുള്ളവരാണ് സീയോന്‍ മക്കള്‍. ഈ ലോകത്തെയും ഈ ലോകത്തിന്‍റെ ബഹുമതികളെയും ഉപേക്ഷിച്ച് ഇമ്മാനുഏലില്‍ വിശ്വസിക്കുന്നതിന്‍റെ പേരില്‍മാത്രം നിന്ദിക്കപ്പെടുന്ന സീയോന്, സ്വയം വിശുദ്ധീകരിക്കുക എന്നതില്‍കവിഞ്ഞ മറ്റൊരു ലക്ഷ്യവുമില്ല.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


9. വ്യാജപ്രവാചകര്‍ കായേന്‍റെ മാര്‍ഗ്ഗത്തിലൂടെ നടക്കുകയും ലാഭേച്ഛകൊല്പ് ബാലാമിന്‍റെ തെറ്റില്‍ ചെന്നു വീഴുകയും കോറായുടെ പ്രക്ഷോഭത്തില്‍ നശിക്കുകയും ചെയ്യുന്നു.


ക്ഷമിക്കപ്പെടാത്ത മൂന്നു തിന്‍മകള്‍ വ്യാജപ്രവാചകര്‍ ചെയ്യുകയും ചെയ്യിക്കുകയും ചെയ്യുന്നു (യൂദാ. 1/11). ദൈവത്തിനു തിന്‍മയായതു സമര്‍പ്പിച്ചതിനാല്‍ തിരസ്കരിക്കപ്പെട്ടവനാണ് കായേന്‍. ഇന്നു വ്യാജപ്രവാചകര്‍ ജനത്തെ പഠിപ്പിക്കുന്നതും, ഈ കാലമത്രയും ജനത്തെക്കൊല്പു ചെയ്യിച്ചതും ഇതുതന്നെയാണ്. ദൈവത്തിനു സമര്‍പ്പിക്കേല്പത് ഊനമറ്റതാണ്, നന്‍മകളാണ്. എന്നാല്‍, ഇന്ന് ക്രിസ്തീയസഭകളില്‍ ജനം ദൈവത്തിന് അള്‍ത്താരയില്‍ സമര്‍പ്പിക്കുന്നത് സാത്താന്‍ അവര്‍ക്കു നല്കിയ തിന്‍മകളും പാപങ്ങളും മ്ലേഛതകളുമാണ്. ദൈവം നല്കിയ നന്‍മകളാകട്ടെ, അവര്‍ സാത്താനു തീറുകൊടുത്തിരിക്കുന്നു. തന്‍റെ പ്രവൃത്തികള്‍ ദുഷിച്ചതും തന്‍റെ സഹോദരന്‍റെ പ്രവൃത്തികള്‍ നീതിയുക്തവും ആയിരുന്നതിനാല്‍ സഹോദരനെ കൊന്നവനാണ് കായേന്‍ (1 യോഹ. 3/12). ഇതു തന്നെയാണ് യഹൂദപുരോഹിതര്‍ യേശുക്രിസ്തുവിനോടു ചെയ്തത്. ഇന്നു വ്യാജപ്രവാചകര്‍ ചെയ്യുന്നതും ഇതുതന്നെ.


തിന്‍മയുടെ പ്രതിഫലം ആഗ്രഹിച്ചവനാണ് ബാലാം (2 പത്രോ. 2/15-16). ദൈവം അനുഗ്രഹിച്ചവരെ ശപിക്കാനും അവരെ പീഡിപ്പിക്കാനും ശ്രമിക്കുന്നവരാണ് വ്യാജപ്രവാചകര്‍. മാത്രമല്ല, വ്യാജപ്രവാചകര്‍ മാമോനെ സേവിക്കുന്നവരായിരിക്കും. ധനസമ്പാദനത്തിനുവേല്പി അവര്‍ തങ്ങള്‍ക്കു ലഭിച്ചിരിക്കുന്ന കൃപയും സ്ഥാനവുമെല്ലാം ദുരുപയോഗിക്കും.


ദൈവത്താല്‍ അയയ്ക്കപ്പെട്ട പ്രവാചകനെതിരെ പിറുപിറുത്തവരും സംഘടിച്ചവരുമാണ് കോറഹും കൂട്ടരും (സംഖ്യ 16/1-3). മോശയില്‍ പ്രവര്‍ത്തിച്ച ജ്ഞാനത്തിന്‍റെ ആത്മാവിനെ ദുഷിച്ചതിനാല്‍ മോശ അവരെ ശപിച്ചതുപോലെതന്നെ ദൈവം അവരെ നശിപ്പിച്ചു (സംഖ്യ 16/30-33). അഥവാ, മോശയിലുല്പായിരുന്ന ജ്ഞാനത്തിന്‍റെ ആത്മാവ് അവരെ നശിപ്പിച്ചു. എന്നാല്‍, ദൈവത്താല്‍ അയയ്ക്കപ്പെട്ടവര്‍ക്കെതിരെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഇന്നത്തെ വ്യാജപ്രവാചകര്‍ കോറഹും കൂട്ടരും ചെയ്തതിനേക്കാള്‍ ഭീകരമായ പാപംചെയ്യുന്നു. കാരണം, അവസാനകാലത്ത് ദൈവം അയയ്ക്കുന്നവരില്‍ പരിശുദ്ധാത്മാവും, ദൈവവചനത്തിന്‍റെ ആത്മാവും, ജ്ഞാനത്തിന്‍റെ ആത്മാവുമുല്പായിരിക്കും. ഈ മുന്ന് ആത്മാക്കള്‍ക്കുമെതിരെ ചെയ്യുന്ന പാപങ്ങള്‍ക്ക് ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ മോചനമില്ല. ഈ ആത്മാക്കള്‍ ഉള്ളിലുള്ളവരെ വ്യാജപ്രവാചകര്‍ ദുഷിക്കുകയും എതിര്‍ക്കുകയും ചെയ്യും.


ഈ മൂന്നു തിന്‍മകളും ഇന്ന് ചെയ്യുന്നത് ക്രിസ്തീയസഭകളിലെ പുരോഹിതരും മെത്രാന്‍മാരും പണ്ഡിതരുമാണ്. ഈ സഭകളിലെ അള്‍ത്താരകളില്‍ ജനം അര്‍പ്പിക്കുന്നത് തങ്ങളുടെ തിന്‍മകളും മ്ലേഛതകളുമാണ്. ബാലാമിന്‍റെ പാതപിന്‍തുടര്‍ന്ന് ധനം സമാഹരിച്ചിരിക്കുന്നതും ഈ പുരോഹിതരാണ്. ഇന്നത്തെ സഭകളുടെ സ്ഥാപനങ്ങള്‍ നോക്കുക. അവയെല്ലാം തങ്ങള്‍ പുരോഹിതരാണ്, കന്യാസ്ത്രികളാണ് എന്ന ബ്രാന്‍ഡ് വിറ്റ് അതിലൂടെ സമ്പത്ത് കുന്നുകൂട്ടാനായി സ്ഥാപിക്കപ്പെട്ടിരിക്കുന്നവയാണ്. ദൈവം ഈ അവസാനകാലത്ത് പ്രവാചകരെ അയച്ചിട്ടുല്പെന്ന് അംഗീകരിക്കാത്തവരും ദൈവം അയയ്ക്കുന്നവര്‍ക്കെതിരെ ആക്രമണമഴിച്ചുവിടുന്നവരും ഇതേ പുരോഹിതരാണ്. ദൈവം അയയ്ക്കുന്നവരെ അവര്‍ നിഷേധിക്കുന്നു. അയയ്ക്കപ്പെട്ടവരില്‍ പ്രവര്‍ത്തിക്കുന്ന ദൈവത്തിന്‍റെ ആത്മാവിനെ അവര്‍ ദുഷിക്കുന്നു. അങ്ങനെ പരിശുദ്ധാത്മാവിനെതിരെ ഇക്കൂട്ടര്‍ പാപം ചെയ്യുന്നു.


എന്നാല്‍, എംപറര്‍ ഇമ്മാനുഏല്‍സഭ ഈ മൂന്നു തിന്‍മകളും ചെയ്യുന്നില്ല. ഈ ലോകത്തില്‍ ധനമുല്പാക്കാനായി സീയോന്‍ വചനം വില്‍ക്കുന്നില്ല. ലൗകികസമ്പത്തു നേടിത്തരുന്ന ഒരു സ്ഥാപനവും നടത്തുന്നില്ല. തങ്ങള്‍ക്ക് ദൈവപിതാവ് നല്കിയിരിക്കുന്ന വചനവും ജ്ഞാനവും ഭൗതിക ആവശ്യങ്ങള്‍ക്കായി ദുരുപയോഗിച്ച് സീയോന്‍ ബാലാമിന്‍റെ തെറ്റുചെയ്യുന്നില്ല. സീയോന്‍ കായേനെപ്പോലെ തിന്‍മകളല്ല സമര്‍പ്പിക്കുന്നത്. മറിച്ച്, നന്‍മകള്‍ മാത്രമാണ് ദൈവത്തിനു നല്കുന്നത്. ദൈവത്താല്‍ അയയ്ക്കപ്പെട്ടവനെ സീയോന്‍ തിരിച്ചറിയുന്നു, സ്വീകരിക്കുന്നു; അവനിലൂടെ ദൈവം ചെയ്യുന്ന പ്രവൃത്തികളെ സീയോന്‍ സര്‍വ്വദാ ആദരിക്കുകയും അവയ്ക്കു വിധേയപ്പെടുകയും ചെയ്യുന്നു.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


10. വ്യാജപ്രവാചകര്‍ ബാലിന്‍റെ നാമത്തില്‍ പ്രവചിച്ച് ദൈവജനത്തെ വഴിപിഴപ്പിക്കും.


സത്യപ്രവാചകന്‍ ദൈവത്തിന്‍റെ വാക്കുകള്‍ ദൈവനാമത്തിലാണ് പ്രവചിക്കുന്നത്. അതിനാല്‍, കര്‍ത്താവരുളിച്ചെയ്യുന്നു എന്ന് പ്രഖ്യാപിച്ചതിനുശേഷമാണ് അവര്‍ സംസാരിക്കുന്നത്. എന്നാല്‍, വ്യാജപ്രവാചകര്‍ ദൈവമല്ലാത്തവയുടെ നാമത്തിലായിരിക്കും പ്രസംഗിക്കുന്നത് (ജറെ. 23/13). ഈ അവസാനനാളുകളില്‍ വ്യാജപ്രവാചകര്‍ ക്രിസ്തീയവിശ്വാസത്തിന് അന്യമായ ദൈവസങ്കല്പങ്ങളുടെ നാമത്തിലായിരിക്കും സംസാരിക്കുന്നത്. ഇന്ന് അനേകം ക്രിസ്തീയ പുരോഹിതരുടെയും മെത്രാന്‍മാരുടെയും പഠനവിഷയം ക്രൈസ്തവേതര വിശ്വാസസംഹിതകളും തത്വശാസ്ത്രങ്ങളുമാണ്. അനേകം സഭാമെത്രാന്‍മാര്‍ക്കും പുരോഹിതര്‍ക്കും ഡോക്ടറേറ്റുകള്‍ ഇത്തരം വിഷയങ്ങളിലാണ്. അവരുടെ പ്രസംഗങ്ങളിലും പുസ്തകങ്ങളിലും ഈ വിഷയങ്ങള്‍ നിറഞ്ഞിരിക്കുന്നു. ഇത്തരം പ്രസംഗങ്ങളാണ് ഇന്ന് ജനം ആഗ്രഹിക്കുന്നതും. ക്രൈസ്തവമല്ലാത്ത തത്വശാസ്ത്രങ്ങള്‍ പഠിക്കുന്നതും പഠിപ്പിക്കുന്നതും വിവിധ ക്രിസ്തീയ പുരോഹിതരും പണ്ഡിതരുമാണ്. എംപറര്‍ ഇമ്മാനുഏല്‍ സഭ ഈ പ്രവൃത്തികള്‍ ചെയ്യുന്നില്ല.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


11. ആരും ദുഷ്ടതയുപേക്ഷിക്കാതിരിക്കത്തക്കവിധം വ്യാജപ്രവാചകര്‍ ദുഷ്ടരെ പിന്‍താങ്ങും.


സത്യപ്രവാചകരെ ദൈവം അയച്ചത് ദൈവജനത്തെ അവരുടെ പാപങ്ങളില്‍നിന്നു പിന്‍തിരിപ്പിക്കുന്നതിനുവേല്പിയായിരുന്നു. അങ്ങനെ, ദൈവപുത്രനായ രക്ഷകനെ സ്വീകരിക്കുവാനും ദൈവപിതാവൊരുക്കിയിരിക്കുന്ന രക്ഷ സ്വന്തമാക്കാനും ജനത്തെ ഒരുക്കുകയായിരുന്നു പ്രവാചകരുടെ ലക്ഷ്യം. എന്നാല്‍, വ്യാജപ്രവാചകര്‍ പരസ്പരമഹത്വം തേടുന്നവരാകയാല്‍ (യോഹ. 5/44), കേള്‍വിക്കാര്‍ക്ക് ഇമ്പമുള്ള പ്രബോധനം നല്കും. ദൈവത്തില്‍നിന്നു വചനം ലഭിക്കാത്തവരായതിനാല്‍, അവര്‍ ജനത്തെ തങ്ങളുടെ ദുഷ്ടതയുപേക്ഷിക്കാന്‍ ആഹ്വാനം ചെയ്യില്ല. മറിച്ച്, ജനത്തെ അവരുടെ ദുഷ്കൃത്യങ്ങളില്‍ പിന്‍താങ്ങും. ഏറ്റവും അധികം ശിക്ഷിക്കപ്പെടുന്ന രല്പുപാപങ്ങളാണ് ഒന്നാം പ്രമാണ ലംഘനവും ദൈവവചന തിരസ്കരണവും (ജറെ. 2/12-13). ഈ രല്പുതിന്‍മകളും ജനം ചെയ്തുകൊല്പിരിക്കുന്നു. ഈ തിന്‍മയില്‍ ജനത്തിന്‍റെ മാര്‍ഗ്ഗദര്‍ശികള്‍ വ്യാജപ്രവാചകരാണ്. ഈ പ്രവൃത്തി ചെയ്യുന്നത് കത്തോലിക്കാസഭയിലെയും ഇതരക്രിസ്തീയസഭകളിലെയും പുരോഹിതരാണ്.


എംപറര്‍ ഇമ്മാനുഏല്‍ സഭയില്‍ ദൈവജനത്തെ ഏറ്റവുമധികം പഠിപ്പിക്കുന്നത് ഒന്നാം പ്രമാണത്തിന്‍റെ അനുസരണമാണ്. ദൈവവചനത്താല്‍ ഭരിക്കപ്പെടാനാണ് സീയോന്‍ ദൈവമക്കളെ പരിശീലിപ്പിക്കുന്നത്. പാപത്തോടും കപടതയോടും വിശ്വാസരാഹിത്യത്തോടും സീയോന് യാതൊരു വിട്ടുവീഴ്ചയുമില്ല.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


12. ദൈവവചനത്തെ പുച്ഛിച്ചുതള്ളുന്നവന് വ്യാജപ്രവാചകര്‍ വ്യര്‍ത്ഥമായ സമാധാനം പ്രവചിക്കും.


ഭൂമിയില്‍ ദൈവകൃപലഭിക്കുന്നവര്‍ക്കുമാത്രമാണ് സമാധാനം. അതു നല്കുന്നത് ദൈവപുത്രന്‍ ഇമ്മാനുഏലിന്‍റെ ആത്മാവാണ്. ലോകം നല്കുന്നതുപോലെയല്ല താന്‍ തന്‍റെ സമാധാനം നല്കുന്നതെന്ന് ദൈവപുത്രന്‍ വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. ഈ സമാധാനം ലഭിക്കാനുള്ള ഏറ്റവും പ്രധാനമാര്‍ഗ്ഗം എന്താണെന്നും അവന്‍ പഠിപ്പിക്കുന്നു. ദൈവമക്കളെ ദൈവപിതാവിന്‍റെ ഭവനത്തിലേയ്ക്കു കൂട്ടിക്കൊല്പുപോകാന്‍ അവന്‍ വില്പുംവരുമ്പോള്‍ അവനില്‍ വിശ്വസിക്കുന്നതാണ് സമാധാനം ലഭിക്കാനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗം (യോഹ. 14/27-29). ശരീരം ധരിച്ചു വീല്പും വന്നിരിക്കുന്ന രക്ഷകനായ ഇമ്മാനുഏലിനെ സ്വീകരിക്കാത്തവര്‍ക്ക് അവന്‍ നല്കുന്ന സമാധാനം ഉല്പായിരിക്കുകയില്ല.


ഇന്ന് ലോകത്തില്‍ നടപ്പിലാക്കിക്കൊല്പിരിക്കുന്ന സാത്താന്‍റെ ഏറ്റവുംവലിയ കര്‍മ്മപദ്ധതിയാണ് സമാധാന സ്ഥാപനം. ഇതിനായി സകലവിശ്വാസങ്ങളും കൂട്ടിച്ചര്‍ത്ത് അവന്‍ സമാധാനത്തിന്‍റെ ഒരു കപടമുഖം സൃഷ്ടിക്കുന്നു. പുറമെ സമാധാനമെന്നു കാണപ്പെടുമെങ്കിലും ഉള്ളില്‍ സംഘര്‍ഷവും വൈരവും നിറഞ്ഞുനില്‍ക്കുന്നു. യഥാര്‍ത്ഥ സമാധാനമില്ലാതിരിക്കേ വ്യര്‍ത്ഥമായ സമാധാനം പ്രഖ്യാപിച്ചുകൊല്പ് വ്യാജപ്രവാചകര്‍ രംഗത്തുവരും. കത്തോലിക്കാസഭയില്‍ രല്പാം വത്തിക്കാന്‍കൗണ്‍സിലിന്‍റെ ഏറ്റവും വലിയ അജല്പ ലോകസമാധാനത്തിനായി സകലരോടുമുള്ള സംഭാഷണമായിരുന്നു. എന്നാല്‍ ഈ സംരംഭത്തില്‍ ഏകസത്യദൈവവിശ്വാസവും യേശുക്രിസ്തു ഏകരക്ഷകനെന്ന സത്യവും ദൈവവചനമാകുന്ന ഏകസത്യവും വെള്ളംചേര്‍ത്ത് തള്ളിപ്പറയാന്‍ സഭയ്ക്ക് യാതൊരു മടിയുമുല്പായില്ല.


സഭാധികാരികള്‍തന്നെയാണ് ഈ വ്യാജപ്രവാചകര്‍ എന്നു ദൈവവചനം വ്യക്തമായി പഠിപ്പിക്കുന്നു.


എസെ. 13/10 -         സമാധാനമില്ലാതിരിക്കേ സമാധാനം എന്ന് ഉദ്ഘോഷിച്ച് അവര്‍ എന്‍റെ ജനത്തെ വഴിതെറ്റിച്ചു. എന്‍റെ ജനം കോട്ട പണിതപ്പോള്‍ അവര്‍ അതിന്‍മേല്‍ വെള്ള പൂശി.


ഏശ. 3/12 - എന്‍റെ ജനം - കുട്ടികളാണവരുടെ മര്‍ദ്ദകര്‍. സ്ത്രീകളാണ് അവരുടെമേല്‍ ഭരണം നടത്തുന്നത്. എന്‍റെ ജനമേ, നിങ്ങളുടെ നേതാക്കന്‍മാര്‍ നിങ്ങളെ വഴിതെറ്റിക്കുന്നു. എങ്ങോട്ടു തിരിയണമെന്നു നിങ്ങള്‍ അറിയുന്നില്ല.


അപ്പ. 20/28-29 - നിങ്ങളെയും അജഗണം മുഴുവനെയുംപറ്റി നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കര്‍ത്താവ് സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്‍റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങള്‍. എന്‍റെ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം. ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊല്പുപോകാന്‍വേല്പി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉല്പാകും.


ശരീരംധരിച്ചു വീല്പും വന്നിരിക്കുന്ന ദൈവപുത്രനെ തിരസ്കരിച്ചിട്ട്, ഏകസത്യദൈവത്തില്‍ വിശ്വസിക്കാത്തവരോടും ദൈവവിശ്വാസമില്ലാത്തവരോടും കൂട്ടുചേര്‍ന്ന് സമാധാനസമ്മേളനങ്ങളും പ്രാര്‍ത്ഥനകളും നടത്തുന്നത് കത്തോലിക്കാസഭയും ഇതരക്രിസ്തീയസഭകളുമാണ് (അസ്സീസിയില്‍ നടന്ന സര്‍വ്വമതപ്രാര്‍ത്ഥന ഇതിനുദാഹരണമാണ്.). ജനം ദൈവവചനം തള്ളിക്കളഞ്ഞിട്ടും അവര്‍ക്കു സമാധാനം പ്രഖ്യാപിക്കുന്നത് ഇന്നത്തെ ക്രിസ്തീയസഭകളാണ്.


ജറെ. 23/17, 19-20 -     കര്‍ത്താവിന്‍റെ വാക്കിനെ പുച്ഛിച്ചു തള്ളുന്നവരോടു നിങ്ങള്‍ക്ക് എല്ലാം നന്‍മയായിരിക്കും എന്ന് അവര്‍ നിരന്തരം പറയുന്നു. തങ്ങളുടെതന്നെ മനോഗതങ്ങളെ മര്‍ക്കടമുഷ്ടിയോടെ പിന്തുടരുന്നവരോട് നിങ്ങള്‍ക്കു യാതൊരു തിന്‍മയും വരുകയില്ല എന്നും അവര്‍ പറയുന്നു. ... ഇതാ, കര്‍ത്താവിന്‍റെ കൊടുങ്കാറ്റ്. ഉഗ്രമായ ചുഴലിക്കാറ്റായി ക്രോധം പുറപ്പെട്ടിരിക്കുന്നു; ദുഷ്ടന്‍മാരുടെ തലയില്‍ അത് ആഞ്ഞടിക്കും. കര്‍ത്താവിന്‍റെ ഹിതം പൂര്‍ണ്ണമായി നിറവേറ്റുന്നതുവരെ അവിടുത്തെ കോപം ശമിക്കുകയില്ല. സമയമാകുമ്പോള്‍ അത് നിങ്ങള്‍ മനസ്സിലാക്കും.


സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍ യഥാര്‍ഥത്തില്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ടവനാണെന്ന് തെളിയുന്നത് അവന്‍ പ്രവചിച്ച കാര്യം സംഭവിക്കുമ്പോഴാണ് (ജറെ. 28/9). എന്നാല്‍, ദൈവപുത്രനെ തള്ളിക്കളയുകയും, സാത്താന്‍റെയും പാപത്തിന്‍റെയും അടിമകളായിത്തീരുകയും ചെയ്തവര്‍ക്ക് സമാധാനമുല്പാകുകയില്ല. മറിച്ച്, കര്‍ത്താവിന്‍റെ ദിനത്തിന്‍റെ ഭീതിയും നാശവും മാത്രമാണ് അവര്‍ക്കു ലഭിക്കുക (ഏശ. 66/24).


എംപറര്‍ ഇമ്മാനുഏല്‍ സഭ ഇപ്രകാരം ചെയ്യുന്നില്ല. സീയോന്‍ തങ്ങളുടെ സമാധാനം ഏകസത്യദൈവത്തിലും, ശരീരംധരിച്ചു വീല്പും വന്നിരിക്കുന്ന ദൈവപുത്രനിലും ദൈവവചനത്തിലും കല്പെത്തിക്കഴിഞ്ഞു.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


13. വ്യാജപ്രവാചകര്‍ ദൈവവചനം ശ്രവിക്കാന്‍ ദൈവത്തിന്‍റെ മുമ്പില്‍ നില്‍ക്കുകയില്ല.


വ്യജപ്രവാചകര്‍ ആത്മാവില്‍ എളിമയോടും അനുതാപത്തോടും ഹൃദയത്തില്‍ വിറയലോടുംകൂടെ ദൈവസന്നിധിയില്‍ നിന്നുകൊല്പ്, ദൈവവചനം കേള്‍ക്കുന്നവരല്ല (ഏശ. 66/2). അതിനാല്‍, അവര്‍ ദൈവചനം പ്രഘോഷിച്ച് ജനത്തെ അവരുടെ ദുഷ്പ്രവൃത്തികളില്‍നിന്നും പിന്‍തിരപ്പിക്കുകയില്ല.


ജറെ. 23/18-22 - അവരിലാരാണ് കര്‍ത്താവിനെ കാണാനും അവിടുത്തെ വചനം ശ്രവിക്കാനുമായി അവിടുത്തെ സന്നിധിയില്‍ നിന്നിട്ടുള്ളത്? അവിടുത്തെ വചനം കേള്‍ക്കുകയോ ശ്രദ്ധിക്കുകയോ ചെയ്തിട്ടുള്ളതാരാണ്? ഇതാ, കര്‍ത്താവിന്‍റെ കൊടുങ്കാറ്റ്. ഉഗ്രമായ ചുഴലിക്കാറ്റായി ക്രോധം പുറപ്പെട്ടിരിക്കുന്നു; ദുഷ്ടന്‍മാരുടെ തലയില്‍ അത് ആഞ്ഞടിക്കും. കര്‍ത്താവിന്‍റെ ഹിതം പൂര്‍ണ്ണമായി നിറവേറ്റുന്നതുവരെ അവിടുത്തെ കോപം ശമിക്കുകയില്ല. സമയമാകുമ്പോള്‍ അത് നിങ്ങള്‍ മനസ്സിലാക്കും. ആ പ്രവാചകന്‍മാരെ ഞാന്‍ അയച്ചില്ല; എന്നിട്ടും, അവര്‍ ഓടിനടന്നു; ഞാന്‍ അവരോട് സംസാരിച്ചില്ല. എന്നിട്ടും അവര്‍ പ്രവചിച്ചു. എന്‍റെ സന്നിധിയില്‍ നിന്നിരുന്നെങ്കില്‍, എന്‍റെ ജനത്തോട് അവര്‍ എന്‍റെ വാക്കുകള്‍ പ്രഘോഷിച്ച്, ദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നും ദുഷ്പ്രവൃത്തികളില്‍നിന്നും അവരെ പിന്തിരിപ്പിക്കുമായിരുന്നു.


ദൈവത്തിന്‍റെ വചനത്തിനായി ദൈവസന്നിധിയില്‍ നില്‍ക്കുന്നില്ലെങ്കില്‍, ദൈവവചനമെന്ന പേരില്‍ അവര്‍ നല്കുന്ന പ്രബോധനങ്ങള്‍ എവിടെനിന്നാണ് അവര്‍ നേടുന്നത്? പുല്ലുപോലെ വാടിക്കരിഞ്ഞുപോകുന്ന മനുഷ്യരുല്പാക്കിയ ദൈവശാസ്ത്രം ശ്രവിക്കാന്‍ ദൈവശാസ്ത്ര നിര്‍മ്മാതാക്കളുടെ സര്‍വ്വകലാശാലകളില്‍ അവര്‍ ഉറക്കമിളച്ച് അദ്ധ്വാനിക്കുന്നു. ദൈവവിശ്വാസം പോലുമില്ലാത്ത തത്വശാസ്ത്രജ്ഞരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഈ തത്വശാസ്ത്രജ്ഞരുടെ കൃതികള്‍ക്കുമുകളില്‍ കണ്ണും മനസ്സുമര്‍പ്പിച്ച് അവര്‍ കമിഴ്ന്നുകിടക്കുന്നു. ക്രൈസ്തവവിശ്വാസികളല്ലാത്ത പണ്ഡിതരുടെ വാക്കുകേള്‍ക്കാന്‍ അവരുടെ ആരാധനാമന്ദരിങ്ങളിലും പഠനകേന്ദ്രങ്ങളിലും ചുറ്റിത്തിരിയുന്നു. സകല അക്രൈസ്തവഗ്രന്ഥങ്ങളും അവര്‍ കലക്കിക്കുടിക്കുന്നു. അവിടെനിന്നെല്ലാം അവര്‍ ഡോക്ടറേറ്റുകള്‍ നേടുന്നു. ഇങ്ങനെ ലഭിക്കുന്നതാണ് പ്രബോധനം എന്നപേരില്‍ വ്യാജപ്രവാചകര്‍ നല്കുന്നത്. ഈ പ്രവൃത്തികള്‍ ചെയ്യുന്നത് ആരാണ്? കത്തോലിക്കാസഭയിലെയും ഇതര ക്രിസ്തീയസഭകളിലെയും പുരോഹിതരാണ്. ഇതൊന്നും സീയോന്‍ ചെയ്യുന്നില്ല. സീയോന്‍ ദൈവപിതാവിനുമുമ്പില്‍മാത്രം അവിടുത്തെ വചനത്തിനായി എളിമയോടും അനുതാപത്തോടും കൂടെ നില്‍ക്കുന്നു.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


14. വ്യാജപ്രവാചകര്‍ കര്‍ത്താവിന്‍റെ വചനം ഭാരമാണെന്നു പറയും.


ദൈവത്തെ സ്നേഹിക്കുന്നവര്‍ അവിടുത്തെ വചനം പാലിക്കുമെന്നും അവിടുത്തെ കല്പനകള്‍ ഭാരമുള്ളവയല്ലായെന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (1 യോഹ. 5/3). എന്നാല്‍ ദൈവവചനവും ദൈവകല്പനകളും ഭാരമുള്ളതാണെന്നും അവ എഴുതിയിരിക്കുന്നതുപോലെ അനുസരിക്കാന്‍ സാധിക്കില്ലെന്നും വ്യാജപ്രവാചകര്‍ പഠിപ്പിക്കും.


ജറെ. 23/36-40 - കര്‍ത്താവ് അരുളിച്ചെയ്തതെന്ത്? കര്‍ത്താവിന്‍റെ ഭാരം എന്നു നിങ്ങള്‍ ഇനി ഒരിക്കലും പറയരുത്. ഓരോരുത്തനും അവനവന്‍റെ വാക്കുതന്നെ ഭാരമായിത്തീരും. എന്തെന്നാല്‍ നമ്മുടെ ദൈവവും സൈന്യങ്ങളുടെ കര്‍ത്താവുമായ ജീവിക്കുന്ന ദൈവത്തിന്‍റെ വചനം നിങ്ങള്‍ വളച്ചൊടിക്കുകയാണ്. കര്‍ത്താവ് നിനക്ക് എന്തു പ്രത്യുത്തരം നല്‍കി. കര്‍ത്താവ് എന്താണ് അരുളിച്ചെയ്തത് എന്നിങ്ങനെയാണു നിങ്ങള്‍ പ്രവാചകനോടു ചോദിക്കേല്പത്. കര്‍ത്താവ് അരുളിച്ചെയ്യുന്നു: കര്‍ത്താവിന്‍റെ ഭാരം എന്നു പറയരുതെന്നു വിലക്കി ഞാന്‍ നിങ്ങളെ അയച്ചിട്ടും നിങ്ങള്‍ അതുതന്നെ പറഞ്ഞാല്‍, ഞാന്‍ നിങ്ങളെയും, നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്‍മാര്‍ക്കും നല്‍കിയ നഗരത്തെയും, എന്‍റെ കണ്‍മുമ്പില്‍നിന്നു പിഴുതെറിയും. ശാശ്വതമായ നിന്ദയ്ക്കും മറക്കാത്ത അവമാനത്തിനും ഞാന്‍ നിങ്ങളെ വിധേയരാക്കും.


എഴുതപ്പെട്ടിരിക്കുന്ന ദൈവവചനം എഴുതപ്പെട്ടിരിക്കുന്നതുപോലെ സ്വീകരിക്കേല്പതില്ലെന്ന് പഠിപ്പിക്കാന്‍ ആധുനിക മനശാസ്ത്രത്തെയും തത്വശാസ്ത്രത്തെയും അവര്‍ കൂട്ടുപിടിക്കും. ദൈവവചനത്തില്‍ മായംചേര്‍ത്തും വെള്ളംചേര്‍ത്തും അവയെ നിരര്‍ത്ഥകമാക്കാന്‍ അവര്‍ പല വിശാലപ്രബോധനങ്ങളും മുന്നോട്ടുവയ്ക്കും: ദൈവവചനം എഴുതപ്പെട്ടത് മനുഷ്യകരങ്ങളാലാണ്, അതുകൊല്പ് മാനുഷികചിന്തകള്‍ അവയിലുല്പത്രെ; ദൈവവചനം എഴുതപ്പെട്ടത് ഒരു സംസ്കാരത്തിലും കാലഘട്ടത്തിലുമാണ്, അതുകൊല്പ് ആ സംസ്കാരത്തിന്‍റെയും കാലത്തിന്‍റെയും പരിമിതി വചനത്തിലുല്പത്രെ; ദൈവവചനം എഴുതപ്പെട്ട ഭാഷയുടെ പ്രത്യേകതയുടെ അടിസ്ഥാനത്തിലേ വചനത്തിന്‍റെ അര്‍ത്ഥം കാണാവൂവത്രെ; ദൈവവചനം ഒരു ജനത്തിന്‍റെമാത്രം ദൈവാനുഭവമാണത്രെ; ചില വചനങ്ങള്‍ കവിതകളാണത്രെ; ചിലവ നാടോടിക്കഥകളാണത്രെ; ചിലത് യക്ഷിക്കഥകളും അപസര്‍പ്പകകഥകളുമാണത്രെ; പലവചനങ്ങളും പ്രവാചകര്‍ക്കുതോന്നിയ അതിശയോക്തികളാണത്രെ; ഇങ്ങനെ നിരവധി പ്രബോധനങ്ങളിലൂടെ വ്യാജപ്രവാചകര്‍ ദൈവവചനത്തെ നിരര്‍ത്ഥകമാക്കുന്നു.


ഈ പ്രവൃത്തികള്‍ ചെയ്യുന്നതും ഇത്തരം പ്രബോധനങ്ങള്‍ നല്കുന്നതും ഏതുസഭകളിലെ പുരോഹിതരാണെന്ന് നാം പരിശോധിക്കണം. ഇത്തരം പഠനങ്ങളും പ്രബോധനങ്ങളുമൊന്നും സീയോന്‍ നടത്തുന്നില്ല. എഴുതപ്പെട്ട ദൈവവചനത്തെ അത് എഴുതിയിരിക്കുന്നതുപോലെതന്നെ സീയോന്‍ എളിമയോടെ സ്വീകരിക്കുന്നു. എല്ലാ ദൈവവചനങ്ങളും എന്നും സത്യമായിരിക്കുന്ന ജീവിക്കുന്ന വചനമാണെന്ന് സീയോന് ഉറച്ചബോധ്യമുല്പ്, അതു പഠിപ്പിക്കുന്നു.


ഇനി പറയുക, ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


15. വ്യാജപ്രവാചകര്‍ വ്യര്‍ത്ഥമായി സഭയില്‍ ആശ്രയിക്കും.


വ്യാജപ്രവാചകന്‍മാരുടെ ഏക ആശ്രയം ദൈവമായിരിക്കുകയില്ല, മിറച്ച്, സഭാസംവിധാനമായിരിക്കും. എന്നാല്‍, അത് വ്യര്‍ത്ഥമായ ഒരാശ്രയമാണെന്ന് അവര്‍ അറിയുന്നില്ല.


ജറെ. 7/8-14 - ഇതാ, പൊള്ളവാക്കുകളിലാണു നിങ്ങള്‍ ആശ്രയിക്കുന്നത്, അതു വ്യര്‍ത്ഥമാണ്. നിങ്ങള്‍ മോഷ്ടിക്കുകയും കൊല്ലുകയും വ്യഭിചാരം ചെയ്യുകയും കള്ളസാക്ഷി പറയുകയും ബാലിനു ധൂപമര്‍പ്പിക്കുകയും നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത ദേവന്‍മാരെ പിഞ്ചെല്ലുകയും ചെയ്യുന്നു. എന്നിട്ട് എന്‍റെ നാമത്തിലുള്ള ഈ ആലയത്തില്‍ എന്‍റെ സന്നിധിയില്‍, വന്നുനിന്നു ഞങ്ങള്‍ സുരക്ഷിതരാണെന്നു പറയുന്നുവോ? ഈ മ്ലേച്ഛതകളെല്ലാം സുരക്ഷിതമായി തുടരാമെന്നോ? എന്‍റെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങള്‍ക്കു മോഷ്ടാക്കളുടെ ഗുഹയോ? ഇതാ ഞാന്‍, ഞാന്‍തന്നെ ഇതു കാണുന്നുല്പ് - കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്‍റെ നാമം ഞാന്‍ ആദ്യം പ്രതിഷ്ഠിച്ച ഷീലോയില്‍ ചെന്നു നോക്കുവിന്‍. എന്‍റെ ജനമായ ഇസ്രായേലിന്‍റെ ദുഷ്ടതമൂലം ഞാന്‍ അവിടെ എന്താണു ചെയ്തതെന്നു കാണുവിന്‍.കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ പ്രവൃത്തികളെല്ലാം നിങ്ങള്‍ ചെയ്തു. ഞാന്‍ വീല്പും വീല്പും സംസാരിച്ചിട്ടും നിങ്ങള്‍ ചെവിക്കൊല്പില്ല. ഞാന്‍ വിളിച്ചു, നിങ്ങള്‍ വിളി കേട്ടില്ല. അതുകൊല്പു ഷീലോയോടു ചെയ്തതുതന്നെ എന്‍റെ നാമത്തിലുള്ള, നിങ്ങള്‍ ആശ്രയിക്കുന്ന ഈ ആലയത്തോടും നിങ്ങളുടെ പിതാക്കന്‍മാര്‍ക്കും നിങ്ങള്‍ക്കുമായി നല്‍കിയ ഈ സ്ഥലത്തോടും ഞാന്‍ പ്രവര്‍ത്തിക്കും.


ഇന്നനേകം വ്യാജപ്രവാചകരില്‍ ഈ പ്രത്യേകത കാണാം. ദൈവപിതാവു നല്കിയിരിക്കുന്ന ഏറ്റവും വലിയ കല്പനയാണ് ഒന്നാം പ്രമാണം (മര്‍ക്കോ. 12/29-31). നിത്യജീവന്‍ പ്രാപിക്കാനായി അനുസരിക്കേല്പ പ്രഥമവും പ്രധാനവുമായ കല്പനയും ഇതാണ്. എന്നാല്‍ ഇന്ന് സഭകള്‍ ഈ കല്പന ലംഘിക്കുകയും ലംഘിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ എല്ലാ ദൈവസങ്കല്പങ്ങളും സത്യമാണെന്ന് അവര്‍ ജനത്തെ പഠിപ്പിക്കുന്നു. ദൈവകല്പനകളില്‍ ഏറ്റവും ചെറുത് ലംഘിച്ചാല്‍ സകലതും ലംഘിക്കുന്നതിനു തുല്യമാണ് (യാക്കോ. 2/10-12, മത്താ. 5/17-19). അങ്ങനെയെങ്കില്‍, ദൈവപ്രമാണങ്ങളില്‍ ഏറ്റവും വലുതും പ്രധാനപ്പെട്ടതും ലംഘിച്ചാല്‍, ലംഘിക്കാന്‍ പഠിപ്പിച്ചാല്‍ എന്തായിരിക്കും ശിക്ഷ? ഇതൊക്കെ ലംഘിച്ചിട്ടും സഭയാണ് സത്യം, സഭ പഠിപ്പിക്കുന്നതില്‍നിന്നു വ്യത്യസ്തമായി തങ്ങള്‍ ചിന്തിക്കുകപോലും ചെയ്യില്ലെന്ന് വ്യാജപ്രവാചകര്‍ പ്രഖ്യാപിക്കുന്നു. അവര്‍ സഭയുടെ സമ്പത്തിലും ഈ ലോകത്തില്‍ സഭ ഉല്പാക്കിയെടുത്ത പേരിലും മഹത്വത്തിലും സാത്താന്‍ നല്കിയ ഐശ്വര്യത്തിലും ആശ്രയിക്കുന്നു. തെറ്റുകളുടെ കൂമ്പാരം സഭാപഠനങ്ങളിലുല്പായിട്ടും, സഭയില്‍ തിന്‍മനിറഞ്ഞിട്ടും സഭയ്ക്ക് അപ്രമാദിത്വമുല്പെന്ന് ഏറ്റുപറഞ്ഞ് വ്യാജപ്രവാചകര്‍ സഭയില്‍ ആശ്രയിക്കും.


ഇന്ന് കത്തോലിക്കാസഭയിലെ ഒട്ടുമിക്ക വചനപ്രഘോഷകര്‍ക്കും സഭാധികാരികള്‍ക്കും അവരുടെ സഭയാണ് ഏറ്റവും വലിയ വിഗ്രഹം. ദൈവത്തെക്കാളധികം സ്നേഹിക്കുകയും ഭയക്കുകയും അനുസരിക്കുകയും ചെയ്യുന്നതെന്തോ അത് വിഗ്രഹമാണ്. ഒരു പ്രബോധനം സത്യമോ അതോ വ്യാജമോ എന്ന് അവര്‍ തീരുമാനിക്കുന്നത് ആ പ്രബോധനം സഭാപഠ

നത്തിനെതിരാണോ അല്ലയോ എന്നു നോക്കിയാണ്. അത് ദൈവവചനത്തിനെതിരാണോ അല്ലയോ എന്നു നോക്കാറില്ല. മെത്രാന്‍റെ സര്‍ട്ടിഫിക്കറ്റില്ലാത്തവരെയെല്ലാം അവര്‍ തിരസ്കരിക്കുനനു.


ദൈവപിതാവ് മക്കള്‍ക്കു നല്കിയിരിക്കുന്ന വാഗ്ദാനം നിത്യജീവനാണ് (1 യോഹ. 2/25). ഈ നിത്യജീവന്‍ ശരീരംധരിച്ചു വീല്പും വരുന്ന രക്ഷകന്‍ ഇമ്മാനുഏലിലാണെന്ന് അവിടുന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുല്പ് (1 യോഹ. 5/10-12). ഇമ്മാനുഏലില്‍ വിശ്വസിക്കുന്നവര്‍ക്കുള്ള ഗ്യാരന്‍റി നിത്യജീവനാണ്. സഭയെ ആരാധിക്കുന്നവര്‍ക്ക്, സഭയില്‍ ആശ്രയിക്കുന്നവര്‍ക്ക് ഈ ഗ്യാരന്‍റിയില്ല. അപ്പസ്തോലന്‍മാര്‍ വചനം പ്രസംഗിച്ചത് ദൈവപിതാവിനോടും ദൈവപുത്രനോടും കൂട്ടായ്മയുല്പായി, അങ്ങനെ വിശ്വസിക്കുന്നവര്‍ക്ക് നിത്യജീവനുല്പാകാനാണ് (1 യോഹ. 1/1-3). എന്നാല്‍, ജനത്തെ നാശത്തിലേയ്ക്കുനയിക്കുന്ന വ്യാജപ്രവാചര്‍ - ചെന്നായ്ക്കള്‍ - സഭയിലെ അജപാലകരായിത്തന്നെ വരുമെന്നാണ് പൗലോസിലൂടെ പരിശുദ്ധാത്മാവ് പ്രവചിച്ചിരിക്കുന്നത് (അപ്പ. 20/28-30).


എന്നാല്‍, എംപറര്‍ ഇമ്മാനുഏല്‍ സഭ ആശ്രയിക്കുന്നത് ദൈവപിതാവിലും, രക്ഷകനായ ഇമ്മാനുഏലിലും, സഹായകനായ പരിശുദ്ധാത്മാവിലും, ജ്ഞാനമായ പരിശുദ്ധ അമ്മയിലും മാത്രമാണ്. മറ്റാരിലും സീയോന്‍ ആശ്രയിക്കുന്നില്ല. ആശ്രയിക്കാന്‍ പഠിപ്പിക്കുന്നില്ല.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


16. വ്യാജപ്രവാചകര്‍ സഭയാകുന്ന കോട്ടയെ വെള്ളപൂശുന്നവരായിരിക്കും.


കോട്ടയെന്നതുകൊല്പ് ദൈവപിതാവ് ഉദ്ദേശിക്കുന്നത് സഭയെയാണ്. വ്യാജപ്രവാചകര്‍ സഭയെ വെള്ളപൂശുന്നവരാണ്. സഭയില്‍നിന്നും നുണവചനങ്ങളും അബദ്ധപ്രബോധനങ്ങളും ഉല്പായാലും അവര്‍ സഭയെ ന്യായീകരിക്കുകയും വെള്ളപൂശുകയും ചെയ്യും. കര്‍ത്താവിന്‍റെ ദിനത്തിലേയ്ക്ക് സഭയെ കേടുപാടുകള്‍പോക്കി അവര്‍ സജ്ജമാക്കുന്നില്ല എന്നാണ് വചനം പറയുന്നത്.


എസെ. 13/1-5, 13-15 -  കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, ഇസ്രായേലിലെ പ്രവാചകന്‍മാര്‍ക്കെതിരായി നീ പ്രവചിക്കുക. സ്വന്തമായി പ്രവചനങ്ങള്‍ നടത്തുന്നവരോടു പറയുക: കര്‍ത്താവിന്‍റെ വചനം കേള്‍ക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ദര്‍ശനം ലഭിക്കാതെ സ്വന്തം തോന്നലുകളെ പിന്തുടരുന്ന ഭോഷന്‍മാരായ പ്രവാചകന്‍മാര്‍ക്കു ദുരിതം. ഇസ്രായേലേ, നിന്‍റെ പ്രവാചകന്‍മാര്‍ നാശക്കൂമ്പാരങ്ങള്‍ക്കിടയില്‍ കഴിയുന്ന കുറുനരികളെപ്പോലെയാണ്. കര്‍ത്താവിന്‍റെ ദിനത്തില്‍ ഇസ്രായേല്‍ ഭവനം യുദ്ധത്തില്‍ ഉറച്ചുനില്‍ക്കാന്‍വേല്പി, നിങ്ങള്‍ കോട്ടയിലെ വിള്ളലുകള്‍ പരിശോധിക്കുകയോ കോട്ട പുതുക്കിപ്പണിയുകയോ ചെയ്തില്ല. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ക്രോധത്തില്‍ ഞാനൊരു കൊടുങ്കാറ്റഴിച്ചുവിടും. എന്‍റെ കോപത്തില്‍ ഒരു പെരുമഴ വര്‍ഷിക്കും. എന്‍റെ ക്രോധത്തില്‍ എല്ലാം നശിപ്പിക്കുന്ന കന്‍മഴ അയയ്ക്കും. നിങ്ങള്‍ വെള്ളപൂശിയ കോട്ട ഞാന്‍ തകര്‍ക്കും; അസ്തിവാരം തെളിയത്തക്കവിധം ഞാന്‍ അതിനെ നിലംപതിപ്പിക്കും. അതു നിലംപതിക്കുമ്പോള്‍ അതിനടിയില്‍പ്പെട്ടു നിങ്ങളും നശിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും. കോട്ടയും അതിനു വെള്ളപൂശിയവരും എന്‍റെ ക്രോധത്തിന്നിരയാകും. ഞാന്‍ നിങ്ങളോടു പറയും: കോട്ടയോ അതിനു വെള്ളപൂശിയവരോ അവശേഷിക്കുകയില്ല.


കര്‍ത്താവിന്‍റെ ദിനം യുഗാന്ത്യമാണ്. അതിനാല്‍ത്തന്നെ യുഗാന്ത്യത്തിലുള്ള സഭാനേതാക്കളെയും സഭയിലെ പ്രഘോഷകരെയുമാണ് ഇവിടെ അര്‍ത്ഥമാക്കുന്നതെന്ന് വ്യക്തമാണ്.


ഏറ്റവും വലിയ തിന്‍മകളാണ് ഒന്നാം പ്രമാണലംഘനവും ദൈവവചനനിഷേധവും (ജറെ. 2/13). ഇതു രല്പും ഇന്നത്തെ ക്രിസ്തീയസഭകള്‍ അഭിമാനപൂര്‍വ്വം ചെയ്യുന്നു. സഭകളിലെ പുരോഹിതരിലും സന്യസ്തരിലും വ്യഭിചാരവും മറ്റുതിന്‍മകളും കൊടികുത്തിവാഴുന്നതായി വാര്‍ത്താമാധ്യമങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും, വ്യാജപ്രവാചകര്‍ അവരെ വെള്ളപൂശുന്നു. പുരോഹിതരും മനുഷ്യരല്ലേ, സാധാരണ വീടുകളില്‍നിന്നല്ലേ അവരും വരുന്നത് എന്നൊക്കെപ്പറഞ്ഞ് വ്യാജപ്രവാചകര്‍ തിന്‍മയ്ക്ക് അടിമകളായ പുരോഹിതരെ വെള്ളപൂശുന്നു. തെറ്റാവരം ദൈവം ഇതുവരെ ആര്‍ക്കും നല്കിയിട്ടില്ലെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തിയിട്ടും കത്തോലിക്കാസഭയ്ക്ക് അപ്രമാദിത്വമുല്പെന്ന് അവര്‍ പഠിപ്പിക്കുന്നു. സഭാധികാരികളിലും സഭാതനയരിലും തിന്‍മ കൊടികുത്തിവാണിട്ടും സഭയ്ക്കെതിരേ തിന്‍മ പ്രബലപ്പെട്ടിട്ടും സഭയ്ക്കൊരു കുഴപ്പവുമില്ലെന്ന് അവര്‍ നടിക്കുന്നു. മെത്രാന്‍മാരുടെയും പുരോഹിതരുടെയും ലൈംഗികാതിക്രമങ്ങള്‍ മൂടിവയ്ക്കാനാണ് സഭാനേതാക്കള്‍ ശ്രമിച്ചിട്ടുള്ളത്. ഇത്രയധികം സഭയെ വെള്ളപൂശുന്ന ഒരു തലമുറ ഇതുവരെ ഉല്പായിട്ടില്ല. പുരോഹിതരുടെ സ്വവര്‍ഗ്ഗഭോഗത്തിന്‍റെ ചീഞ്ഞുനാറിയ ഗന്ധമേറ്റ് ലക്ഷക്കണക്കിന് ജനം ജര്‍മ്മനിയില്‍ സഭവിട്ടുപോയപ്പോള്‍ അവരോടു പോകരുതേ പോകരുതേയെന്ന് കേണപേക്ഷിക്കേല്പ ഗതികേട് കത്തോലിക്കാസഭയുടെ പരമാദ്ധ്യക്ഷന്‍ ബനഡിക്ട് പതിനാറാമനുല്പായത് ചരിത്രസംഭവമാണ്.


എന്നാല്‍, ദൈവപിതാവ് ആദിമുതല്‍ വെളിച്ചത്തെ അന്ധകാരത്തില്‍നിന്നും വേര്‍പെടുത്തി സ്വന്തമാക്കുന്നു. അന്ധകാരത്തിന്‍റെ നിഷ്ഫലമായ പ്രവൃത്തികളില്‍ പങ്കുചേരാതെ അവയെ കുറ്റപ്പെടുത്താനാണ് ദൈവം അവിടുത്തെ മക്കളോടു കല്പിച്ചിരിക്കുന്നത് (എഫേ. 5/11). അവിശ്വാസികളുമായും അന്ധകാരത്തിലുള്ളവരുമായും കൂട്ടുചേരരുതെന്നാണ് അവിടുന്ന് ആജ്ഞാപിച്ചിട്ടുള്ളത് (2 കോറി. 6/14-18). ഇതാണ് ഇന്ന് എംപറര്‍ ഇമ്മാനുഏല്‍ സഭ ചെയ്യുന്നത്. സീയോന്‍ വെളിച്ചത്തെ വെളിച്ചമെന്നും അന്ധകാരത്തെ അന്ധകാരമെന്നും വിളിക്കുന്നു (ഏശ. 5/20). സീയോന്‍ സഭയെ വെള്ളപൂശുന്നില്ല. മറിച്ച്, ജനത്തിന്‍റെ നേതാക്കളുടെ തിന്‍മയെ കുറ്റപ്പെടുത്തുന്നു (എഫേ. 5/11-12). ഇതു ചെയ്യുന്നതാകട്ടെ ഈ തിന്‍മകള്‍ നീതിമാനായ ദൈവപിതാവിനെ എത്രയധികം വേദനിപ്പിക്കുന്നുവെന്ന അറിവിലൂടെ നീതിബോധമുള്ള മനസ്സിനുടമകളായി ദൈവമക്കളെ മാറ്റുന്നതിനും (1 പത്രോ. 2/7-8), ഈ തിന്‍മകള്‍ ചെയ്യാതിരിക്കാന്‍ അവര്‍ക്കു താക്കീതു നല്കാനുമാണ് (1 പത്രോ. 2/6). ദൈവത്തിന്‍റെ ശത്രുക്കളായിമാറിക്കഴിഞ്ഞ സകല ക്രിസ്തീയസഭകളെയും ദൈവപുത്രന്‍ തകര്‍ത്തുകളയും എന്ന യോനായുടെ അടയാളം ദൈവം സഭകള്‍ക്കു നല്കിയിരിക്കുന്നു (1 കോറി. 15/24, ലൂക്കാ 11/29-30).


അപ്പോള്‍, ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


17. വ്യാജപ്രവാചകര്‍ കര്‍ത്താവിന്‍റെ പ്രത്യാഗമനത്തെ നിഷേധിക്കും.


സത്യപ്രവാചകര്‍ അവസാനനാളുകളില്‍ അയയ്ക്കപ്പെടുന്നതുതന്നെ ശരീരംധരിച്ചു വീല്പും വരുന്ന ദൈവപുത്രന് വഴിയൊരുക്കാനാണ്. ഇമ്മാനുഏലിലൂടെ ദൈവമക്കള്‍ക്കു ലഭിക്കാനിരിക്കുന്ന രക്ഷയിലേയ്ക്ക് അവരെ നയിക്കാനാണ് പ്രവാചകര്‍ അയയ്ക്കപ്പെടുന്നത് (1 പത്രോ. 1/5, ഹെബ്രാ. 9/28, ഫിലി. 3/20-21). ഇമ്മാനുഏലിന്‍റെ പക്കല്‍ ദൈവം കൊടുത്തയച്ചിരിക്കുന്ന അവിടുത്തെ വാഗ്ദാനമായ നിത്യജീവന്‍ (1 യോഹ. 5/10-12) ദൈവമക്കള്‍ സ്വന്തമാക്കാനാണ് പ്രവാചകിരലൂടെ ദൈവം അവസാനകാലത്ത് ദൈവമക്കളെ ഒരുക്കുന്നത്. ദൈവപുത്രന്‍റെ പ്രത്യാഗമനത്തില്‍ ദൈവമക്കള്‍ക്കു ലഭിക്കാനിരിക്കുന്ന അപരിമേയമായ കൃപ അവര്‍ക്കു ലഭിക്കാന്‍തക്കവിധം അവര്‍ക്കു ശുശ്രൂഷചെയ്യാനാണ് ദൈവം അന്ത്യനാളുകളില്‍ പ്രവാചകരെ അയയ്ക്കുന്നത് (1 പത്രോ. 1/10-13). യുഗയുഗാന്തരങ്ങളായി ദൈവപിതാവ് മറച്ചിരുന്ന ഇമ്മാനുഏല്‍ രഹസ്യം പ്രവാചകലിഖിതങ്ങളിലൂടെ ഇപ്പോള്‍ ദൈവപിതാവ് വെളിപ്പെടുത്തിയിരിക്കുന്നു (റോമാ 16/26, ആമോ. 3/7). ഇമ്മാനുഏലിലാണ് രക്ഷാകരപദ്ധതിയുടെ പൂര്‍ത്തീകരണം. ഇവിടെ ദൈവത്തിന്‍റെയും ദൈവപുത്രന്‍റെയും പരിശുദ്ധ അമ്മയുടെയും പരിശുദ്ധാത്മാവിന്‍റെയും അദ്ധ്വാനം പൂര്‍ത്തിയാകുന്നു (ഏശ. 64/4, യോഹ. 5/17, ജ്ഞാനം 9/9/9-10, എഫേ. 1/14, 2/22).


തന്‍റെ പ്രത്യാഗമനം കാലത്തിന്‍റെ അടയാളങ്ങളില്‍നിന്നും മനസ്സിലാക്കണമെന്ന് യേശുക്രിസ്തു ആഹ്വാനം ചെയ്തു (മത്താ. 24/32-35). ഉറങ്ങിക്കഴിയാതെ ഉണര്‍ന്നിരിക്കുന്നവര്‍ക്കും, അന്ധകാരത്തിന്‍റെ മക്കളാകാതെ പ്രകാശത്തിന്‍റെ മക്കളായിരിക്കുന്നവര്‍ക്കും ദൈവപുത്രന്‍ കള്ളനെപ്പോലെ വരില്ലെന്ന് പരിശുദ്ധാത്മാവ് അസന്നിഗ്ദ്ധമായി പഠിപ്പിക്കുന്നു (വെളി. 3/3, 1 തെസ. 5/2-5). തന്‍റെ ദ്വിതീയാഗമനത്തിന്‍റെ അടയാളമായി യോനായുടെ അടയാളം സഭയ്ക്ക് നല്കിക്കഴിഞ്ഞു (ഇത്, സഭകള്‍ ദൈവകരങ്ങളാല്‍ തകര്‍ക്കപ്പെടുമെന്ന പ്രഖ്യാപനമാണ്). യുഗാന്ത്യത്തിന്‍റെ ഏറ്റവും വലിയ അടയാളമായി പരിശുദ്ധാത്മാവ് നല്കിയിരിക്കുന്നത് സഭകളുടെ വിശ്വാസത്യാഗമാണ് (2 തെസ. 2/3-4). സഭയുടെ മുകള്‍ത്തട്ടുമുതല്‍ താഴെത്തട്ടുവരെ വിശ്വാസത്യാഗം സംഭവിച്ചുകഴിഞ്ഞു. ഇപ്പോള്‍ വിശ്വാസത്തിന്‍റെ പൊള്ളയായ പുറംപൂച്ചുമാത്രമേയുള്ളൂ.


എന്നാല്‍, ദൈവപുത്രന്‍റെ ദ്വിതീയാഗമനവും അവന്‍റെ മഹത്വപൂര്‍ണ്ണമായ പ്രത്യാഗമനവും വ്യാജപ്രാവാചകര്‍ നിഷേധിക്കും.


2 പത്രോ. 3/3-7 - ആദ്യംതന്നെ നിങ്ങള്‍ ഇതു മനസ്സിലാക്കണം: അധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന നിന്ദകര്‍ ഞങ്ങളെ പരിഹസിച്ചുകൊല്പ് അവസാനനാളുകളില്‍ പ്രത്യക്ഷപ്പെടും. അവര്‍ പറയും: അവന്‍റെ പ്രത്യാഗമനത്തെക്കുറിച്ചുള്ള വാഗ്ദാനം എവിടെ? എന്തെന്നാല്‍, പിതാക്കന്‍മാര്‍ നിദ്രപ്രാപിച്ച നാള്‍മുതല്‍ സകലകാര്യങ്ങളും സൃഷ്ടിയുടെ ആരംഭത്തിലുല്പായിരുന്ന സ്ഥിതിയില്‍ത്തന്നെ തുടരുന്നല്ലോ. ദൈവത്തിന്‍റെ വചനത്താല്‍ ആകാശം പല്പുതന്നെ ഉല്പായെന്നും ഭൂമി വെള്ളത്തിലും വെള്ളത്താലും ഉറപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അന്നത്തെ ആ ലോകം വെള്ളത്താല്‍ നശിച്ചുവെന്നും ഉള്ള വസ്തുതകള്‍ അവര്‍ വിസ്മരിക്കുന്നു. വിധിയുടെയും ദുഷ്ടമനുഷ്യരുടെ നാശത്തിന്‍റെയും ദിനത്തില്‍, അഗ്നിക്ക് ഇരയാകേല്പതിന് ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ വചനത്താല്‍ത്തന്നെ സൂക്ഷിക്കപ്പെടുന്നു.


കര്‍ത്താവ് കള്ളനെപ്പോലെ വരും, ആ ദിവസം പുത്രനുപോലും അറിയില്ല എന്നുപറഞ്ഞ് കാലത്തിന്‍റെ അടയാളങ്ങളൊന്നും നോക്കേല്പെന്ന് അവര്‍ ജനത്തെ പ്രബോധിപ്പിക്കും. ഇതുപോലെ തന്നെ ദൈവപിതാവിന്‍റെ ആഗമനവും, അപ്പോള്‍ സംഭവിക്കുന്ന ഈ ഭൂമിയുടെ നാശവും അവര്‍ നിഷേധിക്കും (2 പത്രോ. 3/10-12). ഒരോരുത്തരുടെയും മരണത്തോടെ ലോകം അവസാനിക്കുന്നുവെന്ന പഠനം അവര്‍ നല്കും. കത്തിച്ചുനശിപ്പിക്കുമെന്ന് ദൈവം പ്രഖ്യാപിച്ചിരിക്കുന്ന ഈ ഭൂമിയുടെ സംരക്ഷണം ഈ വ്യാജപ്രവാചകര്‍ സ്വയം ഏറ്റെടുക്കും.


ഇന്ന് ഇത്തരം പ്രവൃത്തികളെല്ലാം ചെയ്യുന്നത് കത്തോലിക്കാസഭയിലെയും ഇതരസഭകളിലെയും പുരോഹിതരും അധികാരികളും വചനപ്രഘോഷകരുമാണ്. അവരാണ് യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനം നിഷേധിക്കുന്നത്. യേശുക്രിസ്തു ശരീരംധരിച്ചു വന്നുവെന്നും, അവന്‍റെ നാമം ഇമ്മാനുഏലാണെന്നുമുള്ള സത്യം സഭാപണ്ഡിതര്‍ നിഷേധിക്കുന്നു. (ഇത് അവര്‍ പല്പുതന്നെ ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരാണെന്ന് തെളിയിക്കുന്നു (യോഹ. 1/12, യോഹ. 3/18). ഇമ്മാനുഏല്‍ ചക്രവര്‍ത്തിയായി വരില്ല എന്നു പഠിപ്പിച്ച് അവര്‍ അവന്‍റെ രാജത്വത്തെ നിരാകരിക്കുകയും അവന്‍റെ ചെങ്കോലിനെ നിന്ദിക്കുകയും ചെയ്യുന്നു. (അങ്ങനെ ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ എസെ. 21/9-13 ല്‍ വ്യക്തമാക്കിയിരിക്കുന്നു). ദൈവവചനത്താല്‍ ഭരിക്കപ്പെടാന്‍ അവര്‍ക്കു മനസ്സില്ലാത്തതിനാല്‍ ഇമ്മാനുഏല്‍ തങ്ങളെ ഭരിക്കേല്പ എന്ന നിവേദനവുമായി അവര്‍ നിരന്തരം ദൈവത്തെ സമീപിക്കുന്നു (ലൂക്കാ 19/11-14).


എന്നാല്‍, എംപറര്‍ ഇമ്മാനുഏല്‍ സഭ യേശുക്രിസ്തു ശരീരം ധരിച്ചു വന്നുവെന്നും അവിടുത്തെ നാമം ഇമ്മാനുഏലാണെന്നും അവന്‍ മഹത്വത്തോടെ പ്രത്യാഗമനം ചെയ്യുമെന്നും, അവന്‍ സകലജനപദങ്ങളെയും ഇരുമ്പുദണ്ഡുകൊല്പു ഭരിക്കുമെന്നും, അവന്‍ ന്യായവിധി നടത്താന്‍പോകുന്നുവെന്നും വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. ദൈവപിതാവ് വരുമെന്നും ഈ ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കുമെന്നും ദൈവപിതാവ് വാഗ്ദാനംചെയ്തിരിക്കുന്ന പുതിയഭൂമി തങ്ങള്‍ക്കു ലഭിക്കുമെന്നും സീയോന്‍ ഏറ്റുപറയുന്നു.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


18. വ്യാജപ്രവാചകര്‍ ദൈവത്തിന്‍റെ കൃപയെ തങ്ങളുടെ അശുദ്ധ ജീവിതത്തിനായി ദുര്‍വിനിയോഗിക്കും.


ദൈവപിതാവ് അവിടുത്തെ പുത്രനിലൂടെയാണ് മനുഷ്യര്‍ക്ക് ദൈവകൃപ നല്കിയത് (യോഹ. 1/17). ദൈവപുത്രനായ ഇമ്മാനുഏലാണ് കൃപയുടെ ഏകമദ്ധ്യസ്ഥന്‍ (1 തിമോ. 2/5). 2000 വര്‍ഷംമുമ്പ് യേശുക്രിസ്തുവിന്‍റെ കുരിശുമരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും നമുക്കു പാപമോചനത്തിനുള്ള കൃപ ലഭിച്ചു (എഫേ. 1/7). ഇനി പാപം ചെയ്യാതിരിക്കാനുള്ള കൃപ - അപരിമേയമായ കൃപ - അവന്‍റെ പ്രത്യാഗമനത്തില്‍ മാത്രമാണ് നമുക്കു ലഭിക്കുന്നത് (1 പത്രോ. 1/13).


എന്നാല്‍, വ്യാജപ്രവാചകര്‍ ഇനി ലഭിക്കാനിരിക്കുന്ന കൃപയെപ്പറ്റി കേട്ടിട്ടേയില്ല. അവരാകട്ടെ, തങ്ങള്‍ക്കു ലഭിച്ച കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുരുപയോഗിക്കുന്നു. ഇന്ന് കത്തോലിക്കാസഭയില്‍ കുമ്പസാരക്കൂടാണ് ഏറ്റവുംകൂടുതല്‍ ദുരുപയോഗിക്കപ്പെടുന്ന സ്ഥലം. കുമ്പസാരം കേള്‍ക്കുന്ന പുരോഹിതര്‍ തങ്ങള്‍ക്ക് പാപം ചെയ്യാനുള്ള അവസരങ്ങള്‍ ഇതിലൂടെ കല്പെത്തുന്നു. വിശ്വാസികളുടെ ലൈംഗികതിന്‍മകളുടെ വിശദമായ വിവരണങ്ങള്‍ ചോദിച്ചറിഞ്ഞ് ആസ്വദിക്കുന്ന പുരോഹിതര്‍ ക്രിസ്തീയസഭകളില്‍ ധാരാളമുല്പ്. പൗരോഹിത്യവും മെത്രാന്‍സ്ഥാനവും വചനപ്രഘോഷകരെന്ന സ്ഥാനവും തങ്ങളുടെ മഹത്വത്തിനായും, ധനസമ്പാദനത്തിനായും, ലൗകികസുഖങ്ങള്‍ക്കായും വ്യാജപ്രവാചകര്‍ ദുരുപയോഗിക്കുന്നു. ഇതൊക്കെ ചെയ്യുന്നത് ഏതു സഭകളിലെ പുരോഹിതരും പ്രഘോഷകരുമാണെന്ന് ജനം കല്പെത്തണം.


യൂദാ. 1/4 - പല്പുതന്നെ ശിക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുല്പ്. അവര്‍ നമ്മുടെ ദൈവത്തിന്‍റെ കൃപയെ തങ്ങളുടെ അശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു.


ഇവയെന്നും സീയോന്‍ ചെയ്യുന്നില്ല എന്നതിന് സീയോന്‍ മക്കളുടെ ജീവിതം സാക്ഷിയാണ്.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


19. വ്യാജപ്രവാചകര്‍ ക്രിസ്തുവിന്‍റെ അപ്പസ്തോലന്‍മാരായി വ്യാജവേഷം ധരിക്കും.


അവസാനകാലത്ത് വ്യാജപ്രവാചകര്‍ വരുന്നത് സാത്താന്‍റെ ദൂതരായിട്ടല്ല, മറിച്ച്, നീതിയുടെ ശുശ്രൂഷകരായി വേഷം കെട്ടിയാണ്.


2 കോറി. 11/13-15 - അത്തരക്കാര്‍ കപടനാട്യക്കാരായ അപ്പസ്തോലന്‍മാരും വഞ്ചകരായ ജോലിക്കാരും ക്രിസ്തുവിന്‍റെ അപ്പസ്തോലന്‍മാരായി വ്യാജവേഷം ധരിച്ചവരുമാണ്. അദ്ഭുതപ്പെടേല്പ, പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷം കെട്ടാറുല്പല്ലോ. അതിനാല്‍, അവന്‍റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷം കെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം? അവരുടെ പരിണാമം അവരുടെ പ്രവര്‍ത്തികള്‍ക്കനുസൃതമായിരിക്കും.


അവര്‍ കുഞ്ഞാടിനെപ്പോലെ വേഷം കെട്ടുമെങ്കിലും സര്‍പ്പത്തെപ്പോലെയും അന്തിക്രിസ്തുവിനുവേല്പിയും സംസാരിക്കുന്നവരാണ് (വെളി. 13/11-12). ഇത്തരം കപട അപ്പസ്തോലന്‍മാരെ കല്പുപിടിച്ച് അവരില്‍നിന്നു മാറിനില്‍ക്കാനാണ് ദൈവപുത്രന്‍ ആവശ്യപ്പെടുന്നത് (വെളി. 2/2). ആടുകളുടെ വേഷത്തില്‍വരുന്ന ഈ വ്യാജപ്രവാചകരെക്കുറിച്ച് 2000 വര്‍ഷംമുമ്പുതന്നെ യേശുക്രിസ്തു മുന്നറിയിപ്പു നല്കി.


മത്താ. 7/15-20 - ആടുകളുടെ വേഷത്തില്‍ വരുന്ന വ്യാജപ്രവാചകന്‍മാരെ സൂക്ഷിച്ചുകൊള്ളുവിന്‍. ഉള്ളില്‍ അവര്‍ കടിച്ചുചീന്തുന്ന ചെന്നായ്ക്കളാണ്. ഫലങ്ങളില്‍നിന്ന് അവരെ മനസ്സിലാക്കാം. മുള്‍ച്ചെടിയില്‍നിന്നു മുന്തിരിപ്പഴമോ ഞെരിഞ്ഞിലില്‍നിന്ന് അത്തിപ്പഴമോ പറിക്കാറുല്പോ? നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്‍കുന്നു. നല്ല വൃക്ഷത്തിനു ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിനു നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല. നല്ല ഫലം കായ്ക്കാത്ത വൃക്ഷമെല്ലാം വെട്ടി തീയിലെറിയപ്പെടും. അവരുടെ ഫലങ്ങളില്‍നിന്നു നിങ്ങള്‍ അവരെ അറിയും.


ഇന്ന് ഏതുസഭയിലെ പുരോഹിതരും പണ്ഡിതരുമാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍. സര്‍പ്പത്തെപ്പോലെ സംസാരിക്കുക എന്നാല്‍ നുണപറഞ്ഞ് ജനത്തെ വഞ്ചിക്കുക എന്നാണര്‍ത്ഥം. നുണയന്‍ പിശാചാണ് (യോഹ. 8/44). നുണപറഞ്ഞാണ് സാത്താന്‍ ഹവ്വയെ ചതിച്ചത് (2 കോറി. 11/3). ഇന്ന് ജനത്തെ സാത്താന്‍ ചതിക്കുന്നത് നുണപഠിപ്പിച്ചാണ്. ഇത് സാത്താന്‍ ചെയ്യുന്നത് വ്യാജപ്രവാചകരിലൂടെയാണ്. എന്താണ് നുണ? ദൈവവചനത്തിനു വിരുദ്ധമായതെല്ലാം നുണയാണ്. ദൈവവചനത്തിനു വിരുദ്ധമായി പഠിപ്പിക്കുന്നവനാണ് വ്യാജപ്രവാചകന്‍.


ദൈവവചനത്തിനുവിരുദ്ധമായ അനേകം പഠനങ്ങള്‍ സഭകള്‍ ഇന്ന് നല്കുന്നു. ഇതിന് അനേകം തെളിവുകള്‍ ക്രിസ്തീയസഭകളില്‍ നമുക്കു കാണാം. അവരാണ് സര്‍പ്പത്തെപ്പോലെ സംസാരക്കുന്നവര്‍. അവര്‍ അപ്പസ്തോലന്‍മാരുടെ പിന്‍ഗാമികളാണെന്ന് അവകാശപ്പെടുന്നവരാണ്. ദൈവവചനത്തിനുവിരുദ്ധമായി വ്യാഖ്യാനങ്ങളെഴുതിയിരിക്കുന്നതും ഈ സഭാധികാരികളാണ്. ദൈവവചനമല്ലാത്ത വാക്കുകള്‍ ദൈവവചനത്തോടു കൂട്ടിച്ചേര്‍ത്ത് ബൈബിളിറക്കിയിരിക്കുന്നത് കത്തോലിക്കാസഭയാണ്. അനേകം ദൈവവചനങ്ങള്‍ ദൈവവചനമല്ലെന്നു പഠിപ്പിച്ച് ആ വചനങ്ങളെല്ലാം തള്ളിക്കളഞ്ഞിരിക്കുന്നത് വിവിധ ക്രിസ്തീയസഭകളാണ്. അവര്‍ക്ക് അപ്പസ്തോലന്‍മാരെന്ന പേരുല്പ്; തൊപ്പിയും വടിയുമുല്പ്; അംശവടിയും രാജകീയ മോതിരവുമുല്പ്; ആടയാഭരണങ്ങളും അരമനകളുമുല്പ്; സഭാചട്ടക്കൂടിന്‍റെ പ്രൗഢിയും പിന്‍ബലവുമുല്പ്. ഇപ്രകാരം ദൈവവചനത്തെ വളച്ചൊടിച്ച് ജനത്തെ നാശത്തിലേയക്കു നയിക്കുന്നവര്‍ സഭയിലെ അജപാലകര്‍തന്നെയാണെന്ന് പരിശുദ്ധാത്മാവ് 2000 വര്‍ഷംമുമ്പുതന്നെ പ്രവചിച്ചിട്ടുല്പ്.


അപ്പ. 20/28-30 - നിങ്ങളെയും അജഗണം മുഴുവനെയുംപറ്റി നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കര്‍ത്താവ് സ്വന്തം രക്തത്താല്‍ നേടിയെടുത്ത ദൈവത്തിന്‍റെ സഭയെ പരിപാലിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ചിരിക്കുന്ന അജപാലകരാണു നിങ്ങള്‍. എന്‍റെ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം. ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊല്പുപോകാന്‍വേല്പി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉല്പാകും.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


20. വ്യാജപ്രവാചകര്‍ മിഥ്യാബോധത്തിനടിമകളായിരിക്കും.


അവസാനകാലത്ത് വ്യാജപ്രവാചകന്‍മാരും അവരാല്‍ പഠിപ്പിക്കപ്പെടുന്നവരും മിഥ്യാബോധ ത്തിനടിമകളായിരിക്കും. അവര്‍ വ്യാജമായതുമാത്രം വിശ്വസിക്കും. ദൈവവചനമൊഴിച്ച് മറ്റെല്ലാം അവര്‍ സന്തോഷത്തോടെ സ്വീകരിക്കും. വചനം പറയാനും കേള്‍ക്കാനും അവര്‍ക്ക് വിമുഖതയായിരിക്കും. വചനത്തനുവിരുദ്ധമായ ഏതു പ്രബോധനം സ്വീകരിക്കുവാനും അവര്‍ക്കു മടിയുല്പാവുകയില്ല.


2 തെസ. 3/9-12 - സാത്താന്‍റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും.


അതിനാല്‍, അന്തിക്രിസ്തു കാണിക്കുന്ന എല്ലാ അത്ഭുതങ്ങളും വ്യാജഅടയാളങ്ങളും സഭാവിശ്വാസികള്‍ സ്വീകരിക്കുകയും സാത്താനാല്‍ വഞ്ചിക്കപ്പെടുകയും ചെയ്യും (വെളി. 13/11-14, ദാനി. 8/12).


ഇന്നത്തെ സഭാപണ്ഡിതരും പ്രഘോഷകരും ദൈവവചനം തള്ളിക്കളഞ്ഞിരിക്കുന്നു. സഭകളിലെ ഈ പ്രമാണിമാര്‍ ദൈവവചനവിരുദ്ധമായ സകലകാര്യങ്ങളും സ്വീകരിക്കാന്‍ സന്നദ്ധരാണ്. ഇന്നത്തെ ക്രിസ്തീയസഭകളുടെ പ്രബോധനങ്ങളും പഠനങ്ങളും ഇതു തെളിയിക്കുന്നു. എന്നാല്‍, സീയോന്‍ മിഥ്യയില്‍ വിശ്വസിക്കുന്നില്ല. ദൈവവചനത്തിനു വിരുദ്ധമായതെല്ലാം സീയോന്‍ തള്ളിക്കളയുന്നു.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


21. വ്യാജപ്രവാചകര്‍ മറ്റൊരു സുവിശേഷം പഠിപ്പിക്കും.


ദൈവപിതാവ് സംസാരിച്ചകാര്യങ്ങളാണ് പ്രവാചകര്‍ ഏറ്റുപറഞ്ഞത്. ദൈവപിതാവ് ഏല്പിച്ച കാര്യങ്ങളാണ് യേശുക്രിസ്തു പഠിപ്പിച്ചത്. യേശുക്രിസ്തു പഠിപ്പിച്ച കാര്യങ്ങളാണ് അപ്പസ്തോലന്‍മാര്‍ പ്രഘോഷിച്ചത്. ഈ വചനങ്ങളാണ് എഴുതപ്പെട്ട ദൈവവചനം. എഴുതപ്പെട്ട വചനത്തിനു വിരുദ്ധമായി സുവിശേഷമെന്ന പേരില്‍ ആരു പഠിപ്പിച്ചാലും അവന്‍ വ്യാജപ്രവാചകനായിരിക്കും. അവരുടെ പ്രബോധനമാണ് മറ്റൊരു സുവിശേഷം.


ഗലാ. 1/8-9 - ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ. ഞങ്ങള്‍ നേരത്തെ നിങ്ങളോടു പറഞ്ഞപ്രകാരംതന്നെ ഇപ്പോഴും പറയുന്നു, നിങ്ങള്‍ സ്വീകരിച്ച സുവിശേഷമല്ലാതെ മറ്റൊന്ന് ആരെങ്കിലും നിങ്ങളോട് പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ.


2 കോറി 11/3-4 - എന്നാല്‍, സര്‍പ്പം ഹവ്വായെ തന്ത്രപൂര്‍വ്വം ചതിച്ചതുപോലെ, നിങ്ങളുടെ ചിന്തകള്‍ ക്രിസ്തുവിലുള്ള ലാളത്യത്തിലും വിശുദ്ധിയിലുംനിന്നു വ്യതിചലിക്കപ്പെടുമോ എന്നു ഞാന്‍ ഭയപ്പെടുന്നു. എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊല്പതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക.


2 യോഹ. 1/9-11 - ക്രിസ്തുവിന്‍റെ പ്രബോധനത്തില്‍ നിലനില്‍ക്കാതെ അതിനെ അതിലംഘിച്ചു മുമ്പോട്ടുപോകുന്ന ഒരുവനു ദൈവമില്ല. അവന്‍റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉല്പ്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍, അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്‍റെ ദുഷ്പ്രവൃത്തികളില്‍ പങ്കുചേരുകയാണ്.


ഇന്ന് ഇപ്രകാരം ദൈവവചനത്തെ നിഷേധിക്കുന്ന പ്രബോധനങ്ങള്‍ ഏതുസഭയിലെ പണ്ഡിതരാണ് നല്കുന്നത്. കത്തോലിക്കാസഭയിലെയും ഇതര ക്രിസ്തീയസഭകളിലെയും പുരോഹിതരും പ്രഘോഷകരുമാണ് ഇപ്രകാരം മറ്റൊരു സുവിശേഷം നല്കുന്നത്. ഉദാഹരണത്തിന്, ജ്ഞാനസ്നാനമില്ലാതെ ആര്‍ക്കും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ സാധിക്കില്ലെന്ന് ദൈവവചനം പഠിപ്പിക്കുന്നു (യോഹ. 3/5). എന്നാല്‍, ജ്ഞാനസ്നാമില്ലാതെയും സ്വര്‍ഗ്ഗത്തില്‍ പോകാമെന്ന് സഭ പഠിപ്പിക്കുന്നു. യേശുക്രിസ്തു മാത്രമാണ് രക്ഷകന്‍ എന്ന് ദൈവം പഠിപ്പിക്കുന്നു (യോഹ. 14/6, 1 കോറി. 8/6). എന്നാല്‍, യേശുക്രിസ്തുമാത്രമല്ല രക്ഷകനെന്നും ഏല്ലായിടത്തും രക്ഷയുല്പെന്നും സഭകള്‍ പഠിപ്പിക്കുന്നു. ലോകത്തോട് അനുരൂപരാകരുത് എന്ന് ദൈവം പഠിപ്പിക്കുന്നു (റോമാ 12/2). എന്നാല്‍, ലോകത്തോട് സ്നേഹത്തോടും ബഹുമാനത്തോടുംകൂടെ അനുരൂപണം നടത്താന്‍ കത്തോലിക്കാസഭ പഠിപ്പിക്കുന്നു. ഇങ്ങനെ, സഭകള്‍ നല്കുന്ന മറ്റൊരു സുവിശേഷത്തിന് അനേകം തെളിവുകള്‍ നമുക്കു കാണാന്‍ സാധിക്കും.


എന്നാല്‍ പ്രവാചകന്‍മാരിലൂടെയും യേശുക്രിസ്തുവിലൂടെയും അപ്പസ്തോലന്‍മാരിലൂടെയും ലഭിച്ച ദൈവവചനം - എഴുതപ്പെട്ട ദൈവവചനം - എഴുതിയിരിക്കുന്നതുപോലെ പ്രബോധിപ്പിക്കുന്ന സഭയാണ് എംപറര്‍ ഇമ്മാനുഏല്‍ സഭ.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


22. വ്യാജപ്രവാചകരുടെ പ്രബോധനത്തിലും പ്രവൃത്തിയിലും ലൗകികത ഉല്പാകും.


വ്യാജപ്രവാചകര്‍ ലൗകികകാര്യങ്ങള്‍ സംസാരിക്കുകയും, ഈ ലോകരാജ്യത്തിന്‍റെ നിര്‍മ്മാണത്തിന് യത്നിക്കുകയും ചെയ്യും. അവര്‍ യേശുക്രിസ്തുവിന്‍റേതല്ല, മറിച്ച് ഈ ലോകത്തന്‍റേതാണ് (യോഹ. 15/18-19). അതിനാല്‍ അവരെ ലോകം സ്നേഹിക്കുന്നു. അവര്‍ ഈലോകത്തില്‍ നിരവധി സഖ്യങ്ങളുല്പാക്കി തങ്ങളുടെ നില ഭദ്രമാക്കുന്നു (ഏശ. 8/11-12).


1 യോഹ. 4/4-6 - കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാച കന്‍മാരെ കീഴ്പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ള വനെക്കാള്‍ വലിയവനാണ്. അവര്‍ ലോകത്തിന്‍റേതാണ്; അതുകൊല്പ്, അവര്‍ പറയുന്നതു ലൗകികവുമാണ്; ലോകം അവരുടെ വാക്കു ശ്രദ്ധിക്കുകയും ചെയ്യുന്നു. നാം ദൈവത്തില്‍നിന്നുള്ളവരാണ്. ദൈവത്തെ അറിയുന്നവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നു. ദൈവത്തില്‍നിന്നല്ലാത്തവന്‍ നമ്മുടെ വാക്കു ശ്രവിക്കുന്നില്ല. ഇതുവഴി സത്യത്തിന്‍റെ ആത്മാവിനെയും അസത്യത്തിന്‍റെ ആത്മാവിനേയും നമുക്കു തിരിച്ചറിയാം.


ലൗകികരായതിനാല്‍ വ്യാജപ്രവാകന്‍മാരില്‍ ദൈവസ്നേഹം കുടികൊള്ളുന്നില്ല (1 യോഹ. 2/15-17). ഈ ലോകരാജ്യത്ത് ഒരു ബാബേല്‍സംസ്കാരം കെട്ടിപ്പെടുത്ത് അവര്‍ ദൈവസന്നിധിയില്‍ നികൃഷ്ടമായത് ചെയ്യുന്നു (ലൂക്കാ 16/15). ലോകത്തിന്‍റെ മിത്രമാകാന്‍ എല്ലാ പ്രവൃത്തികളും അവര്‍ ചെയ്യുന്നു. അങ്ങനെ വ്യാജപ്രവാചകര്‍ ദൈവത്തിന്‍റെ ശത്രുവാണെന്ന് അവര്‍തന്നെ തെളിയിക്കുന്നു (യാക്കോ. 4/4). ദൈവസ്നഹമില്ലാത്തതിനാല്‍ ദൈവത്തിന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കാന്‍ അവര്‍ക്കു സാധിക്കുന്നില്ല. ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി അവിടന്ന് അയച്ചവനില്‍ വിശ്വസിക്കുകയാണ് (യോഹ. 6/29). ദൈവം അയച്ച ഏകരക്ഷകനായ ഇമ്മാനുഏലില്‍ വിശ്വസിക്കാന്‍ വ്യാജപ്രവാചകര്‍ക്ക് സാധിക്കില്ല.


വ്യാജപ്രവാചകന്‍മാര്‍ ഈ ലോകജീവിതത്തിനുവേല്പിമാത്രം യേശുക്രിസ്തുവില്‍ പ്രത്യാശ വച്ചവരാണ്. അതിനാല്‍ സകലമനുഷ്യരേയുംകാള്‍ നിര്‍ഭാഗ്യവാന്‍മാരുമാണ് (1 കോറി. 15/19). കാരണം, ലൗകികരായ അവര്‍ക്ക് ലൗകികകാര്യങ്ങള്‍ മോഹിക്കാന്‍മാത്രമേ സാധിക്കൂ. എന്നാല്‍, ഈ ലോകവും അതിന്‍റെ മോഹങ്ങളും കടന്നുപോകുന്നു (1 യോഹ. 2/17). സാത്താന്‍റെ അധീശത്വമുള്ള ഈ ഭൂമിയും അതിലുള്ള സമസ്തവും കത്തിനശിക്കാന്‍ പോകുന്നു (2 പത്രോ. 3/10). ആകാശവും ഭൂമിയും കടന്നുപോകുമ്പോഴാണ് സമസ്തവും കടന്നുപോകുന്നത് (മത്താ. 5/18).


ലൗകികകാര്യങ്ങള്‍ സംസാരിക്കുകയും, ലോകരാജ്യ നിര്‍മ്മാണത്തിനുവേല്പി അദ്ധ്വാനിക്കുകയും ചെയ്യുന്നവരാണ് വ്യാജപ്രവാചകര്‍. അവര്‍ക്ക് വരാനിരിക്കുന്നവയെക്കുറിച്ച് യാതൊരറിവുമില്ല. അവയില്‍ പ്രത്യാശിക്കുന്നില്ല. പുതിയ ഭൂമിയോ (2 പത്രോ. 3/13), സ്വര്‍ഗ്ഗീയനഗരമോ (ഹെബ്രാ. 10/10), നിത്യജീവനോ (1 യോഹ. 2/25), ശരീരങ്ങളുടെ വീല്പെടുപ്പാകുന്ന പുത്രത്വലബ്ധിയോ (റോമാ 8/23), ജീവന്‍റെ വൃക്ഷത്തിലുള്ളപങ്കോ (വെളി. 22/19), അവര്‍ പ്രത്യാശിക്കുന്നില്ല. ദൈവപുത്രനായ ഇമ്മാനുഏലിനെ രക്ഷകനായോ (ഫിലി. 3/2021, ഹെബ്രാ. 9/28), മക്കളെ സന്ദര്‍ശിക്കാന്‍ ആഗതനാകുന്ന ദൈവപിതാവിനെയോ (ആമോ. 4/12, ഏശ. 64/4, തീത്തോ. 2/13), വ്യാജപ്രവാചകന്‍മാര്‍ കാത്തിരിക്കുന്നില്ല. അതിനവര്‍ക്ക് സാധിക്കുകയുമില്ല.


ഇനി, ഈ അടയാളങ്ങള്‍ ഏതൊക്കെ സഭകളിലെ പ്രബോധകരിലും നേതാക്കളിലും കാണപ്പെടുന്നുവെന്ന് നമുക്കു പരിശോധിക്കാം. ഇന്നത്തെ ക്രിസ്തീയസഭകളിലെ പുരോഹിതരും, മെത്രാന്‍മാരും, നേതാക്കളും ഈ ലോകരാജ്യത്തിനുവേല്പിയല്ലേ അദ്ധ്വാനിക്കുന്നത്? സഭാനേതാക്കള്‍ ലോകത്തിന്‍റെ മൈത്രി നേടാന്‍ ഏതുവഴിയും ഇന്നു സ്വീകരിക്കുന്നു. സാംസ്കാരിക മനുഷ്യരെ പ്രീതിപ്പെടുത്തുവാന്‍ ക്രൈസ്തവവിശ്വാസത്തിന്‍റെയും, ദൈവവചനത്തിന്‍റെയും, യേശുക്രിസ്തുവിന്‍റെയും അനന്യത തിരസ്കരിച്ച് അനുരൂപണം നടപ്പിലാക്കുന്നു (റോമാ 12/2). മാത്രമല്ല, ലോകത്തിലുള്ള സകല ആചാരങ്ങളും, ആഘോഷങ്ങളും വസ്തുക്കളും പ്രാര്‍ത്ഥനകളും അനുകരിക്കുന്നു. ഈ ലോകത്തില്‍ മഹത്വവും, ധനവും, ഉയര്‍ന്ന ജോലിയും നേടിക്കൊടുക്കാന്‍ ഈ സഭകള്‍ വിവിധങ്ങളായ സ്ഥാപനങ്ങളും നടത്തുന്നു. അവര്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെ ആര്‍ക്കും യേശുക്രിസ്തുവിന്‍റെ സൂവിശേഷമോ ദൈവവചനമോ നല്കപ്പെടുന്നില്ല. ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്നതിലൂടെ ആരും ഏകരക്ഷകന്‍റെയടുക്കല്‍ എത്തുന്നില്ല. സ്വര്‍ഗ്ഗീയമായവയാണ് നിത്യമായവയെന്ന് ഈ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ തിരിച്ചറിയുകയോ (2 കോറി. 4/18), സ്വര്‍ഗ്ഗീയമായവയില്‍ പ്രത്യാശിക്കുകയോ ചെയ്യുന്നില്ല (കൊളോ. 3/1-2). യേശുക്രിസ്തു വീല്പുംവരുമെന്നോ, ദൈവപിതാവ് വരുമെന്നോ, അവരെ ദൈവമക്കള്‍ കാത്തിരിക്കണമെന്നോ (തീത്തോ. 2/11-13) ഈ സ്ഥാപനങ്ങളില്‍ ആരെയും പഠിപ്പിക്കുന്നില്ല. ഫലത്തില്‍ ദൈവരാജ്യത്തിന് ഒരുനേട്ടവും ഇതുവഴി ഉല്പാകുന്നില്ല.


സഭയിലെ പുരോഹിതര്‍ ഇപ്രകാരം ലോകത്തിന്‍റെ ശുശ്രൂഷകരായിത്തീര്‍ന്നെന്ന് പരിശുദ്ധ അമ്മ സ്റ്റെഫാനോ ഗോബി എന്ന പുരോഹിതനു സന്ദേശം നല്കിയതായി നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു എന്ന പുസ്തകത്തില്‍ (നമ്പര്‍ 169, ഫെബ്രു. 2, 1977) കാണാം.


തന്നിമിത്തം അവര്‍ (പുരോഹിതര്‍) ലോകത്തിന്‍റെ അരൂപിക്ക് ഇരയായിത്തീരുന്നു. ലോകത്തിന്‍റെ ജീവിതരീതിയെ അവര്‍ ആശ്ലേഷിക്കുന്നു. അതിന്‍റെ മൂല്യങ്ങളില്‍ അവര്‍ ആകൃഷ്ടരാകുന്നു. ലോകായതികമായ സുഖഭോഗങ്ങളില്‍ അവര്‍ ഭാഗഭാക്കാകുന്നു. ലോകത്തിന്‍റെ പ്രചാരണരീതികള്‍ക്ക് അവര്‍ സ്വയം വഴങ്ങിക്കൊടുക്കുന്നു. അവസാനം അതിന്‍റെ മനോഗതിതന്നെ അവര്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ അവര്‍ ലോകത്തിന്‍റെ അരൂപിയെ നീതീകരിക്കുകയും പ്രചരിപ്പിക്കുകയും ഒടുവില്‍ അതിന്‍റെ ശുശ്രൂഷകരായി മാറുകയും ചെയ്യുന്നു. ഇത് പല വിശ്വാസികള്‍ക്കും ഉതപ്പിനു കാരണമായിത്തീരും.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


23. വ്യാജപ്രവാചകര്‍ ദൈവജനത്തെ വഴിതെറ്റിക്കാന്‍ അടായളങ്ങള്‍ പ്രവര്‍ത്തിക്കും.


അവസാനനാളുകളില്‍ അന്തിക്രിസ്തുവിനു സ്തുതിപാടുകയും, അവന്‍റെ നാമത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് വ്യാജപ്രവാചകര്‍. ഇപ്രകാരം, അത്ഭുതങ്ങള്‍ കാണിച്ച് വ്യാജപ്രവാചകര്‍ വഴിതെറ്റിക്കുന്നത് സത്യത്തെ (ദൈവവചനത്തെ) സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുന്നവരെ മാത്രമാണ്.


2 തെസ. 2/9-12 - സാത്താന്‍റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം, എല്ലാ ശക്തികളോടും വ്യാജമായ അടയാളങ്ങളോടും അദ്ഭുതങ്ങളോടും, സത്യത്തെ സ്നേഹിക്കാനും അങ്ങനെ രക്ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും. അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും. തത്ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്ഷയ്ക്കു വിധിക്കപ്പെടും.


വെളി. 13/11-15 - ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരു മൃഗത്തെ ഞാന്‍ കല്പു. അതിനു കുഞ്ഞാടിന്‍റേതുപോലുള്ള രല്പു കൊമ്പുകളുല്പായിരുന്നു. അതു സര്‍പ്പത്തേപ്പോലെ സംസാരിച്ചു. അത് ആദ്യത്തെ മൃഗത്തിന്‍റെ എല്ലാ അധികാരവും അതിന്‍റെ മുമ്പില്‍ പ്രയോഗിച്ചു. മാരകമായ മുറിവു സുഖമാക്കപ്പെട്ട ആദ്യത്തെ മൃഗത്തെ ആരാധിക്കാന്‍ അതു ഭൂമിയെയും ഭൂവാസികളെയും നിര്‍ബ്ബന്ധിച്ചു. ആകാശത്തുനിന്നു ഭൂമിയിലേക്കു തീയിറക്കുകപോലും ചെയ്ത് വലിയ അടയാളങ്ങളും മനുഷ്യരുടെ മുമ്പാകെ അതു കാണിച്ചു. മൃഗത്തിന്‍റെ മുമ്പില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കനുവദിക്കപ്പെട്ടിരുന്ന അടയാളങ്ങള്‍വഴി അതു ഭൂവാസികളെ വഴിതെറ്റിച്ചു. വാളുകൊല്പു മുറിവേറ്റിട്ടും ജീവന്‍ നഷ്ടപ്പെടാതിരുന്ന മൃഗത്തിന്‍റെ പ്രതിമയുല്പാക്കാന്‍ അതു ഭൂവാസികളോടു നിര്‍ദ്ദേശിച്ചു. മൃഗത്തിന്‍റെ പ്രതിമയ്ക്കു ജീവശ്വാസം പകരാന്‍ അതിന് അനുവാദം കൊടുക്കപ്പെട്ടു. പ്രതിമയ്ക്ക് സംസാരശക്തി ലഭിക്കാനും പ്രതിമയെ ആരാധിക്കാത്തവരെ കൊല്ലിക്കാനും വേല്പിയായിരുന്നു അത്. അടിസ്ഥാനപരമായ കാര്യങ്ങള്‍ അവഗണിച്ചുകൊല്പ് ബാഹ്യമായ കാര്യങ്ങളില്‍ നിഷ്ക്കര്‍ഷത പുലര്‍ത്തുന്നവര്‍.


ഇന്ന് അത്ഭുതങ്ങള്‍ കാണിച്ച് ജനത്തെ ഒരുമിച്ചുചേര്‍ക്കുന്നത് കത്തോലിക്കാസഭയും ഇതരസഭകളുമാണ്. ഈ സഭകളിലെ ധ്യാനകേന്ദ്രങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് അവരുടെ ഭൗതികജീവിതത്തിനുവേല്പി എന്തെങ്കിലും അത്ഭുതം പ്രതീക്ഷിച്ചാണ്. ഏതെങ്കിലും അത്ഭുതം നടന്നാല്‍ ജനം അവിടെ ഓടിക്കൂടി തിരികത്തിക്കലും നൊവേനനടത്തലും തുടങ്ങും. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ അത് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമാണെന്നാണ് ജനം കരുതുന്നത്. എന്നാല്‍ പരിശുദ്ധാത്മാവിന്‍റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അത്ഭുതങ്ങള്‍ കാണിച്ചാണ് അന്തിക്രിസ്തുവിന്‍റെ ആത്മാവ് വ്യാജപ്രവാചകന്‍മാരിലൂടെ പ്രവര്‍ത്തിക്കുന്നത്. കുറെനാള്‍മുമ്പുവരെ ജീവിച്ചരുന്ന മനുഷ്യരെ വിശുദ്ധരെന്നും, അത്ഭുതപ്രവര്‍ത്തകരെന്നും, അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥരെന്നും വിളിച്ച് അവരെ പാടിപ്പുകഴ്ത്തുന്നതും അവരുടെ ഭക്തരായി ജനത്തെ മാറ്റുന്നതും ഇന്നത്തെ പ്രമുഖക്രിസ്തീയസഭകളാണ്. വചനപ്രഘോഷകര്‍ ദൈവത്താല്‍ അയയ്ക്കപ്പെടണമെന്നോ, ദൈവം നല്കുന്ന പ്രബോധനം ജനത്തെ പഠിപ്പിക്കണമെന്നോ ജനത്തിനു നിര്‍ബന്ധമില്ല. അവര്‍ ഏതെങ്കിലും അത്ഭുതം പ്രവര്‍ത്തിച്ചാല്‍ അവരെല്ലാം ജനത്തിന് ശ്രേഷ്ഠരായി.


അവസാനനാളുകളില്‍ ദൈവം ഒരുക്കുന്ന ഒരു രക്ഷയുല്പ്. ഈ രക്ഷ വ്യാജപ്രവാചകര്‍ സ്വീകരിക്കുകയില്ല. ഈ രക്ഷ സ്വീകരിക്കാന്‍ ജനത്തെ ഒരുക്കുന്നതിനു പകരം, അത്ഭുതങ്ങള്‍ കാണിച്ച് ഈ രക്ഷയില്‍നിന്നു ജനത്തെ അകറ്റുന്നവരാണ് വ്യാജപ്രവാചകന്‍മാര്‍.


എംപറര്‍ ഇമ്മാനുഏല്‍ സഭയില്‍ ദൈവമക്കള്‍ വരുന്നതും നിലനില്കുന്നതും ഏതെങ്കിലും അത്ഭുതപ്രവൃത്തികള്‍ കല്പിട്ടല്ല. ഭൗതികലാഭംതേടി ആരും ഈ സഭയോടൊപ്പം നില്‍ക്കുന്നില്ല. സീയോനില്‍ അത്ഭുതങ്ങള്‍ നടക്കാഞ്ഞിട്ടല്ല. സീയോനില്‍ അത്ഭുതങ്ങളുടെ ഘോഷയാത്ര നടക്കുമെന്ന് ദൈവവചനം പ്രഖ്യാപിച്ചിട്ടുല്പ്. എന്നാല്‍, ദൈവവചനം - സദ്വാര്‍ത്ത - കേട്ടു വിശ്വസിച്ചവരാണ് എംപറര്‍ ഇമ്മാനുഏല്‍ സഭയില്‍ നിലില്‍ക്കുന്ന ദൈവമക്കള്‍. ദൈവവചനമാകുന്ന പാറയില്‍ അടിസ്ഥാനമിട്ടവരാണ് സീയോന്‍ മക്കള്‍.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


24. വ്യാജപ്രവാചകര്‍ അന്തിക്രിസ്തുവിന്‍റെ സ്തുതിപാഠകരായിരിക്കും; അന്തിക്രിസ്തുവിന്‍റെ നാമമോ, മുദ്രയോ സ്വീകരിക്കാന്‍ ജനത്തെ നിര്‍ബന്ധിക്കും.


അന്തിക്രിസ്തുവാണ് ഈ ലോകത്തിന്‍റെ അധികാരിയായി വരുന്നവന്‍. അവന്‍ ഏകലോകഭരണ സംവിധാനമുല്പാക്കും; ഏകലോകമതമുല്പാക്കി ഏകസത്യദൈവത്തെ നിഷേധിക്കും; അവന്‍ ദൈവവചനത്തെ മുഴുവന്‍ നിഷേധിച്ച് അവയ്ക്കുമുകളില്‍ തന്നെത്തന്നെ പ്രതിഷ്ഠിച്ചുകൊല്പ് കര്‍ത്താവിന്‍റെ ആലയത്തില്‍ സ്ഥാനംപിടിക്കും (2 തെസ. 2/3-4). കര്‍ത്താവിന്‍റെ ആലയം എന്നു ദൈവവചനം വിളിക്കുന്നത് സഭയെയാണ് (എഫേ. 2/20-21). അന്തിക്രിസ്തു അധികാരിയായി ഭരിക്കുമ്പോള്‍ അവനു സ്തുതിപാടുന്നവരും അവനുവേല്പി അദ്ധ്വാനിക്കുന്നവരുമായിരിക്കും വ്യാജപ്രവാചകര്‍.


വെളി. 13/11, 16-17 - ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരു മൃഗത്തെ ഞാന്‍ കല്പു. അതിനു കുഞ്ഞാടിന്‍റേതുപോലുള്ള രല്പു കൊമ്പുകളുല്പായിരുന്നു. അതു സര്‍പ്പത്തേപ്പോലെ സംസാരിച്ചു. ... ചെറിയവരും വലിയവരും ധനികരും ദരിദ്രരും സ്വതന്ത്രരും അടിമകളുമായ എല്ലാവരുടേയും വലത്തുകയ്യിലോ നെറ്റിയിലോ മുദ്രകുത്തണമെന്ന് അതു നിര്‍ബ്ബന്ധിച്ചു. മൃഗത്തിന്‍റെ നാമമോ നാമത്തിന്‍റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍വാങ്ങല്‍ അസാധ്യമാക്കാന്‍ വേല്പിയായിരുന്നു അത്.


അവസാനകാലത്ത് അന്തിക്രിസ്തു ഭൂമിയില്‍ നടപ്പിലാക്കാനിരിക്കുന്ന ചിപ്പ് എടുക്കുവാന്‍ നിര്‍ബന്ധിക്കുന്നവന്‍ വ്യാജപ്രവാചകനായിരിക്കും. അന്തിക്രിസ്തുവിനുവേല്പിയുള്ള ഈ പദ്ധതി സഭകളില്‍ തകൃതിയായി നടക്കുന്നുല്പ്. ക്രിസ്തീയ വിശ്വാസത്തിന്‍റെ അന്തഃസത്ത എടുത്തുകളഞ്ഞ് എല്ലാവിശ്വാസങ്ങളും അന്തിക്രിസ്തു കൂട്ടിച്ചേര്‍ക്കും. അങ്ങനെ, മാനുഷികതയെ ആരാധിക്കുന്ന ഒരു ഏകലോക വിശ്വാസം അവന്‍ പ്രോത്സാഹിപ്പിക്കും. ഇറ്റലിയിലെ അസ്സീസ്സിയില്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നും എല്ലാത്തരം വിശ്വാസമുള്ളവരെയും ഒരുകുടക്കീഴില്‍ കൊല്പുവന്ന് പ്രവര്‍ത്തനം നടത്തുന്നത് കത്തോലിക്കാസഭയാണ്. 1986 ല്‍ ജോണ്‍ പോള്‍ രല്പാമന്‍ ഇതാദ്യം നടത്തി. അതിന്‍റെ 25-ാം വാര്‍ഷികത്തില്‍ ഐക്യരാഷ്ട്രസംഘടനപോലെ ലോകസമ്പദ്വ്യവസ്ഥ നിയന്ത്രിക്കുവാന്‍ ഒരു ഏകലോകസംവിധാനമുല്പാക്കണമെന്ന് (ഇതിന്‍റെ പൂര്‍ത്തീകരണമാണ് അന്തിക്രിസ്തുവിന്‍റെ ഏകലോകഗവണ്‍മെന്‍റ്) വത്തിക്കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു.


അന്തിക്രിസ്തുവിന്‍റെ ആത്മാവ് ഫ്രീമേസനുകളിലൂടെയും മറ്റും സഭയുടെ അത്യുച്ചിയില്‍ എത്തുമെന്ന് അനേകതവണ പരിശുദ്ധ അമ്മ പ്രഖ്യാപിച്ചട്ടുല്പ്.


മതദ്വേഷത്താല്‍ വൈരൂപ്യമായ, തള്ളിപ്പറയലിന്‍റെ ചതിക്കുഴിയില്‍പ്പെട്ട്, വ്രണബാധയേറ്റ്, സ്വന്തംമക്കളാല്‍ ഉപേക്ഷിക്കപ്പെട്ട്, ശീശ്മകളുടെ തള്ളിക്കയറ്റംമൂലം വിഭജിതയായ, വ്യാജമതങ്ങള്‍ കയ്യേറി അവകാശം സ്ഥാപിച്ചെടുത്ത ഒരു സമൂഹമായി മാറിയിരിക്കുന്നു കത്തോലിക്കാസഭ. അന്തിക്രിസ്തുവെന്ന വിഷവൃക്ഷം മുളച്ചുപൊങ്ങാന്‍ പറ്റിയ ഫലഭൂയിഷ്ഠമായ മണ്ണാണ് സഭ ഇന്ന്. തന്‍റെ സാമ്രാജ്യം സഭയുടെ കൂടുതല്‍ ഉള്ളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ അവന്‍ തിടുക്കംപൂല്പുനടക്കുന്നു. (നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു നമ്പര്‍ 486, റൂബിയോ (വിസിന്‍ഗാ), 1993 ജനുവരി).


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


25. വ്യാജപ്രവാചകര്‍ പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പഠിപ്പിക്കുകയില്ല.


അപ്പസ്തോലന്‍മാര്‍ക്ക് ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ നല്കുമെന്നും പരിശുദ്ധാത്മാവ് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും പഠിപ്പിക്കുമെന്നും യേശുക്രിസ്തു പ്രവചിച്ചു (യോഹ. 16/7-8). അപ്പസ്തോലന്‍മാര്‍ പഠിപ്പിച്ചതുമുഴുവന്‍ ഈ മൂന്നുവിഷയങ്ങളായിരുന്നുവെന്ന് പരിശുദ്ധ ബൈബിളിലെ അപ്പസ്തോലന്‍മാരുടെ പ്രവര്‍ത്തനങ്ങളുടെ പുസ്തകവും, ലേഖനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. അവരിലൂടെ പഠിപ്പിച്ചത് പരിശുദ്ധാത്മാവ് തന്നെയായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു. എന്നുമുതല്‍ സഭാധികാരികള്‍ ഈ മുന്നു വിഷയങ്ങള്‍ക്കുപകരം മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ തുടങ്ങിയോ, അന്നുമുതല്‍ പരിശുദ്ധാത്മാവ് സഭകളില്‍ പഠിപ്പിക്കുന്നത് നിര്‍ത്തി.


അന്ത്യകാലത്ത് ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് ചെയ്യുന്ന ഏറ്റവും വലിയ പ്രവൃത്തിയാണ് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തുകയെന്നത്. കാരണം, ഇത് ഏറ്റവും ആവശ്യമായിരിക്കുന്നത് അവസാനകാലത്താണ്. എന്നാല്‍, ഇത് വ്യജപ്രവാചകര്‍ ചെയ്യില്ല. കാരണം, അവര്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ടവരല്ല, അവരില്‍ പരിശുദ്ധാത്മാവില്ല.


അന്ത്യകാലത്ത് ഈ മൂന്നു കാര്യങ്ങളും തുല്യപ്രാധാന്യത്തോടെ എവിടെ ദൈവവചനാനുസൃതമായി പഠിപ്പിക്കപ്പെടുന്നുവോ അവിടെമാത്രമാണ് പരിശുദ്ധാത്മാവുള്ളത്. അന്ത്യകാലത്ത് ദൈവജനം ചെയ്തുകൂട്ടുന്ന ഏറ്റവും ഹീനമായ പാപങ്ങളാണ് ഒന്നാം പ്രമാണ ലംഘനവും ദൈവവചനതിരസ്കരണവും (ജറെ. 2/12-13). ശരീരംധരിച്ചു വീല്പും വന്നിരിക്കുന്ന ദൈവപുത്രനില്‍ വിശ്വസിക്കാത്തതാണ് അവരുടെ പാപം. ഈ പാപത്തിന്‍റെ ഗൗരവത്തെക്കുറിച്ച് ഇന്ന് സഭകളില്‍ പഠിപ്പിക്കുന്നില്ല. ദൈവനീതി പൂര്‍ത്തിയാക്കാനാണ് ദൈവപുത്രന്‍ വീല്പും വരുന്നത് (ഏശ. 42/2-4). ദൈവമക്കളുടെ സമാശ്വാസത്തിന്‍റെ കാലത്ത് ദൈവം യേശുക്രിസ്തുവിനെ വീല്പും അയച്ചുതരുമെന്ന് അവിടുന്ന് പ്രഖ്യാപിച്ചിട്ടുല്പ് (അപ്പ. 3/20). അവന്‍റെ പ്രത്യാഗമനത്തിലാണ് ഈ ദൈവനീതി പൂര്‍ത്തിയാകുന്നത് (2 പത്രോ. 3/12). സമസ്ത ദൈവവചനങ്ങളും പൂര്‍ത്തിയാകുമ്പോഴാണ് ദൈവനീതി പൂര്‍ത്തിയാകുന്നത്. ദൈവപുത്രന്‍റെ പ്രത്യാഗമനത്തെക്കുറിച്ചോ, ദൈവപിതാവിന്‍റെ ആഗമനത്തെക്കുറിച്ചോ, അപ്പോള്‍ പൂര്‍ത്തിയാകുന്ന ദൈവനീതിയെക്കുറിച്ചോ ഇന്നത്തെ സഭകള്‍ പഠിപ്പിക്കുന്നില്ല. ഇന്ന് സഭകള്‍ പഠിപ്പിക്കുന്നതും തേടുന്നതും മനുഷ്യനീതിയാണ്. അതിനാല്‍, മനുഷ്യനുമുമ്പില്‍ മഹത്വം ലഭിക്കുന്ന കാര്യങ്ങള്‍ അവര്‍ ചെയ്യുന്നു. ദൈവനീതിയെന്തെന്ന് ദൈവവചനം പഠിപ്പിക്കുന്നു. എന്നാല്‍, ഓരോരോ വ്യാഖ്യാനങ്ങള്‍ നിരത്തി ഇത്തരം ദൈവവചനങ്ങള്‍മുഴുവന്‍ തള്ളിക്കളഞ്ഞിരിക്കുന്നത് ക്രിസ്തീയസഭകളാണ്. ദൈവപുത്രന്‍റെ പ്രത്യാഗമനത്തിലാണ് ന്യായവിധി. ഇന്ന് ന്യായവിധിയെക്കുറിച്ച് പറയുന്നതുതന്നെ ഭോഷത്തവും സങ്കുചിതചിന്തയുമായാണ് സഭാപണ്ഡിതര്‍ കാണുന്നത്.


എന്നാല്‍, പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും തുല്യപ്രാധാന്യത്തോടെ എംപറര്‍ ഇമ്മാനുഏല്‍ സഭ പഠിപ്പിക്കുന്നു. ദൈവപുത്രന്‍ ഈ ഭൂമിയില്‍ വന്നുകഴിഞ്ഞുവെന്നും അവന്‍ യഥാസമയം മഹത്വത്തോടെ വെളിപ്പെടുമെന്നും പ്രഘോഷിക്കുന്നത് സീയോന്‍ മാത്രമാണ്. ദൈവപിതാവ് മക്കളെ സന്ദര്‍ശിക്കാന്‍ വരുന്നുവെന്ന് (ആമോ. 4/12) പ്രസംഗിക്കപ്പെടുന്ന ഏകസ്ഥലം സീയോനാണ്. ന്യായവിധി അത്യാസന്നമായെന്ന് പഠിപ്പിക്കുന്ന സ്ഥലവും സീയോന്‍തന്നെ.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


26. വ്യാജപ്രവാചകര്‍ ദൈവപിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും പരിശുദ്ധഅമ്മയെയും സ്വീകരിക്കുകയില്ല.


ദൈവത്തില്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നവന്‍ അവിടുന്ന് സത്യവാനും നീതിമാനുമായ ദൈവമാണെന്നും, അവിടുന്നാണ് സകലത്തിന്‍റെയും സ്രഷ്ടാവും നിയന്താവുമെന്നും വിശ്വസിക്കണം. അവിടുത്തെ വാക്കുകളിലും അവിടുത്തെ പ്രവൃത്തികളിലും, അവിടുന്നയയ്ക്കുന്നവരിലും വിശ്വസിക്കണം. മാത്രമല്ല, ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ ദൈവത്തിലും ദൈവത്തിലുള്ള മൂന്നുപേരിലും വിശ്വസിക്കണം - ദൈവവചനമായ ദൈവത്തിന്‍റെ ആദ്യജാതന്‍, ദൈവത്തിന്‍റെ പരിശുദ്ധാത്മാവ്, ദൈവജ്ഞാനമായ ദൈവത്തിന്‍റെ ആദ്യജാത.


അനേകര്‍ വിശ്വാസികളെന്നു അവകാശപ്പെടുന്നുല്പെങ്കിലും, ദൈവപിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്, ജ്ഞാനം - ഇവരിലാരെയെങ്കിലും അവര്‍ തിരസ്കരിക്കുന്നു. ചിലര്‍ ദൈവപിതാവിനെ പിതാവായി അംഗീകരിച്ച് വിശ്വസിക്കുന്നില്ല. ചിലര്‍ ദൈവപുത്രനെ ദൈവമായും ഏകരക്ഷകനായും സ്വീകരിച്ച് വിശ്വസിക്കുന്നില്ല. ചിലര്‍ പരിശുദ്ധാത്മാവാരെന്നറിയുന്നില്ല, അവനില്‍ വിശ്വസിക്കുന്നില്ല. അനേകര്‍ പരിശുദ്ധ അമ്മയാരെന്നറിയുന്നില്ല, അമ്മയില്‍ വിശ്വസിക്കുന്നില്ല. ഇന്ന് ലോകത്തിലെ ക്രിസ്തീയസഭകളിലെ ജനങ്ങളെ പരിശോധിച്ചാല്‍ അവര്‍ ഇതിലേതെങ്കിലും ഗണത്തില്‍ പെടുന്നവരായിരിക്കും.


ജറെ. 10/10-11 - എന്നാല്‍ കര്‍ത്താവാണ് സത്യദൈവം; ജീവിക്കുന്ന ദൈവവും നിത്യനായ രാജാവും അവിടുന്ന്മാത്രം. അവിടുത്തെ ഉഗ്രകോപത്തില്‍ ഭൂമി നടുങ്ങുന്നു. അവിടുത്തെ കോപം താങ്ങാന്‍ ജനതകള്‍ക്കാവില്ല. നീ അവരോടു പറയുക: ആകാശത്തിന്‍റെയും ഭൂമിയുടെയും സ്രഷ്ടാക്കളല്ലാത്ത ദേവന്‍മാര്‍ ഭൂമിയില്‍നിന്ന്, ആകാശത്തിന്‍ കീഴില്‍നിന്ന്, തിരോഭവിക്കും.


1 യോഹ. 2/23 - പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉല്പായിരിക്കും.


ബാറൂ. 4/1 - ദൈവകല്പനകളുടെ പുസ്തകവും ശാശ്വതമായ നിയമവും അവളാണ്. അവളോടു ചേര്‍ന്നുനില്‍ക്കുന്നവന്‍ ജീവിക്കും. അവളെ ഉപേക്ഷിക്കുന്നവന്‍ മരിക്കും.


റോമാ 8/14 - ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍റെ പുത്രന്‍മാരാണ്.


എന്നാല്‍, എംപറര്‍ ഇമ്മാനുഏല്‍ സഭ ദൈവത്തിലും ദൈവവചനത്തിലും ദൈവത്തിന്‍റെ പ്രവൃത്തികളിലും ദൈവം അയയ്ക്കുന്നവരിലും വിശ്വസിക്കുന്നു. സീയോന്‍ ദൈവപിതാവിലും ദൈവപുത്രനിലും പരിശുദ്ധാത്മാവിലും പരിശുദ്ധ അമ്മയിലും വിശ്വസിക്കുന്നു.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


27. വ്യാജപ്രവാചകര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊല്പ് അതിന്‍റെ ചൈതന്യത്തെ നിഷേധിക്കും.


വ്യാജപ്രവാചകരും അവരാല്‍ നയിക്കപ്പെടുന്നവരും ആരാധനനടത്തും, പെരുന്നാളുകള്‍ ആഘോഷിക്കും, സകലവിധ ഭക്താഭ്യാസങ്ങളും നടത്തും; എന്നാല്‍, യഥാര്‍ത്ഥ ദൈവഭക്തി അവര്‍ക്കുല്പായിരിക്കുകയില്ല. ഇത് ഇക്കൂട്ടരുടെ ഒരു സവിശേഷതയാണ്.


2 തിമോ. 3/1-6 - ഒരു കാര്യം മനസ്സിലാക്കിക്കൊള്ളുക, അവസാന നാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍ വരും. അപ്പോള്‍ സ്വാര്‍ത്ഥസ്നേഹികളും ധനമോഹികളും അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ദൈവദൂഷകരും മാതാപിതാക്കന്‍മാരെ അനുസരിക്കാത്തവരും കൃതഘ്നരും വിശുദ്ധി യില്ലാത്തവരുമായ മനുഷ്യരുല്പാകും. അവര്‍ മനുഷ്യത്വമില്ലാത്തവരും ഒന്നിനും വഴങ്ങാത്തവരും അപവാദം പറയുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്‍മാരും നന്‍മയെ വെറുക്കുന്നവരും വഞ്ചകരും എടുത്തുചാട്ടക്കാരും അഹന്തയുള്ളവരും ദൈവത്തെ സ്നേഹിക്കുന്നതിനുപകരം സുഖഭോഗങ്ങളില്‍ ആസക്തിയുള്ളവരുമായിരിക്കും. അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊല്പ് അതിന്‍റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നു നില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബ്ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു.


ദൈവഭക്തി തിന്‍മയെ വെറുക്കലാണ് (സുഭാ. 8/13). ദൈവപിതാവിന്‍റെ കല്പനയനുസരിച്ച് ദൈവഭയത്തോടെ ജീവിക്കുന്നതാണ് ദൈവഭക്തിയുള്ള അവസ്ഥ. ദൈവഭക്തി ദൈവകൃപയുള്ളതിന്‍റെ തെളിവാണ്. ദൈവകൃപയുള്ളവരുടെ അടയാളങ്ങള്‍ ദൈവവചനം നല്കുന്നു.


തീത്തോ. 2/11-13 - എല്ലാ മനുഷ്യരുടേയും രക്ഷയ്ക്കായി ദൈവത്തിന്‍റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നിര്‍മ്മതത്വവും ലൗകികമോഹങ്ങളും ഉപേക്ഷിക്കാനും ഈ ലോകത്തില്‍ സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെ പരിശീലിപ്പിക്കുന്നു. അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്‍റേയും രക്ഷകനായ യേശുക്രിസ്തുവിന്‍റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍ പോകുന്ന അനുഗ്രഹപൂര്‍ണ്ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു.


ദൈവകൃപയുടെ ഈ അടയാളങ്ങളൊന്നും വ്യാജപ്രവാചകരില്‍ കാണുകയില്ല. എല്ലാത്തരം ചടങ്ങുകളും ആഘോഷങ്ങളും സഭകളിലുല്പ്. എന്നാല്‍ അതിനനുസരിച്ച് തിന്‍മയുമുല്പ്. ഇത്തരം ആഘോഷങ്ങളില്‍ മുഴുകുന്ന ആര്‍ക്കും ദൈവഭയമില്ല, ദൈവവചനത്തെ ഭയമില്ല. തങ്ങളുടെ സ്വാര്‍ത്ഥതാല്പര്യത്തിനുവേല്പിയും, ഈ ലോകത്തില്‍ മഹത്വം ലഭിക്കാന്‍വേല്പിയുമുള്ള വ്യര്‍ത്ഥമായ പ്രവൃത്തികളായിത്തീര്‍ന്നു ഇന്നത്തെ ആഘോഷങ്ങളും ബലികളും. ദൈവസ്നേഹമില്ലാത്ത മനുഷ്യരുടെ ഇത്തരം ബലികളും കാഴ്ചകളും ആരാധനയുമൊന്നും ദൈവസന്നിധിയില്‍ സ്വീകാര്യമല്ല.


പ്രഭാ. 34/18-19 - അന്യായസമ്പത്തില്‍നിന്നുള്ള ബലി പങ്കിലമാണ്; നിയമനിഷേധകന്‍റെ കാഴ്ചകള്‍ സ്വീകാര്യമല്ല. ദൈവഭക്തിയില്ലാത്തവന്‍റെ ബലികളില്‍ അത്യുന്നതന്‍ പ്രസാദിക്കുന്നില്ല; അവന്‍ എത്ര ബലിഅര്‍പ്പിച്ചാലും അവിടുന്ന് പ്രസാദിക്കുകയോ പാപമോചനം നല്കുകയോ ഇല്ല.


കഠിനപാപാവസ്ഥയിലാണ് ഒട്ടുമിക്ക സഭാപുരോഹിതരും ബലിയര്‍പ്പിക്കുന്നത്. മാത്രമല്ല, അപ്രധാനങ്ങളും മനുഷ്യപാരമ്പര്യംമാത്രവുമായ ആഘോഷങ്ങള്‍ നടത്തുന്നുല്പെങ്കിലും, നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട കല്പനയായ ഒന്നാം പ്രമാണവും (മര്‍ക്കോ. 12/29-31) രാജകീയനിയമവും അവര്‍ അനുസരിക്കുന്നില്ല (യാക്കോ. 2/8). അതിനാല്‍ത്തന്നെ, അവരുടെ ഭക്തി ബാഹ്യഘടകങ്ങളില്‍ മാത്രമുള്ളതാണെന്ന് വ്യക്തമാണ്.


ഇപ്രകാരം, ബാഹ്യരൂപത്തില്‍മാത്രം ഭക്തിപ്രകടങ്ങള്‍ നടക്കുന്നത് കത്തോലിക്കാസഭയിലും ഇതരസഭകളിലുമാണ്.


എന്നാല്‍, സീയോന്‍ തിന്‍മകളില്‍നിന്നു പിന്തിരിഞ്ഞവരുടെ ഗണമാണ്. ദൈവപിതാവ് നല്കിയ നന്‍മകളാണ് ബലിപീഠത്തിലര്‍പ്പിക്കുന്നത്. തങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ സജീവബലിയായി സമര്‍പ്പിക്കുന്നതാണ് സീയോന്‍റെ ആരാധന. ഇവിടെ ഭക്തിയുടെ ബാഹ്യരൂപത്തിനല്ല ചൈതന്യത്തിനാണ് പ്രാധാന്യംകൊടുക്കുന്നത്. ഒന്നാംപ്രമാണത്തിന്‍റെ അനുസരണം സീയോന്‍റെ മുഖമുദ്രയാണ്.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


28. വ്യാജപ്രവാചകര്‍ വിശുദ്ധരുടെയും ദൈവദൂതരുടെയും ആരാധനയില്‍ ആഭിമുഖ്യം കാണിക്കും.


വ്യാജപ്രവാചകര്‍ വിശുദ്ധരുടെയും ദൂതരുടെയും ആരാധയില്‍ ഔല്‍സുക്യം കാണിക്കും.


കൊളോ.2/18-19 - മായാദര്‍ശനങ്ങള്‍ വിശകലം ചെയ്തുകൊല്പു കപടവിനയത്തിലും ദൈവദൂതന്‍മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. അവര്‍ ഭോഗലാലസമായ മനസ്സോടുകൂടെ വ്യര്‍ത്ഥമായി അഹങ്കരിക്കുന്നവരത്രേ. അവര്‍ ശിരസ്സിനോടു ഗാഢബന്ധം പുലര്‍ത്തുന്നില്ല. ശരീരം മുഴുവന്‍ സന്ധിബന്ധങ്ങളാലും സിരകളാലും പരിപുഷ്ടമാക്കപ്പെട്ടും കൂട്ടിയിണക്കപ്പെട്ടും ദൈവഹിതാനുസരണം പൂര്‍ണ്ണവളര്‍ച്ച പ്രാപിക്കുന്നത് ഈ ശിരസ്സില്‍നിന്നാണല്ലോ.


ഇന്ന് ഏതു സഭകളിലാണ് വിശുദ്ധരുടെ ആരാധനനടത്തപ്പെടുന്നത്? കത്തോലിക്കാസഭയിലും ഇതര ക്രിസ്തീയസഭകളിലുമാണിത് നടക്കുന്നത്. വിശുദ്ധരെ ആരാധിക്കുന്നില്ല, വണങ്ങുകമാത്രമേ ചെയ്യുന്നുള്ളൂയെന്ന് വ്യാജപ്രവാചകര്‍ സ്വയം ന്യായീകരിക്കാറുല്പെങ്കിലും, ഇവതമ്മിലുല്പെന്ന് അവര്‍ അവകാശപ്പെടുന്ന വ്യത്യാസം അവര്‍ക്കുമറിയില്ല, ജനത്തിനുമറിയില്ല. ഫലത്തില്‍ വിശുദ്ധരുടെ ആരാധനയാണ് നടക്കുന്നത്. ഇനി, വിശുദ്ധരെ വണങ്ങാന്‍ ദൈവവചനം അനുശാസിക്കുല്പോ? ഇല്ല. യേശുക്രിസ്തുവോ, അപ്പസ്തോലന്‍മാരോ അപ്രകാരം ചെയ്തിട്ടില്ല. വിശുദ്ധരെ വണങ്ങുകയെന്നത് അപ്പസ്തോലിക പാരമ്പര്യമല്ല. തങ്ങളെ വണങ്ങിയവരുടെ മുമ്പില്‍ ഹൃദയവേദനയോടും ഭയത്തോടുംകൂടെ വസ്ത്രം കീറി, അത്തരം വ്യര്‍ത്ഥപ്രവൃത്തിയില്‍നിന്ന് അവരെ പിന്‍തിരിപ്പിച്ചവരാണ് അപ്പസ്തോലന്‍മാര്‍ (അപ്പ. 14/14-15). തങ്ങളിലൂടെ ദൈവം പ്രവര്‍ത്തിച്ച അത്ഭുതത്തിന്‍റെ പേരില്‍, തങ്ങളെ ബഹുമാനിച്ച ജനത്തോട്, തങ്ങളല്ല ദൈവമാണ് അത്ഭുതംപ്രവര്‍ത്തിച്ചതെന്നും അതിനാല്‍ അനുതപിക്കാനും ദൈവത്തെ മഹത്വപ്പെടുത്താനും ആഹ്വാനം ചെയ്തവരാണ് അപ്പസ്തോലന്‍മാര്‍ (അപ്പ. 3/11-13).


മാത്രമല്ല, ദൈവം പരിശുദ്ധര്‍ എന്നു വിളിക്കുന്നത് മരിച്ചുപോയവരെയല്ല, മറിച്ച്, അമര്‍ത്യരായിത്തീരുന്ന, അവിടുത്തെ ആദ്യജാതരെയാണ് (ലൂക്കാ 2/23). ഇവര്‍ അന്ത്യകാലത്തുമാത്രമാണ് ഈ ഭൂമിയില്‍ ജീവിക്കുന്നത്. അന്ത്യകാലത്ത് ദൈവരാജ്യം നല്കപ്പെടുന്നവരാണ് ഈ പരിശുദ്ധര്‍ (ലൂക്കാ 12/31-32, ദാനി. 7/21-22, ദാനി. 7/27). ഇത് വിശുദ്ധരെന്നു സഭ നാമകരണംചെയ്യുന്ന മരിച്ചുപോയ മനുഷ്യരല്ല.


വിശുദ്ധരുടെവണക്കത്തിലെ തിന്‍മയെന്തെന്ന് ദൈവജ്ഞാനം പഠിപ്പിക്കുന്നു.


ജ്ഞാനം 14/20-21 - ശില്പത്തിന്‍റെ വശ്യതയില്‍ ആകൃഷ്ടരായ ജനങ്ങള്‍ അല്പംമുമ്പ് മനുഷ്യനായി ബഹുമാനിച്ച വ്യക്തിയെ, ഇതാ, ആരാധനാവിഷയമായി കണക്കാക്കുന്നു. ഇതു മനുഷ്യവര്‍ഗ്ഗത്തിന് ഒളിഞ്ഞിരിക്കുന്ന കെണിയായിത്തീര്‍ന്നു. നിര്‍ഭാഗ്യത്തിന്‍റെയോ രാജാധികാരത്തിന്‍റെയോ അടിമത്തത്തില്‍പ്പെട്ട മനുഷ്യര്‍ കല്ലിലോ തടിയിലോ നിര്‍മ്മിക്കപ്പെട്ട വസ്തുക്കള്‍ക്ക് ഒരിക്കലും വിളിക്കാന്‍ പാടില്ലാത്ത പേരു നല്കി.


വിശുദ്ധരെല്ലാം അല്പംമുമ്പുവരെ മനുഷ്യരായിരുന്നവരാണ്. ഇന്നവര്‍ സഭയില്‍ ആരാധനാപാത്രങ്ങളായിരിക്കുന്നു. അവര്‍ വിശുദ്ധി കാത്തുസൂക്ഷിച്ചവരാണെങ്കില്‍ക്കൂടി, അവരാരും ഇതുവരെയും പുനരുത്ഥാനം പ്രാപിച്ചിട്ടില്ല. നിത്യജീവനായുള്ള പുനരുത്ഥാനത്തിലൂടെയാണ് യഥാര്‍ത്ഥ രക്ഷ കരഗതമാകുന്നത്. അവരാരും ദൈവപിതാവ് വസിക്കുന്ന മൂന്നാം സ്വര്‍ഗ്ഗത്തിലേയ്ക്ക്, സ്വര്‍ഗ്ഗീയ ശരീരത്തോടുകൂടെ പ്രവേശനം ലഭിച്ചിട്ടുള്ളവരല്ല. കാരണം, മൂന്നാം സ്വര്‍ഗ്ഗത്തിലേയ്ക്ക് കൂട്ടിക്കൊല്പുപോകുന്നവന്‍ ശരീരംധരിച്ചു വീല്പും വരുന്ന യേശുക്രിസ്തു (ഇമ്മാനുഏല്‍) മാത്രമാണ്. അവന്‍ തനിക്കുള്ളവരെ മൂന്നാംസ്വര്‍ഗ്ഗത്തിലേയ്ക്കു കൊല്പുപോകാനിരിക്കുന്നതേയുള്ളൂ. ഇതുവരെയുള്ള നീതിമാന്‍മാരും പ്രവാചകരുമൊക്കെ ദൈവത്തിന്‍റ വാഗ്ദാനം പ്രാപിക്കാന്‍ അംഗീകാരം നേടിയെങ്കിലും, അവര്‍ക്കാര്‍ക്കും വാഗ്ദാനം ചെയ്യപ്പെട്ടതൊന്നും ലഭിച്ചിട്ടില്ലെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (ഹെബ്രാ. 11/39-40, 1 പത്രോ. 1/10-13). ഇപ്രകാരം, രക്ഷ പൂര്‍ണ്ണമായി ലഭിച്ചിട്ടില്ലാത്തവരെ (അവര്‍ എത്ര വിശുദ്ധി കാത്തുസൂക്ഷിച്ചവരാണെങ്കിലും) വണങ്ങുന്നതിന് ദൈവസന്നിധിയില്‍ യാതൊരു നീതീകരണവുമില്ല.


കത്തോലിക്കാസഭയടക്കമുള്ള പ്രമുഖസഭകളാണ് ദൂതരുടെ ആരാധന നടക്കുന്നത്? റഫായേലിനും ഗബ്രയേലിനുമൊക്കെ ആലയം നിര്‍മ്മിച്ച്, അവരെ വണങ്ങുകയും അവരുടെ പേരില്‍ തിരുന്നാളുകള്‍ നടത്തി സമ്പത്തു കുന്നുകൂട്ടുകയും ചെയ്യുന്നത് കത്തോലിക്കാസഭയും ഇതരക്രിസ്തീയസഭകളുമാണ്. അവസാനകാലത്ത് വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷയുടെ (1 പത്രോ. 1/5, ഫിലി. 3/20-21) അവകാശികളാകാനിരിക്കുന്നവര്‍ക്ക് - ദൈവത്തിന്‍റെ ആദ്യജാതര്‍ക്ക് - ശുശ്രൂഷചെയ്യാന്‍ അയയ്ക്കപ്പെട്ട സേവാത്മാക്കളാണ് ദൂതന്‍മാര്‍ (ഹെബ്രാ. 1/14). ദൈവമക്കള്‍ ആരാധിക്കാന്‍വേല്പിയല്ല ദൈവപിതാവ് ദൂതരെ സൃഷ്ടിച്ചത്. മറിച്ച്, ദൈവമക്കളെ ശുശ്രൂഷിക്കാനാണ്. സഭകളുടെ ദൂതാരാധന ഒന്നാം പ്രമാണത്തിന്‍റെ അതികഠിനമായ ലംഘനമാണ.് (ഇന്നത്തെ സഭകളും വിശ്വാസവും എന്ന ലേഖനം കാണുക).


സീയോന്‍ വിശുദ്ധരുടെയോ, ദൂതരുടെയോ ആരാധനയോ വണക്കമോ നടത്തുന്നില്ല. അതുകൊല്പ് ദൈവത്തിനു പ്രീതികരമായി വിശുദ്ധജീവിതം നയിച്ചു മരിച്ചവര്‍ വിശുദ്ധയില്ലാത്തവരായിരുന്നെന്നോ, അവര്‍ക്ക് ദൈവത്തില്‍നിന്ന് പ്രതിഫലം ലഭിക്കില്ലെന്നോ അല്ല സീയോന്‍ പഠിപ്പിക്കുന്നത്. അവരുടെ ജീവിതമാതൃകയും കുടുതല്‍ വിശുദ്ധിയുള്ളൊരു ജീവിതം നയിക്കാന്‍ ക്രിസ്തീയവിശ്വാസികള്‍ക്ക് പ്രചോദനമാകണം. തങ്ങള്‍ ദൈവത്തിന്‍റെ ആദ്യജാതരാണെന്നും ദൈവപിതാവ് തങ്ങളുടെ പിതാവാണെന്നും ഉത്തമബോധ്യമുള്ളവരാണ് സീയോന്‍ മക്കള്‍ (ഹെബ്രാ. 12/22-24). ദൂതരെ ആരാധിക്കാതെ സീയോന്‍ ദൈവത്തെ ആരാധിക്കുന്നു.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


29. വ്യാജപ്രവാചകര്‍ ഒരേസമയം അതേ എന്നും അല്ല എന്നും പറയും.


ദൈവപിതാവിന്‍റെ എല്ലാ വചനങ്ങളും സത്യമാണ്. അവിടുത്തെ വചനത്തോട് എന്തെങ്കിലും കൂട്ടിച്ചേര്‍ക്കുന്നവര്‍ നുണയന്‍മാരാണ് (യോഹ. 17/17, സുഭാ. 30/5-6). വ്യാജപ്രവാചകന്‍മാര്‍ ചില വചനങ്ങള്‍ എഴുതിയിരിക്കുന്നതുപോലെ സ്വീകരിക്കാമെന്നും മറ്റനേകം വചനങ്ങള്‍ എഴുതിയിരിക്കുന്നതുപോലെ സ്വീകരിക്കേല്പെന്നും അവയൊന്നും അങ്ങനെയര്‍ത്ഥമാക്കേല്പെന്നും പഠിപ്പിക്കുന്നു. അവര്‍ അനേകം ദൈവവചനങ്ങളെ ആധുനികശാസ്ത്രത്തിന്‍റെ പേരിലും, മനഃശ്ശാസ്ത്രത്തിന്‍റെപേരിലും, വിവിധമതങ്ങളുടെ തത്വശാസ്ത്രങ്ങളുടെ പേരിലും തള്ളിക്കളയുന്നു. അതായത്, ദൈവവചനമായ ദൈവപുത്രനെ ഒരേസമയം അതെയും അല്ലയും ആക്കുന്നു. അവര്‍ ദൈവപിതാവിനെ കള്ളം പറയുന്നവനാക്കുന്നു.


2 കോറി. 1/17-20 - എന്‍റെ ഈ തീരുമാനത്തില്‍ ഞാന്‍ ഉറപ്പില്ലാത്തവനായിരുന്നുവോ? ഒരേ സമയം അതേ എന്നും അല്ല എന്നും പറയാന്‍ മുതിരുന്ന ലൗകിക മനുഷ്യനെപ്പോലെയാണോ ഞാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്? നിങ്ങളോടുള്ള ഞങ്ങളുടെ വാക്കുകള്‍ ഒരേസമയം അതേ എന്നും അല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവം സാക്ഷിയാണ്. എന്തുകൊല്പെന്നാല്‍, നിങ്ങളുടെയിടയില്‍ ഞങ്ങള്‍, ഞാനും സില്‍വാനോസും തിമോത്തേയോസും, പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു അതേയും അല്ലയും ആയിരുന്നില്ല. എല്ലായ്പോഴും അതേ തന്നെ ആയിരുന്നു. ദൈവത്തിന്‍റെ സകല വാഗ്ദാനങ്ങളും ക്രിസ്തുവില്‍ അതേ എന്നു തന്നെ. അതുകൊല്പുതന്നെയാണാണു ദൈവമഹത്വത്തിന് അവന്‍വഴി ഞങ്ങള്‍ ആമേന്‍ പറയുന്നത്.


വ്യാഖ്യാനശാസ്ത്രങ്ങളുപയോഗിച്ച് ഇന്ന് നിരവധി ദൈവവചനങ്ങളെ നിരര്‍ത്ഥകമാക്കിയിട്ടുള്ളത് കത്തോലിക്കാസഭയും ഇതരസഭകളുമാണ്. ദൈവവചനത്തെ വ്യാഖ്യാനിച്ചുകൊല്പ് സഭാപണ്ഡിതര്‍ അനേകായിരം പുസ്തകങ്ങള്‍ എഴുതിയിട്ടുല്പ്. അപ്പസ്തോലന്‍മാര്‍ തങ്ങള്‍കേട്ട ദൈവവചനം സത്യമാണെന്നറിയുകയും, ആ സത്യം എങ്ങനെയെങ്കിലും ലോകത്തെ അറിയിക്കാനും അദ്ധ്വാനിച്ചു, അതിനായി അവര്‍ ജീവന്‍ ബലിയര്‍പ്പിച്ചു. എന്നാല്‍, ഇന്നത്തെ സഭാപണ്ഡിതര്‍, അനേകം ദൈവവചനങ്ങള്‍ ഏതുവിധേനയും തെറ്റാണെന്നു തെളിയിച്ച്, അവയുടെ ശക്തിയും ആധികാരികതയും എടുത്തുകളയാന്‍ ജീവിതം ചെലവഴിക്കുന്നു. ഇപ്രകാരം ചെയ്ത് അവര്‍ ഡോക്ടറേറ്റുകള്‍ നേടുന്നു. അങ്ങനെ നിര്‍മ്മതത്വം പഠിപ്പിച്ച് അവര്‍ ലോകത്തിന്‍റെ കൈയ്യടിനേടുന്നു.


എല്ലാ ദൈവവചനങ്ങളും അതെ തന്നെയാണെന്ന് സീയോന്‍ പഠിപ്പിക്കുന്നു. അതിനാല്‍, എല്ലാ ദൈവവചനത്തിനും സീയോന്‍ ആമേന്‍ പറയുന്നു. ഈ വചനങ്ങള്‍ പൂര്‍ത്തിയാകാന്‍ സീയോന്‍ പ്രാര്‍ത്ഥിക്കുന്നു. സീയോന്‍ ദൈവവചനം വ്യാഖ്യാനിക്കുന്നില്ല. പരിശുദ്ധാത്മാവ് കൂട്ടിച്ചേര്‍ത്തുതരുന്ന വചനങ്ങള്‍ അപ്രകാരം പ്രസംഗിക്കുകമാത്രമാണ് സീയോന്‍ ചെയ്യുന്നത് (ഏശ. 34/16). ദൈവജ്ഞാനമായ പരിശുദ്ധഅമ്മ തുറന്നുതരുന്ന മുദ്രിതവചനങ്ങള്‍ പ്രഘോഷിക്കുകമാത്രമാണ് സീയോന്‍ ചെയ്യുന്നത് (ദാനി. 12/8-10). പരിശുദ്ധാത്മാവ് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ബോധ്യപ്പെടുത്തുന്നത് പ്രസംഗിക്കുകമാത്രമാണ് സീയോന്‍ ചെയ്യുന്നത് (യോഹ. 14/7-11). സത്യത്തിന്‍റെ പൂര്‍ണ്ണതയിലേയ്ക്കു നയിച്ചുകൊല്പ് സത്യാത്മാവു (യേശുക്രിസ്തുവിന്‍റ ആത്മാവ്) പഠിപ്പിക്കുന്നത് ഏറ്റുപറയുകമാത്രമാണ് സീയോന്‍ ചെയ്യുന്നത് (യോഹ. 16/12-14). ദൈവപിതാവ് നേരിട്ടു പഠിപ്പിക്കുന്നത് പ്രഖ്യാപിക്കുകമാത്രമാണ് സീയോന്‍ ചെയ്യുന്നത് (യോഹ. 6/44-45, ജറെ. 33/3). ദൈവപിതാവ് അവിടുത്തെ ദാസരെ മുന്‍കൂട്ടി അറിയിക്കുന്ന അവിടുത്തെ പ്രവൃത്തികള്‍മാത്രമാണ് സീയോന്‍ പ്രഘോഷിക്കുന്നത് (ആമോ. 3/7). ഇതൊന്നും വ്യാഖ്യാനങ്ങളല്ലെന്നും ഇവയെല്ലാം സത്യമാണെന്നും, ഉള്ളില്‍ സത്യമുള്ളവനും, ദൈവത്തില്‍നിന്നുള്ളവനുമറിയും (1 യോഹ. 4/5-6). ഇതു സീയോന്‍ പ്രസംഗിക്കുന്നത് ഇപ്രകാരം ചെയ്യാന്‍ ചുമതലപ്പെടുത്തിയ, തങ്ങളുടെ ഹൃദയങ്ങള്‍ പരിശോധിക്കുന്ന ദൈവത്തെ പ്രീതിപ്പെടുത്താനായതിനാല്‍, ലോകത്തിനുമുമ്പിലും, ഇതു ഗ്രഹിക്കാത്തവരുടെ മുമ്പിലും, ഇതു തെളിയിക്കേല്പ ആവശ്യകത സീയോനില്ല (ഗലാ. 1/10, 1 തെസ. 2/3-4).


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


30. വ്യാജപ്രവാചകര്‍ ദൈവവചനത്തില്‍ സാക്ഷ്യം ഇല്ലാത്തവരായിരിക്കും.


ദൈവത്തിന്‍റെ പ്രവാചകര്‍ സ്നാപകയോഹന്നാന്‍വരെയായിരുന്നു (ലൂക്കാ 16/16). എന്നാല്‍, ദൈവപുത്രന്‍ വീല്പും വരുമ്പോള്‍ അവനു വഴിയൊരുക്കാനും, അവനുവേല്പി സംസാരിക്കാനും പ്രവാചകര്‍ അയ്ക്കപ്പെടുമെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (മത്താ. 23/34). അതിനാല്‍ പഴയപ്രവാചകര്‍തന്നെ അയ്ക്കപ്പെടും. എന്നാല്‍, ദൈവം അയയ്ക്കുന്ന ഇവരെക്കുറിച്ച് ദൈവവചനത്തില്‍ സാക്ഷ്യമുല്പായിരിക്കും. അവര്‍ ദൈവപിതാവിന്‍റെ ഈ സാക്ഷ്യത്തിനനുസരിച്ചു പ്രവര്‍ത്തിച്ച്, തങ്ങള്‍ ദൈവത്താല്‍ അയയ്ക്കപ്പെട്ട സത്യപ്രവാചകരാണെന്നു തെളിയിക്കും. അവര്‍ ദൈവത്തില്‍നിന്നുള്ളവരാണെന്ന തിരിച്ചറിവ് ദൈവഹിതമന്വേഷിക്കുന്നവര്‍ക്ക് ദൈവപിതാവ് നല്കും (യോഹ. 6/29, യോഹ. 7/17).


എന്നാല്‍, വ്യാജപ്രവാചകരെപ്പറ്റി ഇപ്രകാരം ദൈവവചനത്തില്‍ സാക്ഷ്യമുല്പായിരിക്കുകയില്ല. ഇന്നത്തെ സഭകളിലെ ധാരാളം പ്രഘോഷകരെപ്പറ്റി ദൈവവചനത്തില്‍ സാക്ഷ്യം കാണുക സാധ്യമല്ല. കാരണം, സഭകളെ ദൈവപിതാവ് തിരസ്കരിച്ചുകഴിഞ്ഞു. സഭകള്‍ തകര്‍ക്കപ്പെടുമെന്ന പ്രഖ്യാപനം (യോനായുടെ അടയാളം) ദൈവം അവര്‍ക്കു നല്കിക്കഴിഞ്ഞു (ലൂക്കാ 11/29-30). തിരസ്കരിച്ച സഭയിലേയ്ക്കോ, സഭയ്ക്കുവേല്പിയോ ദൈവം ആരെയും അയയ്ക്കില്ല.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


31. വ്യാജപ്രവാചകര്‍ ദൈവത്തിന്‍റെ ആത്മാവില്ലാത്തവരായിരിക്കും.


യേശുക്രിസ്തുവിന്‍റ വരവിനുമുമ്പ് സ്വര്‍ഗ്ഗം അടയ്ക്കപ്പെട്ടിരുന്നു. സ്വര്‍ഗ്ഗം അടയ്ക്കപ്പെട്ടിരിക്കുമ്പോള്‍ പരിശുദ്ധാത്മാവ് നല്കപ്പെടുകയില്ല. യേശുക്രിസ്തുവിന്‍റെ ജ്ഞാനസ്നാനസമയത്താണ് സ്വര്‍ഗ്ഗം വീല്പും തുറക്കപ്പെട്ടത്. പന്തക്കുസ്തായിലാണ് ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് ദൈവജനത്തിനു നല്കപ്പെട്ടത്. പഴയനിയമപ്രവാചകരില്‍ പ്രവര്‍ത്തിച്ചതും, അവരെ നയിച്ചതും ജ്ഞാനത്തിന്‍റെ ആത്മാവായിരുന്നു (നിയ. 34/9, ജ്ഞാനം 7/27, ജ്ഞാനം 10/15, 11/1). ദൈവപിതാവ് വാഗ്ദാനം ചെയ്ത രക്ഷകനായ യേശുക്രിസ്തുവിലേയ്ക്കും അവന്‍റെ രല്പ് ആഗമനങ്ങളിലൂടെ പൂര്‍ത്തിയാകുന്ന രക്ഷയിലേയ്ക്കും ദൈവജനത്തെ നയിക്കാനായിരുന്നു അവരെല്ലാം അയയ്ക്കപ്പെട്ടത്.


അവസാനകാലത്ത് ദൈവപിതാവ് അവിടുത്തെ പരിശുദ്ധാത്മാവിനെ നല്കി പ്രവാചകരെ അയയ്ക്കുന്നു. ശരീരംധരിച്ച് വീല്പും വരുന്ന ദൈവപുത്രന്‍ ഇമ്മാനുഏലിനു വഴിയൊരുക്കാനും അവനിലേയ്ക്കു ജനത്തെ നയിക്കാനുമായിട്ടാണ് അവിടുന്ന് അവരെ അയയ്ക്കുന്നത്. യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനത്തില്‍ അവനുവേല്പി അദ്ധ്വാനിക്കാനാണ് ഈ പ്രവാചകര്‍ അയയ്ക്കപ്പെടുന്നത്. ഇവര്‍ ദൈവപുത്രനാല്‍ അയയ്ക്കപ്പെടുന്നവരാണ് (മത്താ. 23/34). അതിനാല്‍ ഇവര്‍ യേശുക്രിസ്തുവിന്‍റെ - ദൈവവചനത്തിന്‍റെ - ആത്മാവ് നല്കപ്പെട്ടവരാണ്. ദൈവത്തിന്‍റെ എല്ലാ രക്ഷാകരപദ്ധതികളുടെയും കാര്യസ്ഥയായ പരിശുദ്ധജ്ഞാനം അന്ത്യകാലത്ത് പ്രവാചകരെ അയയ്ക്കുമെന്ന് ദൈവചനം സാക്ഷ്യപ്പെടുത്തുന്നു (ലൂക്കാ 11/49). അതിനാല്‍, ഇവരില്‍ ജ്ഞാനത്തിന്‍റെ ആത്മാവും ഉല്പായിരിക്കും. ഇവയെല്ലാം യുഗാന്ത്യവുമായി ബന്ധപ്പെടുത്തിയാണ് യേശുക്രിസ്തു പ്രഖ്യാപിച്ചത്.


എന്നാല്‍, വ്യാജപ്രവാചകരെ ദൈവപിതാവല്ല അയയ്ക്കുന്നത്. അതിനാല്‍ത്തന്നെ അവരില്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവുല്പായിരിക്കുകയില്ല. ഒരു വ്യക്തിയില്‍ പരിശുദ്ധാത്മാവുല്പെങ്കില്‍ ആ വ്യക്തിയിലുല്പായിരിക്കേല്പ 33 അടയാളങ്ങള്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ എങ്ങനെ തിരിച്ചറിയാം? എന്ന ലേഖനത്തില്‍ ഈ വെബ്സൈറ്റില്‍ത്തന്നെ പ്രതിപാദിച്ചിട്ടുല്പ്. ഈ അടയാളങ്ങളൊന്നും ഇന്നത്തെ സഭാപ്രഘോഷകരിലും സഭാധികാരികളിലും ദൃശ്യമല്ല. ഉദാഹരണത്തിന്, ദൈവത്തിന്‍റെ പരിശുദ്ധാത്മാവുള്ളവര്‍ പാപത്തെക്കുറിച്ചും, ദൈവനീതിയെക്കുറിച്ചും, ന്യായവിധിയെക്കുറിച്ചും തുല്യപ്രാധാന്യത്തോടെ പഠിപ്പിക്കും (യോഹ. 16/7-11). അപ്പസ്തോലന്‍മാര്‍ പഠിപ്പിച്ചത് ഈ വിഷയങ്ങളെക്കുറിച്ചാണ്. അതിനാല്‍ അവരിലൂടെ പഠപ്പിച്ചത് പരിശുദ്ധാത്മാവാണെന്നു വ്യക്തമാണ്. ഇതൊന്നുമല്ല ഇന്നത്തെ സഭാധികാരികള്‍ പഠിപ്പിക്കുന്നത്. അവരില്‍ പരിശുദ്ധാത്മാവില്ല, പരിശുദ്ധാത്മാവല്ല അവരിലൂടെ പഠിപ്പിക്കുന്നത്.


വ്യാജപ്രവാചര്‍ പരിശുദ്ധ അമ്മയാല്‍ അയയ്ക്കപ്പെടുന്നവരല്ല. അവരെല്ലാം ഒന്നുകില്‍ അമ്മയെ തള്ളിക്കളഞ്ഞിരിക്കുന്നവരോ (ഉദാ. പ്രൊട്ടസ്റ്റന്‍റ് പാസ്റ്റര്‍മാര്‍) അല്ലെങ്കില്‍ ജ്ഞാനത്തെ ഭൗതിക ആവശ്യങ്ങള്‍ക്കുവേല്പിയും സ്വയംമഹത്വത്തിനുവേല്പിയും ദുരുപയോഗിക്കുന്നവരോ ആണ് (കത്തോലിക്കാ പുരോഹിതര്‍). അവരെല്ലാം ജ്ഞാനം നഷ്ടപ്പെടുത്തിയവരാണ്. അവരില്‍ ജ്ഞാനത്തിന്‍റെ ആത്മാവില്ല.


വ്യാജപ്രവാചകര്‍ പരിശുദ്ധ അമ്മ നല്കിയിട്ടുള്ള യുഗാന്ത്യ മുന്നറിയിപ്പുകള്‍ക്ക് ചെവികൊടുക്കുകയോ, പരിശുദ്ധ അമ്മയുടെ ഉപദേശം സ്വീകിരിക്കുകയോ ചെയ്യുകയില്ല. യുഗാന്ത്യമടുത്തുവെന്നും, ദൈവത്തിന്‍റെ ശിക്ഷ ലോകത്തിനുമേല്‍ പതിക്കാന്‍ പോകുന്നുവെന്നും, ദൈവപുത്രന്‍ ശരീരം ധരിച്ചുവീല്പും വരുന്നുവെന്നുമുള്ള പരിശുദ്ധ അമ്മയുടെ വാക്കുകളെ ഇന്നത്തെ സഭാധികാരികളെല്ലാം പുച്ഛിച്ചു പുറംതള്ളിയിരിക്കുന്നു. ഫാത്തിമായിലെ മൂന്നാം രഹസ്യം 1960 പരസ്യപ്പെടുത്തണമെന്ന് പരിശുദ്ധ അമ്മ കല്പിച്ചിട്ടും, അതു മൂടിവയ്ക്കുകയും, യുഗാന്ത്യത്തെക്കുറിച്ചു പറയുന്ന എല്ലാവരെയും (ഫലത്തില്‍ പരിശുദ്ധ അമ്മയെയും, ഫാത്തിമായിലെ ലൂസിയെയും, അമ്മയുടെ വാക്കുകള്‍ക്കു ചെവികൊടുത്ത മറ്റ് വ്യക്തികളെയും) പരിഹസിച്ചുകൊല്പും തിരസ്കരിച്ചുകൊല്പും കത്തോലിക്കാസഭയിലെ വാഴ്ത്തപ്പെട്ട ജോണ്‍ 23-ാമന്‍ പാപ്പാ രല്പാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഉദ്ഘാടനപ്രസംഗത്തില്‍ സംസാരിക്കുകയുല്പായി. തുടര്‍ന്നുവന്ന എല്ലാ പോപ്പുമാരും സഭാധികാരികളും ഇതേ പാതതന്നെയാണ് പിന്തുടര്‍ന്നത്. തുടര്‍ന്ന്, 2000-ാമാല്പില്‍ ഒരു വ്യാജ ഫാത്തിമാരഹസ്യം സഭ പ്രസിദ്ധപ്പെടുത്തി മരിയഭക്തരെ കബളിപ്പിച്ചു.


വ്യാജപ്രവാചകര്‍ ജ്ഞാനത്തെ തിരസ്കരിച്ച് ഭൗതികവിജ്ഞാനത്തെ ആശ്ലേഷിക്കും. ഇന്ന് സഭാധികാരികള്‍ക്ക് ലൗകികവിജ്ഞാനമാണു സത്യം. അതിനോടു അനുരൂപപ്പെടാന്‍ അവര്‍ ദൈവവചനത്തെ വ്യാഖ്യാനിച്ചു തിരസ്കരിച്ചിരിക്കുന്നു. ഇത് ഫ്രീമേസന്‍ ചിന്താഗതിയാണ്. ഫാ. സ്റ്റെഫാനോ ഗോബിക്കു നല്കിയ സന്ദേശങ്ങളില്‍ പരിശുദ്ധ അമ്മതന്നെ ഇതു വ്യക്തമാക്കിയിട്ടുല്പ്.


വ്യാഘ്രത്തെപ്പോലുള്ള കറുത്ത മൃഗം ഫ്രീമേസന്‍ സംഘത്തെയാണ് സൂചിപ്പിക്കുന്നത്. കുഞ്ഞാടിനെപ്പോലെ രല്പുകൊമ്പുള്ള മൃഗം ഫ്രീമേസന്‍ സിദ്ധാന്തം സഭയുടെ അണികള്‍ക്കുള്ളില്‍ നുഴഞ്ഞുകയറിക്കഴിഞ്ഞ കാര്യം, സഭയുടെ അത്യുച്ചിയില്‍ത്തന്നെ സാത്താന്‍ കടന്നുപറ്റുമെന്ന, ഫാത്തിമായിലെ എന്‍റെ പ്രവചനത്തിലും ഉള്‍പ്പെടുന്നുല്പ്. മേസന്‍ സംഘത്തിന്‍റെ പ്രവര്‍ത്തനലക്ഷ്യം ക്രിസ്ത്യാനികളെക്കൊല്പ് കപടദൈവങ്ങളെ ആരാധിപ്പിക്കുക എന്നതാണ്. അങ്ങനെ അവര്‍ക്ക് ആത്മനാശം വരുത്തി ഒരു അബദ്ധക്രിസ്തുവിനെയും ഒരു അബദ്ധസഭയെയും സൃഷ്ടിച്ച് ഒരു നവീനവിഗ്രഹത്തെ പ്രതിഷ്ഠിക്കുമ്പോള്‍ യഥാര്‍ത്ഥ ക്രിസ്തുവിനെയും സഭയെയും ഉന്‍മൂലനം ചെയ്യുകയെന്ന ജോലി സഭയ്ക്കുള്ളിലെ മേസന്‍സംഘം തന്നെ യഥാവിധി നിര്‍വ്വഹിച്ചുകൊള്ളും. (സ്റ്റെഫാനോ ഗോബി, നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു, ഡോംഗോ (കോമോ), ജൂണ്‍ 13, 1989, ഖണ്ഡിക ഴ).


യേശു സത്യമാകുന്നു; എന്തുകൊല്പെന്നാല്‍ ദൈവിക വെളിപാടിന്‍റെ ഉറവിടവും മൂലമുദ്രയുമായ ജീവിക്കുന്ന വചനമാകുന്നു യേശു. സഭാതലത്തിലുള്ള ഫ്രീമേസന്‍ സംഘടന സ്വാഭാവികവും യുക്തിവാദപരവുമായ വ്യഖ്യാനങ്ങള്‍ നല്കിക്കൊല്പ് ദൈവവചനത്തെ അസ്പഷ്ടമാക്കുകയും എളുപ്പം മനസ്സിലാക്കുവാനും എല്ലാവര്‍ക്കും സ്വീകാര്യമാക്കാനുമുള്ള പേരില്‍ അതിന്‍റെ അതിസ്വാഭാവിക അര്‍ത്ഥത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. അങ്ങനെ കത്തോലിക്കാസഭയ്ക്കുള്ളില്‍ത്തന്നെ അബദ്ധസിദ്ധാന്തങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണ്. ഈ പ്രചാരണംവഴി അനേകര്‍ ഇന്ന് സത്യവിശ്വാസത്തില്‍ നിന്നകന്നു പോകുകയും അങ്ങനെ ഫാത്തിമായില്‍ ഞാന്‍ നടത്തിയ പ്രവചനം യാഥാര്‍ത്ഥ്യമായിത്തീരുകയും ചെയ്യുന്നു (നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു, ഡോംഗോ (കോമോ), ജൂണ്‍ 13, 1989, ഖണ്ഡിക ഹ).


സുവിശേഷംവഴി പിതാവിലേയ്ക്ക് നമ്മെ നയിക്കുന്ന മാര്‍ഗ്ഗമാകുന്നു യേശുക്രിസ്തു. സാഹിത്യാധിഷ്ഠിത വകഭേദങ്ങളോടെ അര്‍ത്ഥവ്യത്യാസങ്ങളെ അവലംബിച്ചുകൊല്പ് ഭൗതീകവും സ്വാഭാവികവുമായ വിവിധ ബൈബിള്‍ വ്യാഖ്യാനങ്ങളെ സഭാതല ഫ്രീമേസന്‍ സംഘം അനുകൂലിക്കുന്നു. തത്ഫലമായി സുവിശേഷത്തന്‍റെ എല്ലാഭാഗങ്ങളും വികലതയും ഭിന്നതകളുംകൊല്പ് ശിഥിലീകരിക്കപ്പെടുന്നു. അങ്ങനെ, അവസാനം അത്ഭുതങ്ങളും യേശുക്രിസ്തുവിന്‍റെ ഉത്ഥാനവും ചരിത്രപരമായ യാഥാര്‍ത്ഥ്യങ്ങളല്ലെന്നു വരുത്തിത്തീര്‍ക്കുകയും തദ്വാരാ, യേശുവിന്‍റെ ദിവ്യത്വത്തേയും അവിടുത്തെ രക്ഷാകരദൗത്യത്തേയും സംശയാസ്പദമെന്ന തലത്തിലെത്തിക്കുകയും ചെയ്യുന്നു (നമ്മുടെ ദിവ്യനാഥ വൈദികരോടു സംസാരിക്കുന്നു, ഡോംഗോ (കോമോ), ജൂണ്‍ 13, 1989, ഖണ്ഡിക ി).


ഇന്ന് കത്തോലിക്കാസഭയിലെയും ഇതരക്രിസ്തീയ സഭകളിലെയും പുരോഹിതരും പണ്ഡിതരുമാണ് ഇപ്രകാരം ദൈവവചനത്തെ നിരര്‍ത്ഥകമാക്കുന്ന വ്യാഖ്യാനങ്ങള്‍ നല്കുന്നത്. ഉദാഹരണത്തിന്, പുറപ്പാടില്‍ ദൈവം ചെങ്കടല്‍പിളര്‍ത്തി ജനത്തെ അക്കരെയെത്തിച്ചില്ലെന്നും, മറിച്ച്, ഒരു ചതുപ്പുനിലത്തുകൂടെ അവര്‍ ഓടിരക്ഷപെടുക മാത്രമായിരുന്നുവെന്നും അവര്‍ പഠിപ്പിക്കുന്നു. ദൈവം മന്ന വര്‍ഷിച്ചില്ല, മറിച്ച്, ഒരു ചെടിയുടെ തല്പ് ചില കീടങ്ങള്‍ തുരക്കുമ്പോള്‍ ഊറിവരുന്ന ദ്രാവകം ഉറഞ്ഞു തുള്ളിയായി നിലത്തുവീണതാണത്രെ മന്ന. ദൈവം അത്ഭുതകരമായി കാടപക്ഷികളെ നല്കിയില്ല. മറിച്ച്, ചില ദേശാടനക്കിളികള്‍ ദേശാടനംനടത്തിയപ്പോള്‍ ചെങ്കടല്‍തീരത്തു വിശ്രമിക്കുകയും അപ്പോള്‍ ക്ഷീണിച്ചവശരായ ഈ കിളികളെ ഇസ്രായേല്‍ക്കാര്‍ പിടിക്കുകയും ചെയ്തതാണെന്നാണ് സഭാപണ്ഡിതരുടെ പ്രബോധനം. യോനായും ജോബുമൊന്നും ചരിത്രപുരുഷരായിരുന്നില്ല, മറിച്ച്, സാങ്കല്പികസൃഷ്ടി കളായിരുന്നുവത്രെ. ഉല്‍പത്തിയുടെ പുസ്തകത്തിലെ ആദ്യത്തെ 12 അദ്ധ്യായങ്ങള്‍ കഥയാണത്രെ. പ്രവാചകന്‍മാരുടെ പല പ്രവചനങ്ങളും പ്രബോധനങ്ങളും അതിശയോക്തികളും സ്വന്തം തോന്നലുകളുമാണെന്ന് സഭകള്‍ പഠിപ്പിക്കുന്നു. യേശുക്രിസ്തുവിന്‍റെ ഉത്ഥാനവും സ്വര്‍ഗ്ഗരോഹണവും ഇന്ന് പ്രതീകാത്മകമായി കാണുന്നവരാണ് ബുദ്ധിമാന്‍മാരായ സഭാപണ്ഡിതര്‍. കാരണം, ദൈവവചനം എഴുതപ്പെട്ടിരിക്കുന്നത് എഴുതിയിരിക്കുന്നതുപോലെ സ്വീകരിക്കാന്‍ വ്യാജപ്രവാചകര്‍ക്കു സാധിക്കില്ല. ഇന്ന് ക്രിസ്തീയസെമിനാരികളില്‍ പഠിപ്പിക്കുന്ന പുസ്തകങ്ങളും, സഭാപണ്ഡിതര്‍ പുറത്തിറക്കിയിരിക്കുന്ന വ്യാഖ്യാനഗ്രന്ഥങ്ങളും (ഉദാ. കേരളത്തില്‍ പുറത്തിറക്കിയ ആല്‍ഫാ ബൈബിള്‍ വ്യാഖ്യാനം) പരിശോധിച്ചാല്‍ ഇതു വ്യക്തമാകും. ഈ പണ്ഡിതരിലൊന്നും ജ്ഞാനത്തിന്‍റെ ആത്മാവില്ല. അതിനാല്‍ അവരുടെ പ്രബോധനം ദൈവജനത്തിന്‍റെ ഇടര്‍ച്ചയ്ക്കു കാരണമാകുന്നു (മലാ. 2/7-9).


ശരീരം ധരിച്ചു വീല്പുംവന്നിരിക്കുന്ന ദൈവപുത്രന്‍ ഇമ്മാനുഏലിനെ വ്യാജപ്രവാചകന്‍മാര്‍ തിരസ്കരിച്ചിരിക്കുന്നു. അവന്‍ തങ്ങളുടെ രാജാവാകേല്പ എന്ന നിവേദനവുമായി അവര്‍ ദൈവത്തെ സമീപിക്കുന്നു (ലൂക്കാ 19/11-14, 26-27). ഇമ്മാനുഏലില്‍ ദൈവജനം എത്താതിരിക്കാന്‍ വ്യാജപ്രവാചകര്‍ സകല നുണപ്രചരണങ്ങളും ഇന്ന് നടത്തുന്നു. ദൈവപുത്രന്‍ ഇപ്പോള്‍ ഈ ഭൂമിയില്‍ ഉള്ളതിനാല്‍ അവനെ നിഷേധിക്കുന്നവരെല്ലാം വ്യാജപ്രവാചകന്‍മാരാണ്. അവരിലാരിലും യേശുക്രിസ്തുവിന്‍റെ ആത്മാവില്ല. അതിനാല്‍, അവരാരും യേശുക്രിസ്തുവിനുള്ളവരല്ല. കാരണം, യേശുക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവര്‍ യേശുക്രിസ്തുവിനുള്ളവരല്ല (റോമാ 8/9). അവരെല്ലാം നശിപ്പിക്കപ്പെടും. ഇന്നത്തെ സഭാപുരോഹിതരും പണ്ഡിതരും ഇപ്പോള്‍ ഈ ഭൂമിയിലായിരിക്കുന്ന ദൈവപുത്രന്‍ ഇമ്മാനുഏലില്‍ വിശ്വസിക്കുന്നില്ല, അവനെ ദൈവപുത്രനും രാജാവുമായി സ്വീകരിക്കുന്നില്ല. അവരില്‍ യേശുക്രിസ്തുവിന്‍റെ ആത്മാവില്ല.


എന്നാല്‍, സീയോന് ദൈവത്തിന്‍റെ പരിശുദ്ധാത്മാവും ജ്ഞാനത്തിന്‍റെ ആത്മാവും ഇമ്മാനുഏലിന്‍റെ ആത്മാവും നല്കപ്പെട്ടിരിക്കുന്നു. ഫലത്തില്‍നിന്ന് ഇതു തിരിച്ചറിയാം.


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


32. യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനത്തിനുശേഷം, അവന്‍ ശരീരംധരിച്ചുവന്നുവെന്ന് വ്യാജപ്രവാചകര്‍ ഏറ്റുപറയില്ല.


യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനവും പ്രത്യാഗമനവും ഒന്നല്ല, രല്പാണ്. 2000 വര്‍ഷംമുമ്പ് വചനത്തിന്‍റെ ആത്മാവായി ഈ ഭൂമിയിലേയ്ക്കുവന്ന് പരിശുദ്ധ അമ്മയുടെ വിശ്വാസത്താല്‍ ശരീരം സ്വീകരിച്ച് (യോഹ. 1/14, റോമാ 3/26). 30 വര്‍ഷം പരിശുദ്ധ അമ്മയുടെ കീഴില്‍ ജ്ഞാനത്തിലും പ്രായത്തിലും വളര്‍ന്നുവന്ന് (ലൂക്കാ 2/52) ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ച്, കുരിശില്‍ മരിച്ച്, പാതാളത്തിലിറങ്ങി, ഉത്ഥാനംചെയ്ത്, സ്വര്‍ഗാഗരാഹണംചെയ്ത്, ദൈവപിതാവിന്‍റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരുന്ന ദൈവപുത്രന്‍, സകലത്തിന്‍റെയും പുനഃസ്ഥാപനകാലമായ ഇപ്പോള്‍ ശരീരം ധരിച്ച് വീല്പും ഈ ഭൂമിയിലേയ്ക്കു വന്നിരിക്കുന്നു. അവന്‍റെ നാമം ഇമ്മാനുഏല്‍. ദൈവത്തിന്‍റെ പരിശുദ്ധാത്മാവുള്ളവര്‍ ഇമ്മാനുഏലിനെ ഏറ്റുപറയും. അന്തിക്രിസ്തുവിന്‍റെ ആത്മാവുള്ള വ്യാജപ്രവാചകര്‍, ശരീരംധരിച്ചു വീല്പും വന്ന ദൈവപുത്രനെ ഏറ്റുപറയില്ല.


1 യോഹ. 4/1-4 - പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍. പല വ്യാജപ്രവാചകന്‍മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദൈവത്തിന്‍റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചു വന്നു എന്ന് ഏറ്റുപറയുന്ന ആത്മാവു ദൈവത്തില്‍നിന്നാണ്. യേശുവിനെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള അന്തിക്രിസ്തുവിന്‍റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുല്പ്. കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാചകന്‍മാരെ കീഴ്പ്പെടുത്തിയിരിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്.


ഇമ്മാനുഏല്‍ ലോകത്തെ ഭരിക്കാനും ദൈവനീതി നടപ്പിലാക്കാനും പ്രത്യാഗമനം ചെയ്യാനിരിക്കുന്നു. ദൈവപുത്രനില്‍ (ഇമ്മാനുഏലില്‍) വിശ്വസിക്കുന്നവര്‍ക്കാണ് ദൈവമക്കളാകാന്‍ അവന്‍ കഴിവുനല്കുന്നത് (യോഹ. 1/12-13). അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രപിക്കാനാണ് ദൈവപിതവ് അവനെ ഈ ഭൂമിയിലേയ്ക്കയച്ചിരിക്കുന്നത് (യോഹ. 3/16). ഇമ്മാനുഏലാണ് അവസാനകാലത്ത് വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന രക്ഷ അഥവാ നിത്യജീവന്‍ നല്കുന്നവന്‍ (ഹെബ്രാ. 9/28, 1 പത്രോ. 1/5, ഫിലി. 3/20-21). ഈ ദൈവികപദ്ധതിയെയും ദൈവപുത്രനെയും ഏറ്റുപറയുന്നവരില്‍ മാത്രമാണ് ദൈവത്തിന്‍റെ പരിശുദ്ധാത്മാവുള്ളത്.


എന്നാല്‍, വ്യാജപ്രവാചകര്‍ ശരീരംധരിച്ചു വീല്പും വന്നിരിക്കുന്ന ദൈവപുത്രനെ ഏറ്റുപറയില്ലാത്തതിനാല്‍ത്തന്നെ അവരില്‍ പരിശുദ്ധാത്മാവില്ലെന്നു വ്യക്തമാണ്. ഇന്ന്, ഇമ്മാനുഏലിനെ പിശാചെന്നും അന്തിക്രിസ്തുവെന്നും വിളിച്ചു നിന്ദിക്കുന്നതും, ഇമ്മാനുഏലിനെ ഏറ്റുപറയുന്നവരെ പീഡിപ്പിക്കുന്നതും കത്തോലിക്കാസഭയിലെയും ഇതരസഭകളിലെയും പുരോഹിതരാണ്. സീയോന്‍ ഇമ്മാനുഏലിനെ ദൈവപുത്രനായും ചക്രവര്‍ത്തിയായും ഏറ്റുപറയുകയും അവന്‍റെ പ്രത്യാഗമനം കാത്തരിക്കുകയും ചെയ്യുന്നു (ഏശ. 59/20-21, ഹെബ്രാ. 9/28).


അപ്പോള്‍ ആരാണ് ഇന്നു ലോകത്തില്‍ കാണുന്ന വ്യാജപ്രവാചകര്‍?


വ്യാജപ്രവാചകര്‍ക്കുള്ള ശിക്ഷ


വ്യാജപ്രവാചകരില്‍ പ്രവര്‍ത്തിക്കുന്നത് അന്തിക്രിസ്തുവിന്‍റെ ആത്മാവാണ്. എന്നാല്‍, തങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് അവര്‍ അവകാശപ്പെടുന്നു. ദൈവമില്ല എന്നു പറയുന്നതിനേക്കാള്‍ ദൈവം വെറുക്കുന്ന പാപമാണ് സാത്താന്‍റെ ആത്മാവിനെ ദൈവത്തിന്‍റെ ആത്മാവെന്നു വിളിക്കുന്നത്. വ്യാജപ്രവാചകര്‍ ഇതാണ് ചെയ്യുന്നത്. പരിശുദ്ധാത്മാവിനെ തിരസ്കരിച്ചും, പരിശുദ്ധാത്മാവിന്‍റെ ആഹ്വാനത്തെ തള്ളിക്കളഞ്ഞും (ഹെബ്രാ. 3/7-8, 13), പരിശുദ്ധാത്മാവിനെ ദുരാത്മാക്കളുമായി താദാത്മ്യപ്പെടുത്തിയും, ദൈവത്താല്‍ അയയ്ക്കപ്പെടുന്നവരിലെ പരിശുദ്ധാത്മാവിനെ ദുഷിച്ചുസംസാരിച്ചും ഈ വ്യജപ്രവാചകര്‍ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്നു. സഭകളിലെ പണ്ഡിതരും, സഭ വളരെ മുമ്പുതന്നെ വിലക്കുവാങ്ങിയ കരിസ്മാറ്റിക് പ്രവര്‍ത്തകരും സഭയെ വെള്ളപൂശുന്ന വചനപ്രഘോഷകരും സ്വന്തം തോന്നലുകള്‍ ദൈവികവെളിപ്പെടുത്തലുകളായി പ്രഖ്യാപിച്ച് പഠിപ്പിക്കുന്നു.


വ്യാജപ്രവാചകര്‍ക്കുള്ള ശിക്ഷ ദൈവം വളരെ വ്യക്തമായി ദൈവവചനത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നു.


1) ഈ കാലഘട്ടത്തില്‍ അപ്പസ്തോലന്‍മാരായി വേഷമിട്ടുനടക്കുന്ന വ്യാജപ്രവാചകരില്‍ ഏറ്റവുമധികം കാണപ്പെടുന്ന തിന്‍മ വ്യഭിചാരമാണ്. പുരോഹിതരുടെയിടയില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ നിറഞ്ഞിരിക്കുന്നുവെന്ന് അനേകം പഠനറിപ്പോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനാല്‍, വ്യഭിചാരികളുടെ ഈ സമൂഹം ദൈവത്തിന് സോദോമും ഗൊമോറായുംപോലെയായിരിക്കുന്നുവെന്ന് അവിടുന്ന് പ്രഖ്യാപിക്കുന്നു. സോദോം ഗൊമോറാ നഗരങ്ങളെ ദൈവം നശിപ്പിച്ചതിനു കാരണമായ പ്രധാന തിന്‍മ, അവരില്‍ നിറഞ്ഞുനിന്നിരുന്ന സ്വവര്‍ഗ്ഗഭോഗമായിരുന്നു. തീയും ഗന്ധകവുമിറക്കി ദൈവം ഈ നഗരങ്ങളെ നശിപ്പിച്ചുവെന്ന് പരിശുദ്ധ ബൈബിളില്‍ നാം വായിക്കുന്നു. ആ സ്ഥലങ്ങളില്‍ ഇന്നും ജീവന്‍ തുടിക്കുന്നില്ല.


ജറെ. 23/14-15 - ജറുസലെമിലെ പ്രവാചകരുടെ ഇടയില്‍ ഭയാനകമായ ഒരു കാര്യം ഞാന്‍ കല്പു. അവര്‍ വ്യഭിചരിക്കുകയും കാപട്യത്തില്‍ മുഴുകുകയും ചെയ്യുന്നു. ആരും ദുഷ്ടതയുപേക്ഷിക്കാതിരിക്കത്തക്കവിധം അവര്‍ ദുഷ്ടരെ പിന്‍താങ്ങുന്നു. അവര്‍ എനിക്ക് സോദോംപോലെയാണ്; അവിടത്തെ നിവാസികള്‍ ഗൊമോറാപോലെയും. അതുകൊല്പ് സൈന്യങ്ങളുടെ കര്‍ത്താവ് പ്രവാചകന്‍മാരെക്കുറിച്ച് അരുളിച്ചെയ്യുന്നു: അവരെ ഞാന്‍ കാഞ്ഞിരം തീറ്റും; അവരെ ഞാന്‍ വിഷം കുടിപ്പിക്കും. എന്തെന്നാല്‍, ജറുസലെമിലെ പ്രവാചകന്‍മാരില്‍നിന്ന് ദേശം     മുഴുവന്‍ അധര്‍മ്മം പരന്നിരിക്കുന്നു.


സ്വവര്‍ഗ്ഗഭോഗമെന്ന തിന്‍മയാണ് ലോകത്തുള്ള എല്ലാ സമൂഹങ്ങളിലും വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരവധി രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗവിവാഹം നിയമാനുസൃതമാക്കിയിരിക്കുന്നു. മറ്റനേകം രാജ്യങ്ങളില്‍ തങ്ങള്‍ക്ക് പരസ്യമായി സ്വവര്‍ഗ്ഗാനുരാഗികളായി ജീവിക്കാന്‍ അവസരംതരണമെന്ന് മുറവിളിയും പ്രക്ഷോഭങ്ങളും നടന്നുകൊല്പിരിക്കുന്നു. സോദോമില്‍ ലോത്തിന്‍റെ ഭവനത്തിനുമുമ്പില്‍ സ്വവര്‍ഗ്ഗഭോഗത്തിനായി മുറവിളികൂട്ടിയ ജനത്തിന്‍റെ അതേപ്രവൃത്തി ഇവിടെകാണാം. ഇവയില്‍ പലതും കത്തോലിക്കാവിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളാണ്. ദൈവത്തിന്‍റെ ക്രോധത്തിന്‍റെ ദിനം ആസന്നമായിരിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. പാപികളെ നശിപ്പിക്കാനും ഭൂമിയെ ശൂന്യമാക്കാനുമായി അതുവരുന്നു (ഏശ. 13/9, 2 പത്രോ. 3/10, സങ്കീ. 21/8-9). അന്ത്യകാലത്തു വരാനിരിക്കുന്ന ഈ സമൂഹം സോദോം ഗൊമോറാ പോലെയായിത്തീരുമെന്ന് മോശയും പ്രവചിച്ചിരിക്കുന്നു (നിയ. 32/31-33). ഇവരെക്കുറിച്ച് പൗലോസിലൂടെ പരിശുദ്ധാത്മാവും പ്രവചിച്ചിരിക്കുന്നു (2 തിമോ. 3/1-9). സ്വവര്‍ഗ്ഗഭോഗത്തിനടിമകളായ പുരോഹിതരാല്‍ നയിക്കപ്പെടുന്ന ക്രിസ്തീയസഭകള്‍ക്ക് ഈ തിന്‍മയ്ക്കെതിരെ നിലകൊള്ളാന്‍ കഴിഞ്ഞില്ല, കഴിയില്ല.


2) വ്യാജപ്രവാചകര്‍ക്കായി ഗന്ധകമെരിയുന്ന നിത്യനരകമാണ് ദൈവം തയ്യാറാക്കിയിരിക്കുന്നത്.


യൂദാ.1/13 - അവര്‍ തങ്ങളുടെതന്നെ ലജ്ജയുടെ നുരയുയര്‍ത്തുന്ന ഉന്മത്തതരംഗങ്ങളാണ്; വഴിതെറ്റിപ്പോകുന്ന നക്ഷത്രങ്ങളാണ്. അവര്‍ക്കുവേല്പി അന്ധകാരഗര്‍ത്തങ്ങള്‍ എന്നേക്കും തയ്യാറാക്കപ്പെട്ടിരിക്കുന്നു.


3) ശരീരം ധരിച്ചുവന്നിരിക്കുന്ന ദൈവപുത്രന്‍ ഇമ്മാനുഏലിനെ തിരസ്കരിക്കുകയും ദുഷിക്കുകയും ചെയ്യുകയെന്നത് വ്യാജപ്രവാചകരുടെ മുഖമുദ്രയാണ്. അവര്‍ ഏറ്റവും അധികം നിന്ദിക്കുന്നത് ഇമ്മാനുഏലിന്‍റെ രാജത്വത്തെയും അവന്‍റെ രാജത്വത്തിന്‍റെ പ്രതീകമായ എംപറര്‍ എന്ന വാക്കിനെയുമാണ്. ദൈവപുത്രന്‍ തന്‍റെ ഒന്നാം വരവില്‍ രാജാവാകാനല്ല വന്നത്, മറിച്ച്, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ സമര്‍പ്പിക്കുവാനുമായിരുന്നു. എന്നാല്‍, രാജാവാകാനാണ് അവന്‍ ജനിച്ചത് (യോഹ. 18/37). എല്ലാ ആധപത്യങ്ങളും സിംഹാസനങ്ങളും സൃഷ്ടിക്കപ്പെട്ടത് അവനുവേല്പിയാണ് (കൊളോ. 1/15-17). അവന്‍ രാജാക്കന്‍മാരുടെ രാജാവും നാഥന്‍മാരുടെ നാഥനുമാണ് (വെളി. 17/14). യേശുക്രിസ്തുവിന്‍റെ പ്രത്യാഗമനത്തിലാണ് അവന്‍ രാജത്വം ഏറ്റെടുക്കുന്നത്. ഇപ്രകാരം രാജാവായി വരുന്ന ദൈവപുത്രനെ വ്യാജപ്രവാചകര്‍ ദുഷിക്കുകയും അവന്‍റെ രാജത്വത്തെ നിന്ദിക്കുകയും ചെയ്യും.


ഇതില്‍നിന്നും ദൈവപുത്രന്‍റെ രാജത്വത്തെ നിന്ദിക്കുന്ന വ്യാജപ്രവാചകര്‍, യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനത്തില്‍ അവിടുത്തെ രാജത്വത്തെ പ്രഖ്യാപിക്കുന്ന സദ്വാര്‍ത്ത പ്രഘോഷിക്കപ്പെട്ടതിനുശേഷമാണ് രംഗപ്രവേശം ചെയ്യുന്നതെന്ന് വ്യക്തമാകുന്നു. അതായത്, ഇപ്പോഴാണ് വ്യാജപ്രവാചകര്‍ സഭകളില്‍ നിറയുന്നത്. എന്നാല്‍ സദ്വാര്‍ത്തയെ നിന്ദിക്കുന്നവര്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് യേശുക്രിസ്തു 2000 വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പ്രവചിച്ചു. ദൈവപുത്രന്‍ ഇമ്മാനുഏല്‍ ദൈവമക്കളെ ഭരിക്കാന്‍ വരുന്നുവെന്ന വാര്‍ത്തയാണ് സീയോനില്‍ പ്രഘോഷിക്കുന്ന സദ്വാര്‍ത്ത.


ലൂക്കാ 19/12-15, 27 - അവന്‍ പറഞ്ഞു: ഒരു പ്രഭു രാജപദവി സ്വീകരിച്ചു തിരിച്ചുവരാന്‍വേല്പി ദൂരദേശത്തേക്കു പോയി. അവന്‍ ഭൃത്യന്‍മാരില്‍ പത്തുപേരെ വിളിച്ച്, പത്തു നാണയങ്ങള്‍ അവരെ ഏല്‍പിച്ചുകൊല്പു പറഞ്ഞു: ഞാന്‍ തിരിച്ചുവരുന്നതുവരെ നിങ്ങള്‍ ഇതുകൊല്പു വ്യാപാരം ചെയ്യുവിന്‍. അവന്‍റെ പൗരന്‍മാര്‍ അവനെ വെറുത്തിരുന്നു. ഈ മനുഷ്യന്‍ ഞങ്ങളെ ഭരിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന നിവേദനവുമായി അവര്‍ ഒരു പ്രതിനിധിസംഘത്തെ അവന്‍റെ പിന്നാലെ അയച്ചു. എന്നാല്‍, അവന്‍ രാജപദവി സ്വീകരിച്ചു തിരിച്ചുവന്നു. താന്‍ പണം ഏല്‍പിച്ചിരുന്ന ഭൃത്യന്‍മാര്‍ വ്യാപാരം ചെയ്ത് എന്തു സമ്പാദിച്ചുവെന്ന് അറിയുന്നതിന് അവരെ വിളിക്കാന്‍ അവന്‍ കല്പിച്ചു. ... ഞാന്‍ ഭരിക്കുന്നത് ഇഷ്ടമില്ലാതിരുന്ന എന്‍റെ ശത്രുക്കളെ ഇവിടെ കൊല്പുവന്ന് എന്‍റെ മുമ്പില്‍വച്ചു കൊന്നുകളയുവിന്‍.


യേശുക്രിസ്തുവിന്‍റെ രല്പാംവരവിലാണ് അവന്‍ രാജാവാകുന്നത്. അവന്‍ രാജാവാകേല്പ എന്ന് നിവേദനം നല്കിക്കൊല്പിരിക്കുന്ന സകല വ്യാജപ്രവാചകരെയും ദൈവം തകര്‍ത്തുകളയും.


എസെക്കിയേല്‍ പ്രവാചകനിലൂടെ ദൈവം പല്പുതന്നെ അവര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചിട്ടുല്പ്.


എസെ. 21/9-13, 29 - മനുഷ്യപുത്രാ, പ്രവചിക്കുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇതാ ഒരു വാള്‍, തേച്ചുമിനുക്കി മൂര്‍ച്ച കൂട്ടിയ വാള്‍. വധത്തിനായി അതിനു മൂര്‍ച്ച കൂട്ടിയിരിക്കുന്നു. ഇടിവാള്‍പോലെ തിളങ്ങാന്‍ അതു മിനുക്കിയിരിക്കുന്നു. അപ്പോള്‍ നമുക്ക് ഉല്ലസിക്കാമെന്നോ? എന്‍റെ പുത്രന്‍റെ ചെങ്കോലിനെ മറ്റു തടിക്കഷണങ്ങളെപ്പോലെ നിങ്ങള്‍ നിന്ദിച്ചു. ആകയാല്‍ ഉടനെ ഉപയോഗിക്കാന്‍ വേല്പിത്തന്നെ, അതു മിനുക്കാന്‍ കൊടുത്തിരിക്കുന്നു. സംഹാരകന്‍റെ കയ്യില്‍ കൊടുക്കാന്‍വേല്പി അതു മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു. മനുഷ്യപുത്രാ, നീ ഉച്ചത്തില്‍ കരയുകയും മുറവിളി കൂട്ടുകയും ചെയ്യുക. എന്തെന്നാല്‍, വാള്‍ എന്‍റെ ജനത്തിനും ഇസ്രായേലിലെ എല്ലാ പ്രഭുക്കന്‍മാര്‍ക്കും എതിരായി പ്രയോഗിക്കാനുള്ളതാണ്. എന്‍റെ ജനത്തോടൊപ്പം പ്രഭുക്കന്‍മാരും വാളിനിരയാക്കപ്പെടും; ആകയാല്‍ നീ മാറത്തടിച്ചു കരയുക. നിങ്ങള്‍ ചെങ്കോലിനെ നിന്ദിച്ചാല്‍ എന്തുല്പാകും? ഇതൊരു പരീക്ഷണമല്ല, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ... നിങ്ങള്‍ക്കുവേല്പി വ്യാജദര്‍ശനങ്ങള്‍ കാണുകയും കള്ളപ്രവചനം നടത്തുകയും ചെയ്യുന്ന ദുഷ്ടരായ അധര്‍മ്മികളുടെ കഴുത്തില്‍ ആ വാള്‍ വീശും. അവരുടെ ദിനം വന്നുകഴിഞ്ഞു. അവരുടെ അവസാന ശിക്ഷയുടെ സമയം.


4) ദൈവത്തിന്‍റെ പ്രതികാരത്തിന്‍റെയും ഭൂമിയുടെമേലുള്ള നാശത്തിന്‍റെയും വാള്‍ വരുന്നത് യുഗാന്ത്യത്തിലാണ്. ജനത്തിനു കാവല്‍ക്കാരായ സഭയിലുള്ള പുരോഹിതവൃന്ദം ഈ വാള്‍ വരുന്നത് കല്പിട്ടും ജനത്തിനു മുന്നറിയിപ്പു നല്കിയില്ല. ദൈവത്തിന്‍റെ അത്യാസന്നമായ ക്രോധത്തെക്കുറിച്ചും സ്വര്‍ഗ്ഗം അയക്കാന്‍ പോകുന്ന ശിക്ഷയെക്കുറിച്ചും പരിശുദ്ധ അമ്മ ഫാത്തിമായിലെ പ്രത്യക്ഷീകരണംമുതല്‍ മുന്നറിയിപ്പു നല്കിയിട്ടും അതിനെ പുച്ഛിച്ചു പുറംതള്ളിയ സഭാദ്ധ്യക്ഷനാണ് പോപ്പ് ജോണ്‍ ഇരുപത്തിമൂന്നാമന്‍. ഇന്ന് മുഖ്യധാരാ സഭകളിലുള്ള ഭൂരിപക്ഷം മെത്രാന്‍മാരും പുരോഹിതരും യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനത്തെയും ആസന്നമായ ശിക്ഷയെയും പരിഹസിച്ചു തള്ളിക്കളയുന്നവരാണ്. പുരോഹിതരെപ്പോലെതന്നെ ജനവും (ഹോസി. 4/9). അതിനാല്‍, നാശത്തിലേയ്ക്കു നയിക്കപ്പെടുന്ന എല്ലാ ദൈവജനത്തിനും ഈ വ്യാജപ്രവാചകര്‍ ദൈവതിരുമുമ്പില്‍ കണക്കുകൊടുക്കേല്പിവരും. അത്യധികമായ ദൈവശിക്ഷ അവര്‍ ഏറ്റുവാങ്ങും.


എസെ. 33/1-9 - കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, നീ നിന്‍റെ ജനത്തോടു പറയുക; ഞാന്‍ ഒരു ദേശത്തിന്‍റെമേല്‍ വാള്‍ അയയ്ക്കുകയും ആ ദേശത്തെ ജനം തങ്ങളിലൊരുവനെ കാവല്‍ക്കാരനായി നിയമിക്കുകയും വാള്‍ വരുന്നത് അവന്‍ കാണുകയും കാഹളമൂതി മുന്നറിയിപ്പു കൊടുക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. കാഹളനാദം കേട്ടിട്ടും മുന്നറിയിപ്പ് സ്വീകരിക്കാത്തവനെ വാള്‍ വിച്ഛേദിച്ചുകളയും. അവന്‍റെ രക്തത്തിന് ഉത്തരവാദി അവന്‍തന്നെ. അവന്‍ കാഹളനാദം കേട്ടു; മുന്നറിയിപ്പു സ്വീകരിച്ചില്ല. അവന്‍റെ രക്തത്തിന് ഉത്തരവാദി അവന്‍തന്നെ. മുന്നറിയിപ്പു സ്വീകരിച്ചിരുന്നെങ്കില്‍ അവനു ജീവന്‍ രക്ഷിക്കാമായിരുന്നു. വാള്‍ വരുന്നതുകല്പിട്ടും കാവല്‍ക്കാരന്‍ കാഹളം മുഴക്കാതിരുന്നതുമൂലം ജനത്തിനു മുന്നറിയിപ്പു കിട്ടാതെ അവരിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്‍ തന്‍റെ അകൃത്യത്തിലായിരിക്കും വധിക്കപ്പെടുക. എന്നാല്‍ അവന്‍റെ രക്തത്തിനു കാവല്‍ക്കാരനോട് ഞാന്‍ പകരം ചോദിക്കും. മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു. എന്‍റെ നാവില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്‍റെ താക്കീത് അവരെ അറിയിക്കണം.


5) സഭയുടെ തെറ്റുകള്‍ തിരുത്തുന്നതിനു പകരം, സഭയ്ക്കും സഭാധികാരികള്‍ക്കും വെള്ളപൂശുന്ന എല്ലാ വ്യാജപ്രവാചകരും കോട്ടയോടൊപ്പം (സഭയോടൊപ്പം) നശിപ്പിക്കപ്പെടും. ഇതു സംഭവിക്കുന്നത് കര്‍ത്താവിന്‍റെ ഉഗ്രക്രോധത്തിന്‍റെ ദിനത്തിലാണ്.


എസെ. 13/10-16 - സമാധാനമില്ലാതിരിക്കേ സമാധാനം എന്ന് ഉദ്ഘോഷിച്ച് അവര്‍ എന്‍റെ ജനത്തെ വഴിതെറ്റിച്ചു. എന്‍റെ ജനം കോട്ട പണിതപ്പോള്‍ അവര്‍ അതിന്‍മേല്‍ വെള്ള പൂശി. കോട്ടയ്ക്കു വെള്ളപൂശുന്നവരോടു പറയുക: അതു നിലംപരിചാകും; പെരുമഴ പെയ്യും; വലിയ കന്‍മഴ വര്‍ഷിക്കും; കൊടുങ്കാറ്റടിക്കും. കോട്ട നിലംപതിക്കുമ്പോള്‍ നിങ്ങള്‍ വെള്ളപൂശിയ കുമ്മായം എവിടെ എന്ന് അവര്‍ നിങ്ങളോടു ചോദിക്കുകയില്ലേ? ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ക്രോധത്തില്‍ ഞാനൊരു കൊടുങ്കാറ്റഴിച്ചുവിടും. എന്‍റെ കോപത്തില്‍ ഒരു പെരുമഴ വര്‍ഷിക്കും. എന്‍റെ ക്രോധത്തില്‍ എല്ലാം നശിപ്പിക്കുന്ന കന്‍മഴ അയയ്ക്കും. നിങ്ങള്‍ വെള്ളപൂശിയ കോട്ട ഞാന്‍ തകര്‍ക്കും; അസ്തിവാരം തെളിയത്തക്കവിധം ഞാന്‍ അതിനെ നിലംപതിപ്പിക്കും. അതു നിലംപതിക്കുമ്പോള്‍ അതിനടിയില്‍പ്പെട്ടു നിങ്ങളും നശിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും. കോട്ടയും അതിനു വെള്ളപൂശിയവരും എന്‍റെ ക്രോധത്തിന്നിരയാകും. ഞാന്‍ നിങ്ങളോടു പറയും: കോട്ടയോ അതിനു വെള്ളപൂശിയവരോ അവശേഷിക്കുകയില്ല. ജറുസലെമിനെപ്പറ്റി പ്രവചനങ്ങള്‍ നടത്തിയവരും, സമാധാനമില്ലാതിരിക്കേ സമാധാനത്തിന്‍റെ ദര്‍ശനങ്ങള്‍ കല്പവരുമായ ഇസ്രായേലിലെ പ്രവാചകന്‍മാരും അവശേഷിക്കുകയില്ല. ദൈവമായ കര്‍ത്താവാണ് ഇതു പറയുന്നത്.


6) ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെതിരെ വ്യാജപ്രവാചകര്‍ ദൂഷണം പറയുന്നതിനാല്‍, അവരുടെ പാപത്തിന് അവര്‍ ശിക്ഷിക്കപ്പെടും.


മത്തായി 12/30-32 - എന്നോടുകൂടെയല്ലാത്തവന്‍ എന്‍റെ എതിരാളിയാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു. അതുകൊല്പ്, ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യന്‍റെ എല്ലാ പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാല്‍, ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല. മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാല്‍ അത് ക്ഷമിക്കപ്പെടും; എന്നാല്‍, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാല്‍, ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പടുകയില്ല.


ദൈവം അയയ്ക്കുന്നവര്‍ക്കെതിരെ സംസാരിക്കുമ്പോള്‍ അവരില്‍ ദൈവം നിക്ഷേപിച്ച അവിടുത്തെ ആത്മാവിനെതിരെയാണ് സംസാരിക്കുന്നത്. ആര്‍ക്കെതിരെയാണോ അവര്‍ ദൂഷണം പറയുന്നത് ആ വ്യക്തി അവരോടു ക്ഷമിച്ച്, ദൈവസമക്ഷം അവര്‍ക്കുവേല്പി പ്രാര്‍ത്ഥിക്കുമ്പോള്‍ മാത്രമാണ് അവര്‍ക്കു പാപമോചനം ലഭിക്കുക. എന്നാല്‍, അവര്‍ പല്പുതന്നെ ശിക്ഷയ്ക്കായി വിധിക്കപ്പെട്ടവരായതിനാല്‍ (യോഹ. 3/18) അയയ്ക്കപ്പെട്ടവര്‍ അവര്‍ക്കുവേല്പി പ്രാര്‍ത്ഥിക്കുകയില്ല. തനിക്കെതിരെ പിറുപിറുത്ത ജനത്തിനുവേല്പി മോശ ക്ഷമയാചിക്കുന്ന തിരുവചനഭാഗത്തും, ജോബ് തന്‍റെ സുഹൃത്തുക്കള്‍ക്കുവേല്പി പ്രാര്‍ത്ഥിക്കുന്ന തിരുവചനഭാഗത്തും നമുക്കിതു കാണാം. എന്നാല്‍, തനിക്കു ദൈവം നല്കിയ ദൗത്യത്തെയും തന്നില്‍ പ്രവര്‍ത്തിച്ച ആത്മാവിനെയും ദുഷിച്ചു സംസാരിച്ച കോറഹിനും കൂട്ടര്‍ക്കം മോശ കല്പിച്ച ശിക്ഷതന്നെ നല്കി ദൈവം മോശയെ മഹത്വപ്പെടുത്തി (സംഖ്യ 16/28-33). ഭൂമി വാപിളര്‍ന്ന് കോറഹിനെയും അനുചരന്‍മാരെയും ജീവനോടെ വിഴുങ്ങി. ഇന്നത്തെ ജനത്തിന് ഒരു താക്കീതായി ഇത് എഴുതപ്പെട്ടിരിക്കുന്നു. അതിനാല്‍, അവസാനകാലത്ത് ദൈവം അയ്ക്കുന്നവര്‍ക്കെതിരെ ദൂഷണംപറയുന്ന എല്ലാ വ്യാജപ്രവാചകര്‍ക്കും, അവരുടെ വാക്കുകേട്ട് അവരുടെപക്ഷത്ത് നില്‍ക്കുന്നവര്‍ക്കും കഠിനമായ ശിക്ഷ ലഭിക്കും.


7) അന്തിക്രിസ്തു നശിപ്പിക്കപ്പെടും. അവനോടൊപ്പം അവന്‍റെ സേവകരായി, അവന്‍റെ ആത്മാവിനാല്‍ നയിക്കപ്പെട്ട, വ്യാജപ്രവാചകരും നശിപ്പിക്കപ്പെടും.


വെളി. 19/19-20 - അപ്പോള്‍ അശ്വാരൂഢനോടും അവന്‍റെ സൈന്യനിരയോടും യുദ്ധം ചെയ്യാന്‍ മൃഗവും ഭൂമിയിലെ രാജാക്കന്‍മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചുകൂടിയിരിക്കുന്നതു ഞാന്‍ കല്പു. മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്‍റെ മുമ്പാകെ അടയാളങ്ങള്‍ കാണിച്ച്, മൃഗത്തിന്‍റെ മുദ്ര സ്വീകരിക്കുകയും അതിന്‍റെ സാദൃശ്യത്തെ ആരാധിക്കുകയും ചെയ്തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്ധകമെരിയുന്ന അഗ്നിതടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു.


യുഗാന്ത്യത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഇവിടെ വ്യക്തമാക്കിയിരിക്കുന്നത്. അന്തിക്രിസ്തുവിന് ശുശ്രൂഷകനായിത്തീരുന്ന, കുഞ്ഞാടിനെപ്പോലിരിക്കുന്ന, എന്നാല്‍ സര്‍പ്പത്തെപ്പോലെ സംസാരിക്കുന്ന മൃഗമായ വ്യാജപ്രവാചകന്‍ ആരെന്ന് ജ്ഞാനമുള്ള ആര്‍ക്കും ഗ്രഹിക്കാനാവും (വെളി. 13/11-14).


ഉപസംഹാരം


ദൈവവചനം വിശ്വസിക്കുകയും അനുസരിക്കുകയും ദൈവവചനത്തിനുമുമ്പില്‍ ശിരസ്സുകുനിക്കുകയും ചെയ്യുന്ന ഏതൊരുവിശ്വാസിക്കും ആരാണ് വ്യാജപ്രവാചകരെന്ന് തിരിച്ചറിയാന്‍ ദൈവവചനം നല്കുന്ന ഈ തെളിവുകള്‍ മതിയാകും. ഒരു വലിയ ക്രിസ്തീയവിഭാഗം തങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത ഒരു ചെറിയ ഗണത്തിനെതിരെ വ്യാജപ്രവാചകര്‍, വ്യാജപ്രവാചകര്‍ എന്നാക്രോശിച്ച് അവരെ പുറന്തള്ളാന്‍ ശ്രമിക്കുന്നതുകൊല്പ് ആ ചെറിയഗണം വ്യാജപ്രവാചകര്‍ ആകുന്നില്ല. സഭാധികാരികളുടെ സര്‍ട്ടിഫിക്കറ്റല്ല വ്യാജപ്രവാചകരെ തിരിച്ചറിയാനുള്ള അടയാളം. പരിശുദ്ധ ബൈബിള്‍ പരിശോധിച്ചാല്‍, ദൈവം അയച്ച പ്രവാചകര്‍ക്കാര്‍ക്കും അവരുടെകാലത്തു നിലവിലിരുന്ന സഭാധികാരികളുടെയോ - പുരോഹിതരുടെയോ - സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നുവെന്നുകാണാം. സത്യപ്രവാചകരെ ദൈവം അയച്ചത് ദൈവജനത്തെ അവരുടെ പാപങ്ങളും അകൃത്യങ്ങളും ചൂല്പിക്കാട്ടി തിരുത്തുന്നതിനുംകൂടിയായിരുന്നു. അതിനാല്‍ത്തന്നെ പ്രവാചകര്‍ എല്ലാക്കാലത്തും സഭാധികാരികള്‍ക്കും പുരോഹിതര്‍ക്കും അനഭിമതരായിരുന്നു. ദൈവത്തിന്‍റെ സത്യപ്രവാചകരെ പുരോഹിതരും കൂട്ടരും പീഢിപ്പിക്കുകയും നിന്ദിക്കുകയും വധിക്കുകയുമാണ് ചെയ്തതിട്ടുള്ളതെന്ന് ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (ലൂക്കാ 6/22-23, മത്താ. 23/29-32, അപ്പ. 7/51-52). 2000 വര്‍ഷംമുമ്പു ദൈവജനത്തെ ഭരിച്ചിരുന്ന പ്രധാനപുരോഹിതനോടോ മറ്റ് സഭാധികാരികളോടോ ചോദിച്ചിട്ടല്ലല്ലോ ദൈവം അവിടുത്തെ പുത്രനെ അയച്ചത്. യേശുക്രിസ്തുവിന് സഭാധികാരികളുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു. യേശുക്രിസ്തു അയച്ച അപ്പസ്തോലന്‍മാര്‍ക്കും അന്നുനിലവിലുല്പായിരുന്ന സഭാധികാരികളുടെ സര്‍ട്ടിഫിക്കറ്റ് ഇല്ലായിരുന്നു. വാഗ്ദാനം ചെയ്യപ്പെട്ട രക്ഷകനായ യേശുക്രിസ്തുവിനെതിരെ കള്ളസാക്ഷികളെ നിരത്തിയതും ജനത്തെ ഇളക്കിവിട്ടതും ദൈവത്തിന്‍റെ അഭിഷിക്തരെന്ന് അവകാശപ്പെട്ട പുരോഹിതര്‍തന്നെയായിരുന്നു (മത്താ. 26/59, മത്താ. 27/15-16, 20, ലൂക്കാ 23/10). അപ്പസ്തോലന്‍മാരോട് യേശുനാമത്തില്‍ സംസാരിക്കരുതെന്നു കല്പിച്ചതും (അപ്പ. 5/40), യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിനു തടസ്സംനിന്നതുമെല്ലാം പുരോഹിതരും പുരോഹിതരെ വെള്ളപൂശുന്നവരുമായിരുന്നുവെന്ന് പരിശുദ്ധബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നു. അപ്പസ്തോലന്‍മാര്‍ക്കെതിരെ വ്യാജആരോപണങ്ങളുയര്‍ത്തി ജനത്തെ ഇളക്കിവിട്ടതും, അവരെ പീഢിപ്പിച്ചതും ഇതേ പുരോഹിതരും അധികാരികളുമായിരുന്നു.


ഇന്ന് ദൈവപുത്രന്‍ യേശുക്രിസ്തുവിന്‍റെ ദ്വിതീയാഗമനവും, അവന്‍റെ സമാഗതമാകുന്ന ഭരണവും അവനിലൂടെ ദൈവം പൂര്‍ത്തിയാക്കുന്ന രക്ഷയും പ്രസംഗിക്കപ്പെടുന്നു. എന്നാല്‍, ഇന്നത്തെ അനേകം സഭാധികാരികള്‍ മുമ്പ് യഹൂദപുരോഹിതര്‍ചെയ്ത അതേതിന്‍മകള്‍ ചെയ്ത് ദൈവത്തെ എതിര്‍ക്കുന്നു. ഇപ്രകാരം ചെയ്യുന്നവര്‍ വ്യാജപ്രവാചകരാണെന്നതിന് മറ്റ് തെളിവുകള്‍ നിരത്തേല്പതില്ല.


ഇതോടൊപ്പം നാം കൂട്ടിവായിയ്ക്കേല്പ ചിലവസ്തുതകള്‍കൂടിയുല്പ്.


1) അന്ത്യകാലത്ത് സഭയില്‍ വിശ്വാസത്യാഗമുല്പാകുമെന്ന് പരിശുദ്ധാത്മാവ് പ്രഖ്യാപിച്ചിട്ടുല്പ്. വ്യാജപ്രവാചകന്‍മാരിലൂടെയാണ് സാത്താന്‍ ഇത് പ്രാവര്‍ത്തികമാക്കുക (2 തെസ. 2/3-4).


2) അന്ത്യകാലത്ത് സഭ അന്തിക്രിസ്തുവിന്‍റെ ആധിപത്യത്തിലാകുമെന്ന് പരിശുദ്ധാത്മാവ് പ്രവചിച്ചിരിക്കുന്നു. അന്തിക്രിസ്തു എല്ലാ ദൈവവചനത്തെയും എതിര്‍ത്തുകൊല്പ് ദൈവത്തിന്‍റെ ആലയത്തില്‍ സ്ഥാനംപിടിക്കുമെന്നാണ് ദൈവവചനം വ്യക്തമാക്കുന്നത് (2 തെസ. 2/3-4). തലയായ അന്തിക്രിസ്തുവിനോടുകൂടെ വാലായ വ്യാജപ്രവാചകരുമുല്പാകും.


3) എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കല്പെത്തുമോ എന്ന യേശുക്രിസ്തുവിന്‍റെ ചോദ്യത്തിന് പരിശുദ്ധ അമ്മ നല്കിയ ഉത്തരം ഇല്ല എന്നുതന്നെയായിരുന്നു (ലൂക്കാ 18/8). സത്യവിശ്വാസം നഷ്ടപ്പെടാന്‍ വ്യാജപ്രവാചകര്‍ ഒരു പ്രധാനപങ്കുവഹിക്കുന്നുല്പ്.


4) ലിയോ പതിമൂന്നാമനു ലഭിച്ച ദര്‍ശനത്തില്‍ റോമില്‍ പത്രോസിന്‍റെ ആസ്ഥാനത്തുതന്നെ സാത്താന്‍ അവന്‍റെ സിംഹാസനം സ്ഥാപിക്കുമെന്നും ഇടയനെ അടിക്കുന്നതിനാല്‍ ആടുകള്‍ ചിതറിപ്പോകുമെന്നും പ്രതിപാദിക്കുന്നു. വ്യാജപ്രവാചകര്‍ സാത്താന്‍റെ കൈകളായിരിക്കും.


5) പരിശുദ്ധ അമ്മ ലാ സാലെറ്റില്‍ നല്കിയ സന്ദേശത്തില്‍ റോമിന് വിശ്വാസം നശിക്കുമെന്നും അതു സാത്താന്‍റെ ഇരിപ്പിടമാകുമെന്നും പ്രഖ്യാപിച്ചു. വ്യാജപ്രവാചകരുടെ റോള്‍ ഇവിടെയും വ്യക്തമാണ്.


6) പരിശുദ്ധ അമ്മ ഫാത്തിമായില്‍ നല്കിയ യഥാര്‍ത്ഥ മൂന്നാം രഹസ്യം സഭയില്‍ സംഭവിക്കാനിരുന്ന വിശ്വാസത്തകര്‍ച്ചയെയും സ്വര്‍ഗ്ഗത്തില്‍നിന്നു സഭയുടെയും ലോകത്തിന്‍റെയുംമേല്‍ പതിക്കാനിരിക്കുന്ന കഠിനമായ ശിക്ഷയെക്കുറിച്ചുമായിരുന്നു. സഭയിന്നും ഈ രഹസ്യം പുറത്തുവിടാതിരിക്കുന്നതും, പരിശുദ്ധ അമ്മ പ്രവചിച്ചതുപോലെ വിശ്വാസത്യാഗം സഭയില്‍ സംഭവിച്ചതിനാലും, ലൂസിയെ സംസാരിക്കാന്‍ വത്തിക്കാന്‍ ഒരിക്കലും അനുവദിക്കാഞ്ഞതും ആരാണ് വ്യാജപ്രവാചകര്‍ എന്നതിലേയ്ക്ക് വിരല്‍ ചൂല്പുന്നു.


7) സഭയില്‍ സാത്താന്‍റെ പുകവമിക്കുന്നുവെന്ന് പോള്‍ ആറാമന്‍ പ്രസ്താവിക്കുകയുല്പായി. സഭയിലെ വ്യാജപ്രവാചകന്‍മാരുടെ ആധിപത്യം ഇതു വിളിച്ചോതുന്നു.


8) ദൈവജനത്തെ നാശത്തിലേയ്ക്കു കൊല്പുപോകാന്‍ ദൈവവചനത്തെ വളച്ചൊടിക്കുന്ന ചെന്നായ്ക്കള്‍ അജപാലകരുടെ (മെത്രാന്‍മാരുടെ) ഇടയില്‍ത്തന്നെ വരുമെന്നാണ് പരിശുദ്ധാത്മാവ് പ്രവചിച്ചിരിക്കുന്നത് (അപ്പ. 20/28-31). അവര്‍തന്നെയാണ് വ്യാജപ്രവാചകര്‍.


9) പരിശുദ്ധ അമ്മ സ്റ്റെഫാനോ ഗോബിക്കു നല്കിയ സന്ദേശങ്ങളില്‍ സഭ അന്തിക്രിസ്തുവിനു പറ്റിയ സ്ഥലമായിമാറിക്കഴിഞ്ഞുവെന്നും വിശ്വാസത്തില്‍ മായം ചേര്‍ത്ത് സഭ അതു തിരസ്ക്കരിക്കുമെന്നും, സഭ ഫ്രീമേസണുകളുടെ അധീനതിയിലായെന്നും പ്രഖ്യാപിച്ചിട്ടുല്പ്. ( സന്ദേശം നമ്പര്‍. 116, 118, 122, 169, 169, 406, 409, 486, 536, 659, 510, 326)


10) പത്രോസിനെ - സഭയെ - മറ്റൊരുവന്‍ (അന്തിക്രിസ്തു) അരമുറുക്കുമെന്നും അവനിഷ്ടമില്ലാത്തിടത്തേയ്ക്കു നയിച്ച് സഭയുടെ മരണത്തിനു ഇടയാക്കുമെന്നും ദൈവപുത്രന്‍ 2000 വര്‍ഷങ്ങള്‍ക്കുമുമ്പേ പ്രവചിച്ചിരിക്കുന്നു (യോഹ. 21/18-19). വ്യാജപ്രവാചകരിലൂടെയാണ് സാത്താന്‍ തന്‍റെ പദ്ധതികള്‍ നടപ്പിലാക്കുന്നത്. അതായത്, സഭ യേശുക്രിസ്തുവില്‍നിന്നും അകന്നു പോകുമെന്നും, അന്തിക്രിസ്തുവിന്‍റെ ആത്മാവിനാല്‍ നാശത്തിലേയ്ക്കു പതിക്കുമെന്നും യേശുക്രിസ്തു പ്രവചിച്ചു.


11) യോനായുടെ അടയാളം സഭകള്‍ക്കു നല്കപ്പെടുമെന്നാണ് യേശുക്രിസ്തു പ്രവചിച്ചത്. യോനായുടെ അടയാളം യോനാ മത്സ്യത്തിന്‍റെയുള്ളില്‍ കിടന്ന സംഭവമല്ല, മറിച്ച്, സഭകള്‍ ദൈവത്താല്‍ നശിപ്പിക്കപ്പെടും എന്ന പ്രഖ്യാപനമാണ്. ഇതു സഭകള്‍ക്ക് നല്കപ്പെട്ടുകഴിഞ്ഞു.


12) ദൈവപുത്രന്‍റെ ദ്വിതീയാഗമനത്തില്‍ അവനെ എതിരേല്ക്കുന്നത് ദൈവം സ്ഥാപിക്കുന്ന പുതിയ സഭ - പ്രകാശത്തിന്‍റെ സഭ - ആണെന്നാണ് പരിശുദ്ധ അമ്മ സ്റ്റെഫാനോ ഗോബിക്കു നല്കിയ സന്ദേശത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. (നമ്പര്‍. 161, 435)


13) കുഞ്ഞാടിന്‍റെ വിവാഹത്തിനു ദൈവപിതാവൊരുക്കുന്ന വിരുന്നിന് വിളിക്കപ്പെട്ടവരനേകമെങ്കിലും തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കമെന്നാണ് ദൈവപുത്രന്‍ പ്രവചിച്ചിരിക്കുന്നത് (മത്താ. 22/1-2, 14). മരണത്തെ എന്നേയ്ക്കുമായി ഇല്ലാതാക്കുന്ന കുഞ്ഞാടിന്‍റെ വിരുന്ന് സംഭവിക്കാന്‍ പോകുന്നതേയുള്ളൂ (ഏശ. 25/6-8). ഈ വിരുന്നിനു ക്ഷണം വീല്പും നല്കിക്കൊല്പ് ദൈവം തന്‍റെ ദാസരെ അയച്ചിരിക്കുന്നു. എന്നാല്‍ ഈ ക്ഷണം ഇന്നത്തെ സഭകള്‍ തിരസ്ക്കരിച്ചു കഴിഞ്ഞു. എന്തുകൊല്പാണ് ഇന്ന് സഭകള്‍ ഇപ്രകാരം ചെയ്യുന്നത്?


14) ദൈവരാജ്യം പണിയാന്‍ ദൈവം ഭരമേല്പിച്ചത് അപ്പസ്തോലന്‍മാരെയും തുടര്‍ന്നുവന്ന സഭാധികാരികളെയുമാണ്. ദൈവരാജ്യം പ്രസംഗിക്കപ്പെട്ടത് സ്നാപകയോഹന്നാന്‍ മുതലാണ് (ലൂക്കാ 16/16). എന്നാല്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ വരുമെന്നും, വരുമ്പോള്‍ നിലവിലിരിക്കുന്ന പണിക്കാരെ നിഷ്ഠൂരമായി നശിപ്പിക്കുമെന്നും ദൈവവചനം പ്രഖ്യാപിക്കുന്നു. മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ ദൈവപിതാവാണ് (യോഹ. 15/1). ദൈവപിതാവ് മക്കളെ സന്ദര്‍ശിക്കാന്‍ വരാനിരിക്കുന്നതേയുള്ളൂ. അവിടുന്നു വരുന്നദിനമാണ് കര്‍ത്താവിന്‍റെ പ്രതികാരത്തിന്‍റെ ദിനം. അന്ന് ആകാശം വെന്തെരിയുകയും ഭൂമി കത്തിനശിക്കുകയും ചെയ്യും (2 പത്രോ. 3/10-12). വ്യാജപ്രവാചകന്‍മാരുള്ളയിടമാണല്ലോ നശിപ്പിക്കപ്പെടുക.


ഇതില്‍നിന്നെല്ലാം ദൈവപക്ഷത്തുനിന്നു നോക്കുന്നവര്‍ക്ക് വ്യാജപ്രവാചകര്‍ ആരാണെന്ന് മനസ്സിലാക്കാം.


അവസാനകാലത്ത് നിരവധി വ്യാജപ്രവാചകന്‍മാര്‍ രംഗപ്രവേശം ചെയ്യുമെന്നും, അജ്ഞതയിലായിരിക്കുന്ന അനേകരെ അവര്‍ വഴിതെറ്റിക്കുമെന്നും ദൈവവചനം മുന്നറിയിപ്പുതരുന്നത് നാം കാണുകയുല്പായി. ദൈവപിതാവില്‍ വിശ്വസിക്കുകയും അവിടുത്തെ വാക്കുകളെ ഭയത്തോടെ സ്വീകരിക്കുകയും ചെയ്യുന്ന അവിടുത്തെ ഭക്തരെ ദൈവപിതാവ് വഞ്ചിക്കുകയില്ല. അവര്‍ സാത്താന്‍റെ വഞ്ചനയില്‍പ്പെടാന്‍ ദൈവപിതാവ് അനുവദിക്കുകയില്ല (ഏശ. 30/20-21). അവിടുത്തെ വചനം അവര്‍ക്കു പാദത്തിനു വിളക്കും പാതയില്‍ പ്രകാശവുമായിരിക്കും (സങ്കീ. 119/1-5). ദൈവസ്നേഹമുള്ളവരും സത്യത്തിനു (ദൈവവചനത്തിന്) വിധേയപ്പെടാന്‍ മനസ്സുള്ളവരും, തങ്ങള്‍ക്കുലഭിച്ച സത്യസുവിശേഷത്തില്‍ ഉറച്ചുനില്കുന്നവരും ഒരിക്കലും സാത്താന്‍റെ വന്‍ചതിയില്‍ പെടുകയില്ല. അപ്പസ്തോലന്‍മാരെന്നു നടിക്കുകയും എന്നാല്‍ അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരെ കല്പുപിടിച്ച്, അവര്‍ വ്യാജം പറയുന്നവരാണെന്ന് നാം കല്പെത്തണമെന്നുതന്നെയാണ് ദൈവഹിതം (വെളി. 2/2). ദൈവവചനത്തിന്‍റെമാത്രം അടിസ്ഥാനത്തില്‍ ഈ ലേഖനത്തില്‍ വിവരിച്ചിരിക്കുന്ന വ്യാജപ്രവാചകന്‍മാരുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരെയും, അവര്‍ പ്രതിനിധാനംചെയ്യുന്ന സഭകളെയും വിട്ട്ഇറങ്ങിവരാനും, അങ്ങനെ ദൈവം അവരുടെമേല്‍ ചൊരിയാനിരിക്കുന്ന ഉഗ്രക്രോധത്തില്‍നിന്നു രക്ഷനേടാനും സത്യാന്വേഷികളായ ദൈവജനം ധീരത കാട്ടേല്പിയിരിക്കുന്നു (ഏശ. 52/11-12, 2 കോറി. 6/14-18, വെളി. 18/4-5). അവിടുത്തെ സ്നേഹിക്കുന്നവര്‍ക്ക് ദൈവപുത്രന്‍ യേശുക്രിസ്തുവില്‍ പ്രവര്‍ത്തിച്ച ധൈര്യത്തിന്‍റെ ആത്മാവിനെ നല്കി ദൈവപിതാവ് അനുഗ്രഹിക്കട്ടെ (റോമാ 8/15-16).


Related Articles

View All

ദൈവത്തിന്‍റെ ഓരോ വാഗ്ദാനങ്ങളും സത്യമാണെന്നും അത് തനിക്ക് ലഭിക്കും എന്ന ഉറപ്പും ബോധ്യവുമാണ് വിശ്വാസം. പക്ഷെ എന്തൊക്കെയാണ് ദൈവം നല്‍കിയ വാഗ്ദാനങ്ങള്‍ എന്നറിയാതെ എങ്ങനെയാണ് അവയില്‍ ഒരുവന്‍ പ്രത്യാശിക്കുക?

യേശുക്രിസ്തു ഏകരക്ഷകനാണെന്ന് വെറും ബൗദ്ധികതലത്തില്‍ അറിഞ്ഞാല്‍പ്പോരാ. ഇന്ന് ക്രിസ്താനികള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ഈ അവസ്ഥയിലാണ്.

ദൈവവചനത്തിലുള്ള വിശ്വാസമാണ് യഥാര്‍ത്ഥ വിശ്വാസം. എന്‍റെ നീതിമാന്‍ വിശ്വാസംമൂലം ജീവിക്കും എന്ന ദൈവികവാഗ്ദാനം ഈ വിശ്വാസമുള്ളവര്‍ക്കു മാത്രമാണ് ലഭിക്കുക.

Chat with us